Activate your premium subscription today
Friday, Apr 18, 2025
തിരുവനന്തപുരം∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ 4 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുൾപ്പെടെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.
തിരുവനന്തപുരം∙ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇതെത്തുടർന്ന് ഇന്നും നാളെയും വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ (വ്യാഴം) മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പാവറട്ടി∙ വേനൽ മഴയിൽ പുളിഞ്ചേരി പാലത്തിന്റെ വശങ്ങൾ അപകട ഭീഷണിയിലായി. പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി വശങ്ങളിലെ മണ്ണ് നീക്കിയിരുന്നു. പാലം നിർമാണം അന്തിമ ഘട്ടത്തിലെത്തിയപ്പോൾ മഴ പെയ്താൽ വശങ്ങൾ ഇടിയുമെന്നും ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി കെട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇത് അധികൃതർ
അഗളി∙വേനൽ മഴയും കാറ്റും അട്ടപ്പാടിയിൽ കൃഷിനാശമുണ്ടാക്കി. പടിഞ്ഞാറൻ അട്ടപ്പാടിയിൽ വാഴക്കൃഷിക്കാണ് കൂടുതൽ നാശം നേരിട്ടത്. ഞായർ വൈകിട്ട് ഏഴോടെയുണ്ടായ ശക്തമായ കാറ്റിൽ താവളം അടിയകണ്ടിയൂരിൽ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്ന കുലിക്കിലിയാട് സ്വദേശി അബ്ദുൽ ഷെറീഫിന്റെ മുവായിരത്തോളം നേന്ത്രവാഴ കാറ്റിൽ
പെരുമ്പടപ്പ് ∙ വേനൽ മഴയെ തുടർന്ന് നൂണക്കടവ് പാടശേഖരത്തിൽ കൊയ്ത്തിനു പാകമായ നെല്ല് വീണു. പാടശേഖരത്തിൽ പലയിടങ്ങളിലായി 30 ഏക്കറിലധികം ഭാഗത്ത് നെല്ല് വീണിട്ടുണ്ടെന്നാണ് പറയുന്നത്. പാടത്ത് വെള്ളം നിൽക്കുന്നതിനാൽ കൊയ്ത്തും വൈകുകയാണ്. 3 ദിവസമായി രാത്രി കനത്ത മഴ പെയ്യുന്നുണ്ട്. ഇതോടൊപ്പം കാറ്റും ഉള്ളതാണ്
തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
മുടപ്പല്ലൂർ∙അപ്രതീക്ഷിതമായി വന്ന വേനൽ മഴയിൽ മുടപ്പല്ലൂർ ടൗൺ വെള്ളത്തിൽ മുങ്ങി. വ്യാപാര സ്ഥാപനങ്ങളിലേക്കെല്ലാം വെള്ളം കയറി. നെന്മാറ വേലയോടനുബന്ധിച്ചുള്ള വ്യാപാരം പ്രതീക്ഷിച്ച് ഇറക്കിയ പച്ചക്കറികൾ, പഴവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ തുടങ്ങി കച്ചവട ചരക്കെല്ലാം വെള്ളത്തിലായി. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ പെയ്ത
പന്തളം ∙ കരിങ്ങാലിപ്പാടശേഖരത്തിന്റെ ഭാഗമായ മൂന്നുകുറ്റിയിൽ നെൽക്കൃഷി വിളവെടുപ്പിന് പാകമായപ്പോൾ വേനൽ മഴ കാരണം രൂപപ്പെട്ട വെള്ളക്കെട്ട് കർഷകർക്ക് ആശങ്കയായി. പാടത്ത് വെള്ളം കെട്ടിനിന്നാൽ ശക്തമായ മഴയോ കാറ്റോ ഉണ്ടായാൽ നെൽച്ചെടികൾ നിലംപൊത്താനുള്ള സാധ്യതയാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്. നിലവിൽ പാടത്ത്
റിയാദ് ∙ സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും കനത്ത മഴയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാനും താഴ്വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള
കാഞ്ഞങ്ങാട് ∙ ചൂടിന് ആശ്വാസമായെത്തുമെന്നു കരുതിയ വേനൽമഴയും കൈവിട്ടതോടെ വരൾച്ച ഭീതിയിൽ ജില്ല. മലയോരത്തു തുടർച്ചയായി ലഭിക്കുന്ന മഴ ജില്ലയുടെ മറ്റിടങ്ങളിൽ ലഭിക്കാത്തതാണു കാരണം. മധ്യ കാസർകോട്, തീരപ്രദേശം എന്നിവിടങ്ങളിൽ ഇത്തവണ പേരിനുപോലും വേനൽമഴ ലഭിച്ചില്ല. മാർച്ചിൽ സംസ്ഥാനത്തു വേനൽമഴ കുറഞ്ഞ ഏകജില്ലയാണ് കാസർകോട്.
Results 1-10 of 3969
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.