Activate your premium subscription today
Wednesday, Mar 26, 2025
നെയ്യാറ്റിൻകര ∙ ഛർദിയും വയറിളക്കവും ബാധിച്ച് ഒരാൾ മരിക്കുകയും രോഗം വ്യാപിക്കുകയും ചെയ്ത സംഭവത്തിൽ ഭിന്നശേഷിക്കാരുടെ ഹോസ്റ്റൽ പൂട്ടി. അന്തേവാസികളിൽ ഒരാൾക്കു പിടിപെട്ടത് കോളറയെന്നു സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന
തിരുവനന്തപുരം∙ കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടാകാൻ കാരണമായത് ഭക്ഷണം, വെള്ളം എന്നിവയിലൂടെ പകരുന്ന ആസ്ട്രോ, റോട്ട വൈറസുകളുടെ സാന്നിധ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയില്‍. ഫ്ലാറ്റിലെ വിവിധ ബ്ലോക്കുകളില്‍ നിന്നും പരിശോധനയ്ക്ക് വിധേയമാക്കിയ കുടിവെള്ള സാംപിളുകളില്‍ കോളിഫോം
യാത്രയിലെ ഛർദി (Vomiting) പലർക്കും ഒരു പേടിസ്വപ്നമാണ്. മോഷൻ സിക്നസ് (Motion Sickness) എന്നാണ് ഈ അവസ്ഥയെ പറയുക. ഈ പ്രശ്നം കാരണം പലരും ദൂരയാത്രകൾ മാറ്റിവയ്ക്കാറുണ്ട്. നമ്മുടെ മസ്തിഷ്കത്തിൽ – കണ്ണ്, ചെവി, പേശികൾ, സന്ധികൾ എന്നീ അവയവങ്ങളിൽ നിന്നുള്ള സിഗ്നലുകൾ മാറി മാറി വരുമ്പോൾ ഉണ്ടാകുന്ന ഒരു കൺഫ്യൂസ്ഡ്
യാത്ര ഏറെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ യാത്രയ്ക്കിടയിൽ ഛർദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുമെന്നതിനാൽ യാത്ര ചെയ്യാൻ മടിക്കുന്നവരുമുണ്ട്. എന്നാൽ യാത്ര പുറപ്പെടും മുൻപ് കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ ഈ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഒഴിവാക്കാം. മോഷന്‍ സിക്ക്നസ്, ട്രാവൽ സിക്ക്നസ്,
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.