Activate your premium subscription today
Sunday, Apr 20, 2025
ഒരു തരത്തിൽ പറഞ്ഞാൽ വിവാഹം ശരിക്കും കമ്പോളത്തിൽ നിന്നും വിലകൊടുത്തു വാങ്ങുന്ന അടിമ സമ്പ്രദായത്തിന്റെ പരിഷ്കരിച്ച രൂപം മാത്രം ആണ്, ഇതിപ്പോ തൂക്കിപ്പെറുക്കി സ്വന്തം മോളെ ഏതോ ഒരുത്തനും അവന്റെ കുടുംബത്തിനും കൊടുക്കുന്ന ഏർപ്പാട്.
പലവട്ടം അവളുടെ നോട്ടങ്ങൾ എന്നിലേക്ക് നീളുന്നത് ഞാനറിഞ്ഞു. ജനലിന്നപ്പുറത്തേക്കാഴ്ചകളിലേക്കെന്നമട്ടിൽ ഒളികണ്ണേറുകളിലൂടെ ഞാനവളെ വീക്ഷിച്ചു. സുന്ദരി! നിഷ്കളങ്കത അലിഞ്ഞുചേർന്ന സൗന്ദര്യം! "അവൾക്ക് നിന്നോട് പ്രണയമാണ്" എന്റെയുള്ളിലിരുന്നാരോ മന്ത്രിച്ചു.
വല്ല വിഷവും കഴിച്ചു ചാവാം, അങ്ങേരു കുടിച്ചു കുടിച്ചു ജീവിക്കട്ടെ എന്ന് അമ്മ പറയുമ്പോൾ, "ഞങ്ങൾക്ക് ജീവിക്കണം, മരിക്കണ്ട", എന്ന് പറഞ്ഞു ഞങ്ങൾ തർക്കിക്കുമായിരുന്നു. എന്തോ അന്നൊക്കെ വലിയ പ്രതീക്ഷയായിരുന്നു നമുക്ക് നല്ലൊരു ജീവിതം എന്നെങ്കിലും ദൈവം തരുമെന്ന്.
ഒരു പതിനഞ്ചോളം വയസ്സ് തോന്നിപ്പിക്കുന്ന കൗമാരക്കാരൻ ഖബറിനെ കെട്ടിപിടിച്ചു കിടക്കുന്നു. അവന്റെ വസ്ത്രം മുഷിഞ്ഞിരുന്നു. "മോനെ, എന്താണ് നിന്റെ പേര്, എന്താണിവിടെ ആരോരുമില്ലാതെ ഈ രാത്രിയിൽ കിടക്കുന്നത്," അവൻ കേട്ട ഭാവം നടിച്ചില്ല,
ആർത്തലച്ച പുരുഷാരം നോക്കി നിൽക്കേ ശത്രുകൾ ഒരുക്കിയ ചതി തീ മലയൻ പണിക്കരെ വിഴുങ്ങി. പൂമാലക്കാവിൽ അന്ന് വിറങ്ങലിച്ച് നിന്ന ജനാവലി തീചാമുണ്ഡിയുടെ കനലാട്ടം, ഉഗ്രമൂർത്തിയുടെ വിളയാട്ടം എന്ന് വിലയിരുത്തി പിരിഞ്ഞ് പോയി,
ചെറുക്കന് ഉന്തിയും തള്ളിയും ശബ്ദം വെച്ചും പെണ്ണിനെ ആരെയും തൊടാതെയും തൊടീക്കാതെയും ജനാലയുടെ അടുത്ത് തന്നെ നിറുത്തിയിട്ടുണ്ട്. കാവലായി അവനും. ഭാര്യയെ കാത്തു സൂക്ഷിക്കേണ്ട ആ മനോഭാവം ആയിരിക്കാം അവനങ്ങനെ ചെയ്തത്.
അഗ്നിക്കിരയാവുന്നത് അവന്റെ അമ്മയാണെന്നെനിക്ക് ബോധ്യപ്പെട്ടു. നിശബ്ദതയിലമർന്നിട്ടും അവന്റെ ഏങ്ങലടികൾ പറഞ്ഞു വെച്ചത് അമ്മയെന്ന സ്വരം മാത്രമായിരുന്നു. പതിവിന് വിപരീതമായി അന്ന് നിംതല ഘട്ട് പുക കൊണ്ട് മൂടി, ഇരുണ്ട ധൂപങ്ങൾ ഒഴുകി നടന്നു.
ചുട്ടരച്ച ചമ്മന്തികൂട്ടി രുചിയുള്ള ദോശ തിന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരമ്മയും കൗമാരക്കാരിയായ മകളും മടിച്ചുമടിച്ചുകൊണ്ടവിടെ കയറിവന്നത്. ചതുരാകൃതിയിലുള്ള പ്ലാസ്റ്റികൂടയിലെ മുഷിഞ്ഞഡ്രസ്സും ഫ്ലാസ്ക്കും സ്റ്റീൽ ഗ്ലാസ്സുമൊക്കെ കണ്ടപ്പോൾ തന്നെ മനസ്സിലായി,
എം ടി വാസുദേവൻ നായർ മലയാള സാഹിത്യത്തിലും സംസ്കാരത്തിലും നൽകിയ സംഭാവനകൾ വളരെ വലുതാണ്. അതിന്റെ സ്വാധീനം നമുക്ക് വരും തലമുറകളിൽ കാണാൻ സാധിക്കും. കവിതയിൽ തുടങ്ങി കഥയിൽ പുഷ്കലമായ നോവലിൽ അത്ഭുതങ്ങൾ സൃഷ്ഠിച്ച് ചലച്ചിത്ര രംഗത്ത് നേട്ടങ്ങൾ
ആകസ്മികതകള്‍ പലപ്പോഴും ക്രൂരമായി കയ്യൊഴിഞ്ഞ എന്നെ ആ രാത്രിയുടെ അവസാനം ഒരു അധിനിവേശകാരന്റെ തീ തുപ്പിയ തോക്ക് രക്ഷിച്ചു. ആരും കഴിക്കാന്‍ ഇല്ലാതെ ഈച്ചകള്‍ വട്ടം പിടിച്ച, കൂനകൂട്ടിയിട്ടിരുന്ന റൊട്ടികളുടെ അരികില്‍ ഞങ്ങളെ പെറുക്കി കൂട്ടി.
Results 1-10 of 9313
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.