Activate your premium subscription today
Saturday, Mar 22, 2025
പിടക്കുന്ന ഹൃദയത്തോടെ കത്തും ചുരുട്ടിപ്പിടിച്ചു ഞാൻ ഉമ്മറപ്പടിയിലേക്ക് കയറവേ, അമ്മ രണ്ടുകൈകൊണ്ട് എന്നെ ചുറ്റിപ്പിടിച്ച് കത്ത് കൈക്കലാക്കി.. അമ്മയുടെ അടുത്തന്റെ ബലപ്രയോഗം നടന്നില്ല, കത്ത് തുറന്നു അമ്മ ഉറക്കെ വായിക്കാൻ തുടങ്ങി, ഒപ്പം ശകാരവും,
അധ്യായം: പത്തൊമ്പത് തിത്തിമിക്കു മുത്തശ്ശി പല കഥകളും പറഞ്ഞുകൊടുക്കുമെങ്കിലും അവൾക്ക് ഏറ്റവും ഇഷ്ടം അവളുടെ അച്ഛന്റെ കുട്ടക്കാലത്തെ സംഭവങ്ങൾ മുത്തശ്ശി പറയുന്നതാണ്. തന്റെ ഇത്രയ്ക്ക് വലിയ അച്ഛൻ ഒരു കുട്ടിയായിരുന്ന കാര്യം ആലോചിക്കാനാണു തിത്തിമിക്ക് രസം. അച്ഛൻ കുട്ടിക്കാലത്ത് ആരെപ്പോലെയാണ് കണ്ടാൽ, അന്ന്
ശൂന്യത തന്നിലേക്ക് വേരുകൾ പടർത്തി ആഴ്ന്നിറങ്ങാൻ ശ്രമിക്കുന്നത് അയാൾ അറിയാറുണ്ട്. എന്ത് തന്നിലേക്ക് ഇറങ്ങിവന്നാലും, കയറി വന്നാലും അയാൾ അതിനെ ഗാഢമായി പഠിക്കും, താനറിയാതെയാണ് ഇത് തന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നയാൾ പറയാറില്ല.
അയാളില്ലാതെ അവൾ ഒന്നുമല്ലെന്ന് അവള്ക്ക് തോന്നി. ഷെൽഫിൽ നിന്നും കിട്ടിയ ഒരു തുണ്ട് ബ്ലേഡെടുത്ത് ആദ്യമായി പെൻസിൽ പിടിക്കുന്ന കുട്ടിയെപ്പോലെ കൈത്തണ്ടയിൽ നാലഞ്ചു കോറൽ കോറി. ചുവപ്പിൽ കുതിർന്ന് ഒരു ചെമ്പനീർപ്പൂവുപോലെ അവൾ മറ്റൊരു ലോകത്തേക്ക് യാത്രയായി.
കവിതയുടെ മാന്ത്രികശക്തിയും മനുഷ്യന്റെ ഭാവനാലോകത്തെ തുറന്നുകാട്ടുന്ന അതിന്റെ കഴിവും ആദരിക്കാനുള്ള ഒരു ദിനമാണ് മാർച്ച് 21, ലോക കവിതാ ദിനം. ഭാഷ, സംസ്കാരം, കാലഘട്ടം എന്നിവയെ അതിജീവിച്ച് കവിത മനുഷ്യന്റെ ഹൃദയത്തെ സ്പർശിക്കുന്നു. കവിതയുടെ സാംസ്കാരിക പാരമ്പര്യവും മനുഷ്യരാശിയെ ഒന്നിപ്പിക്കുന്ന അതിന്റെ
1593 ജൂലൈ 8ന് ഇറ്റലിയിലെ റോമിലാണ് ആർട്ടമെസിയ ജെന്റിലെസ്കി ജനിച്ചത്. അവരുടെ അച്ഛന് ഒറാസിയോ ജെന്റിലെസ്കി പ്രശസ്ത ചിത്രകാരനായിരുന്നു. അമ്മ പ്രുഡെൻഷ്യ മോണ്ടോൺ ആർട്ടെമെസിയക്ക് 12 വയസ്സുള്ളപ്പോൾ മരിച്ചു. പിന്നീട് അച്ഛന്റെ പരിപാലനത്തിൽ വളർന്ന അവളുടെ കലാപരിശീലനം അദ്ദേഹം ഏറ്റെടുത്തു. സ്ത്രീകൾക്ക് കലാശാലകളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അച്ഛന്റെ സ്റ്റുഡിയോയിൽ പ്രവേശനം ലഭിച്ചത് അവളുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിച്ചു.
ഡോക്ടർ കോശിയുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കുകയാണ് സേവിയും സിനിയും. അവിടെ നിന്ന ആരോ പറഞ്ഞു കേട്ടു. "ലിഫ്റ്റിന്റെ ഉള്ളിൽ വച്ച് മരിച്ചുന്നാ അറിഞ്ഞേ. അറ്റാക്ക് ആയിരുന്നെന്നു. ആർക്കറിയാം സത്യം. കൂടെ ആരും ഇല്ലായിരുന്നു എന്നല്ലേ പറഞ്ഞെ."
ഗ്രാമത്തിലെ മനുഷ്യർ ഒട്ടൊക്കെ "പൊത്തു വെരുത്തം" ജീവിക്കുന്ന സാധാരണക്കാരാണ്. ചന്തയിലെ പച്ചക്കറി കച്ചവടം, അരി കച്ചവടം, കൊലക്കച്ചവടം തുടങ്ങിയവയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഒട്ടുമിക്ക വീട്ടുകാരും കഴിയുന്നത്. കർക്കടക മഴയ്ക്കു മുമ്പായി വീടുകളൊക്കെ ഓല മേയാൻ കുറെ
പ്രതിഭാവത്തിന്റെ ആദ്യലക്കത്തിൽ പ്രസിദ്ധീകരിച്ചു വന്ന, ഗീതാ ഹിരണ്യന്റ അവസാനകാല കൃതിയായി കരുതപ്പെടുന്ന 'സുഖം' എന്ന കവിത പിറന്നതിനും ഈ ജനുവരിയിൽ കാൽനൂറ്റാണ്ട് തികയുകയാണ്. അക്കാലത്ത്, ഗീതാ ഹിരണ്യനെ കുറിച്ചു കേട്ടിട്ടുണ്ടെന്നല്ലാതെ അവരുടെ എഴുത്തുകൾ
"രണ്ടു കൂട്ടർക്കും ഇഷ്ടപ്പെട്ട സ്ഥിതിയ്ക്ക് മറ്റു കാര്യങ്ങളൊക്കെ എങ്ങനാ, ഞങ്ങൾക്ക് അധികം താമസിയാതെ നടത്തണമെന്നാ.." "ഡിമാന്റൊന്നുമില്ലാത്ത സ്ഥിതിയ്ക്ക് കൂടുതൽ എന്താലോചിക്കാനാ, ഉടനെ അങ്ങ് നടത്തുക തന്നെ," ചേട്ടൻ പറഞ്ഞതു കേട്ടപ്പോൾ അമ്മാവനൊന്ന് ചിരിച്ചു.
Results 1-10 of 9208
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.