Activate your premium subscription today
Sunday, Apr 20, 2025
ചോദ്യം : അസ്ട്രോണമി, അസ്ട്രോഫിസിക്സ്, കോസ്മോളജി എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണ് ? ഈ മേഖലകളിലെ പഠനാവസരങ്ങൾ വിശദീകരിക്കാമോ? ഉത്തരം : മൂന്നു ശാഖകളിലും പൊതുവായ പഠന വിഷയങ്ങളുണ്ടെങ്കിലും അവയുടെ ഉള്ളടക്കങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ട്. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഗാലക്സികൾ, വിവിധ
ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലം, കിഴക്കൻ തീരസമതലം എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ പിഎസ്സി പരീക്ഷകളിൽ പതിവായി കാണാറുണ്ട്. ഇന്ത്യയുടെ ഭൂപടത്തിൽ ദക്ഷിണേന്ത്യൻ ഭാഗത്ത് കടലിനോടു ചേർന്ന് ഇരുവശത്തുമായി കാണപ്പെടുന്ന ഭാഗങ്ങളാണിവ. ഭൂപടം ഉപയോഗിച്ച് ഈ ഭാഗങ്ങളെക്കുറിച്ചു കൃത്യമായി പഠിക്കണം. പ്രസ്താവനാരൂപത്തിലുള്ള
അക്കാദമിക പഠനത്തില്‍ നിങ്ങള്‍ ചിലപ്പോള്‍ പുലിയായിരിക്കാം. പക്ഷേ, ചിലതരം പ്രത്യേക നൈപുണ്യങ്ങള്‍ ഇല്ലെങ്കില്‍ ഇന്നത്തെ തൊഴിലിടങ്ങളില്‍ നിങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനായെന്നു വരില്ല. സോഫ്ട് സ്കില്ലുകള്‍ എന്നാണ് ഇത്തരം ശേഷികള്‍ക്കു പറയുന്ന പേര്. തൊഴിലിടത്തില്‍ മുന്നേറാനും വിജയിക്കാനും സോഫ്ട്
ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പഞ്ചാബിലെ മൊഹാലിയിലുള്ള സ്ഥാപനമാണ് ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ (https://ail.ac.in.). ഇവിടെ 5 വർഷ ബിഎ–എൽഎൽബി, ഒരുവർഷ എൽഎൽഎം പ്രോഗ്രാമുകൾക്കു സൗകര്യമുണ്ട്. ∙ ബിഎ–എൽഎൽബി: ആകെ 120 സീറ്റ്. ഇതിൽ 90 സീറ്റ്സാ യുധസേനയിലുള്ളവരുടെ മക്കൾക്കാണ് (കരസേന 86,
സൈബർ ഇടങ്ങളെ സജീവമാക്കുന്നവയാണ് ട്രോളുകളും കമന്റുകളുമെല്ലാം എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഇത്തരത്തിലുള്ള കാര്യങ്ങൾ അതിരു കടക്കുമ്പോൾ സൈബർ കുറ്റകൃത്യങ്ങളാകുന്നു. ഇത് ഐടി ആക്ട് പ്രകാരവും ബിഎൻഎസ് പ്രകാരവും കുറ്റകരമാണ്. പലപ്പോഴും തങ്ങൾ പറയുന്നതോ സൃഷ്ടിക്കുന്നതോ ആയ ഉള്ളടക്കത്തിന്റെ അപകടം
റാഫി സംവിധാനം ചെയ്ത ‘റോൾ മോഡൽസ്’ എന്ന സിനിമയിലെ ഗൗതം മോനോനും ബോസുമായുള്ള രംഗം മിക്ക ഒാഫിസുകളിലും ഇപ്പോഴും സംഭവിക്കാറുണ്ട്. ചൂടാകുന്ന ബോസിനെയും ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുന്ന ഗൗതം മേനോനെയും സിനിമയിൽ കാണാമെങ്കിലും ജീവിതത്തിൽ എപ്പോഴും ജോലിക്കാർ അങ്ങനെ കയ്യും കെട്ടി നിൽക്കുമെന്നു മേലധികാരികൾ
നല്ല ശമ്പളം, പദവി, വളര്‍ച്ചയ്ക്കായുള്ള സൗകര്യങ്ങള്‍, മികച്ച ജീവിതശൈലി. ഇതെല്ലാം തേടി വിദേശത്തേക്കു തന്നെ പോകണമെന്ന് നിര്‍ബന്ധമില്ല. ഇന്ത്യയിലെ നല്ലൊരു കമ്പനിയില്‍ ജോലിക്കു കയറിയാലും ഇതെല്ലാം നിങ്ങള്‍ക്കു സാധിക്കാം. ഇത്തരത്തില്‍ നിങ്ങളുടെ ഭാവി വളര്‍ച്ചയ്ക്കും വിജയത്തിനും സഹായിക്കുന്ന ഇന്ത്യയിലെ
എന്റെ അമ്മയുടെ അമ്മ ലീല സ്റ്റേജ് നാടകങ്ങളിലെ സ്ഥിരം അഭിനേത്രിയായിരുന്നു. അമ്മ ഷീലയും ആകാശവാണിയിലെ റേഡിയോ നാടകങ്ങളിൽ സജീവമായിരുന്നു. അച്ഛന്റെ അമ്മ ദേവകി എഴുത്തിലായിരുന്നു കഴിവു പ്രകടിപ്പിച്ചത്. അമ്മമ്മ കവിതകൾ എഴുതുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നൊക്കെയായിരിക്കണം,
വഴികാട്ടികളായി പലകാലത്തും പല മനുഷ്യർ വന്നിട്ടുണ്ട്. പക്ഷേ, വായിക്കാനും എഴുതാനും എന്നെ പ്രേരിപ്പിച്ചത് രണ്ടു പുസ്തകങ്ങളാണ്. ഞാൻ ആദ്യമായി വായിച്ച പുസ്തകം ബോബി ജോസ് കട്ടിക്കാട് എന്ന വൈദികന്റെ ‘സഞ്ചാരിയുടെ ദൈവം’ ആണ്. ഞാൻ സെമിനാരിയിൽ പഠിക്കുന്ന സമയം. ബോബി അച്ചൻ ക്ലാസ് എടുക്കാന്‍ വന്നിരുന്നു. അന്നദ്ദേഹം
ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് ചാക്കോ മാഷ് പറഞ്ഞപ്പോൾ നെറ്റി ചുളിച്ചവർ ക്ഷമിക്കുക. നിത്യജീവിതത്തിൽ മാത്രമല്ല, കരിയറിലും കണക്കിന്റെ സാധ്വീനമുണ്ട്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കണക്കു പുസ്തകം അടച്ചുവച്ചവർ പോലും എംഎസ് എക്സൽ കളങ്ങളിൽ അക്കമിട്ട് നിറയ്ക്കുമ്പോൾ ഡേറ്റ കൊണ്ടുള്ള കളിയിൽ രക്ഷപ്പെടാൻ കൂട്ടിനു
Results 1-10 of 2078
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.