Activate your premium subscription today
Monday, Apr 21, 2025
ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്മോൾ നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ്. പീഡനങ്ങളുടെ വിവരങ്ങൾ ജിസ്മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂർ പൊലീസിൽ മൊഴി നൽകി. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
ഏറ്റുമാനൂർ/അയർക്കുന്നം ∙ ‘അത്രയും കഷ്ടപ്പെട്ട് ആ കുട്ടികളെ കരയ്ക്കെത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ലല്ലോ...’ പേരൂർ സ്വദേശികളായ യുവാക്കൾ പറയുന്നു. വിഷ്ണു കൃഷ്ണൻ, അനിയൻ കുട്ടൻ, രതീഷ് കുമാർ, അഭിജിത്ത്, അച്ചു, ആഷിക് ബിജു, ശരത്ത് എന്നിവരാണു ജിസ്മോളേയും മക്കളെയും കരയ്ക്ക് എത്തിച്ചത്.
ലണ്ടൻ/തൊടുപുഴ∙ തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കുടുംബശ്രീയിലെ കടം യുകെയിലെ പ്രവാസി മലയാളി സംഘടനയായ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് വീട്ടി. ഷൈനിയും രണ്ട് പെൺമക്കളും ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ജീവനൊടുക്കിയിരുന്നു. യുകെയിലെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ച 945 പൗണ്ട് (103399
കോട്ടയം∙ ഏറ്റുമാനൂർ പാറോലിക്കലിൽ ട്രെയിനിനു മുന്നിൽ ചാടി അമ്മയും രണ്ടു പെൺമക്കളും ജീവനൊടുക്കിയ ദിവസം പുലർച്ചെ ഭർത്താവ് നോബി വാട്സാപ് സന്ദേശം അയച്ചിരുന്നുവെന്നും ഇതിൽ മനംനൊന്താണ് ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തതെന്നും പൊലീസ് നിഗമനം. ഷൈനിക്ക് വാട്സാപ് സന്ദേശം അയച്ചുവെന്നു സമ്മതിക്കുന്ന നോബി എന്തു സന്ദേശമാണ് അയച്ചതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കോട്ടയം ∙ ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ ഭർത്താവ് നോബിയ്ക്കെതിരെ കുരുക്ക് മുറുകുന്നു. ഷൈനി വായ്പ എടുത്തത് ഭർത്താവിന്റെ അച്ഛന്റെ ചികിത്സയ്ക്കാണെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു. വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ കേസ് കൊടുത്തിരുന്നു. എന്നാൽ തിരിച്ചടയ്ക്കാൻ നോബിയും കുടുംബവും തയാറായില്ല.
ഏറ്റുമാനൂർ∙ പാറോലിക്കലിൽ ട്രെയിനിനു മുന്നിൽ ചാടി അമ്മയും 2 പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ, മരിച്ച ഷൈനിയുടെ മൊബൈൽ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആദ്യ ദിവസങ്ങളിൽ കണ്ടെത്താൻ കഴിയാതിരുന്ന മൊബൈൽ ഫോൺ ഷൈനിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണു പൊലീസ് കണ്ടെത്തിയത്. കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് നോബിയുടെ മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. ഡിലീറ്റ് ചെയ്ത വാട്സ് ആപ് സന്ദേശങ്ങളടക്കം തിരികെ പിടിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.
ഏറ്റുമാനൂർ∙ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 4 ദിനങ്ങൾ പിന്നിട്ടതോടെ ഏറ്റുമാനൂരപ്പനെ കണ്ട് വണങ്ങാനും, വഴിപാടുകൾ സമർപ്പിക്കുവാനും ക്ഷേത്രാങ്കണത്തിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ നടന്ന ഉത്സവ ബലി ദർശനത്തിന് മാത്രം ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.പ്രധാന വഴിപാടായ കെടാവിളക്കിൽ എണ്ണ ഒഴിക്കാനും പ്രസാദമൂട്ടിനും
കോട്ടയം∙ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് വിപുലമായ ഒരുക്കങ്ങൾക്ക് നിർദേശം നൽകി മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ ചേർന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു ശബരിമല തീർഥാടനകാലത്തെ ആസൂത്രണം മാതൃകയാക്കി എല്ലാവരും ഏകമനസ്സോടെ പ്രവർത്തിക്കണമെന്ന് ഏറ്റുമാനൂർ
ഏറ്റുമാനൂർ∙ ഞായറാഴ്ച മുതൽ തുടരുന്ന ശക്തമായ മഴയിൽ ഏറ്റുമാനൂർ നഗരത്തിൽ വെള്ളക്കെട്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. എംസി റോഡിൽ അടക്കം 2 അടിയോളം വെള്ളം കയറിയ നിലയിലാണ്. വൈക്കം റോഡിൽ വില്ലേജ് ഓഫിസിന് സമീപവും പേരൂർ കവല ഭാഗത്തെയും കടകളില് വെള്ളം കയറി.
കോട്ടയം∙ അബുദാബിയിൽ നിന്നു തിരിച്ചെത്തിയ യാക്കോബായ സഭ അംഗങ്ങളുടെ സംഗമം 30ന് ഏറ്റുമാനൂർ അസ്റ്റോറിയ അന്നപൂർണ ഹോട്ടലിൽ നടക്കും. വിവരങ്ങൾക്ക്: 97452 75029 (കെ.വി.എബ്രഹാം), 7012979030 (ടി.എം.വർഗീസ്)
Results 1-10 of 148
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.