Activate your premium subscription today
Sunday, Mar 23, 2025
നഗരത്തിലെ ആള്‍ത്തിരക്കില്‍ പെട്ട് നിങ്ങള്‍ നടക്കുകയാണെങ്കില്‍ പോലും, ചൈനീസ് ചാരക്കണ്ണ് ബഹിരാകാശത്തുനിന്ന് നിങ്ങളെ നിരീക്ഷിക്കുന്ന കാലം അധികം ദൂരെയാകണമെന്നില്ല. കാരണം, ലോകം ഇന്നേവരെ കണ്ടിരിക്കുന്നതിലേക്കും വച്ച് ഏറ്റവും ശക്തിയേറിയ സ്പൈ ക്യാമറയാണ് ബെയ്ജിങിന്റെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍
അതീവ പിണ്ഡമുള്ള നക്ഷത്രങ്ങൾ തങ്ങളുടെ ജീവിതകാലയളവിന്റെ അവസാനം സൂപ്പർനോവ വിസ്ഫോടനത്തിനു വിധേയമാകും. ഇത്തരത്തിൽ ഒരു സൂപ്പർനോവ വിസ്ഫോടനം സമീപകാലയളവിൽ പ്രപഞ്ചത്തിൽ സംഭവിക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഡബ്ല്യുഒഎച്ച് ജി64 എന്ന നക്ഷത്രമാണ് ഇത്തരത്തിൽ സൂപ്പർനോവയ്ക്ക് വിധേയമാകുക. 1000 കോടി വർഷങ്ങളിൽ സൂര്യൻ
ഛിന്നഗ്രഹത്തിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് തിരിച്ചെത്തിച്ച ദൗത്യങ്ങൾ നാസയടക്കം പല ഏജൻസികളും നടപ്പിലാക്കിയിട്ടുണ്ട്. ബെന്നു ഛിന്നഗ്രഹത്തിൽ നിന്നു സാംപിളുകൾ ഭൂമിയിലെത്തിച്ച ഒസിരിസ് റെക്സ്, ജപ്പാന്റെ ഹയാബൂസ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണം. ഇക്കൂട്ടത്തിലേക്ക് പുതിയൊരു ദൗത്യവുമായി വന്നിരിക്കുകയാണ് ചൈന.
നീണ്ട ബഹിരാകാശവാസത്തിന് ശേഷം 45 ദിവസത്തെ പുനരധിവാസ ചികിത്സ; എന്തൊക്കെയെന്ന് അറിയാം നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) താമസിച്ചതിന് ശേഷം ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ 45 ദിവസത്തെ പുനരധിവാസ പരിപാടി ആരംഭിച്ചു. സ്പെയ്സ്
മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യങ്ങൾക്ക് 2029ൽ തുടക്കമാകുമെന്ന് ഇലോൺ മസ്ക്. ആ ഘട്ടത്തിൽ ഇതു നടന്നില്ലെങ്കിൽ 2031ൽ എങ്കിലും ചൊവ്വയിലേക്കുള്ള യാത്ര സാധിക്കുമെന്നും മസ്ക് പറഞ്ഞു. ഭാവിയിൽ ഗ്രഹാന്തര യാത്രകളിലെ പ്രധാനവാഹനമാകുമെന്നു കരുതപ്പെടുന്ന സ്പേസ്എക്സ് സ്റ്റാർഷിപ്പിന്റെ ചൊവ്വയിലേക്കുള്ള ആദ്യ
ഇച്ഛാശക്തിയും അതിജീവനശേഷിയും കാവൽച്ചിറകുകളാക്കി, ലോകത്തിന്റെ പ്രാർഥനകൾക്കിടയിലൂടെയായിരുന്നു ചരിത്രത്തിലേക്കുള്ള ആ മടക്കയാത്ര. ഇന്നത്തെ ഈ പത്രം വായനക്കാരിലെത്തുംമുൻപ് സുനിത വില്യംസും സഹയാത്രികരും സുരക്ഷിതരായി ഭൂമി തൊട്ടിരിക്കുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.
ന്യൂഡൽഹി ∙ 9 മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം സുനിത വില്യംസ് തിരിച്ചെത്തിയതിൽ അതീവ സന്തോഷവതിയെന്ന് അടുത്ത ബന്ധു ഫാൽഗുനി പാണ്ഡ്യ. സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും ഒരു ദേശീയ മാധ്യമത്തോട് ഫാൽഗുനി പറഞ്ഞു.
അഹമ്മദാബാദ് ∙ സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യയും. ഗുജറാത്തിലെ ജുലാസന്‍ ഗ്രാമം സുനിതയുടെ തിരിച്ചുവരവ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാർഥനകളും പൂജകളും നടന്നിരുന്നു. 9 മാസത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യന്‍ സമയം പുലർച്ചെ 3.40നാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയില്‍ തിരിച്ചെത്തിയത്.
വാഷിങ്ടൻ ∙ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും നിക് ഹേഗും അലക്സാണ്ടർ ഗോർബുനോവും ഭൂമിയിലേക്ക് മടങ്ങിയെത്തിയപ്പോൾ സ്വാഗതം ചെയ്ത് ഡോൾഫിനുകൾ. ഇന്ത്യൻ സമയം പുലർച്ചെ 3.40 ന് സുനിത ഉൾപ്പെടെയുള്ളവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങിയപ്പോഴാണ് ഈ കൗതുക കാഴ്ച.
2006 ഡിസംബറിൽ ഡിസ്കവറി ഷട്ടിൽ പേടകത്തിലേറി ഇന്ത്യൻ വംശജ സുനിത വില്യംസ് ആദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ശ്രദ്ധേയമായ സംഭാവനകൾ നിലയത്തിനേകിയ ഒരു താമസക്കാലമായിരുന്നു അന്നു സുനിതയുടേത്.ബഹിരാകാശത്ത് ഏറ്റവുമധികം നടന്ന വനിത എന്ന റെക്കോർഡ് സുനിത വില്യംസ് ആദ്യം സ്വന്തമാക്കിയത് അക്കാലയളവിലാണ്.
Results 1-10 of 1262
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.