Activate your premium subscription today
Saturday, Apr 19, 2025
മഴക്കാലത്ത് രോഗം പല രീതിയിൽ വരാം. ചെവിയും മൂക്കും തൊണ്ടയും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെവിയിലെ അണുബാധയ്ക്കെതിരെ എന്തൊക്കെ കരുതൽ ആവശ്യമുണ്ട്? വായിക്കാം. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവു കൂടും. ബാക്ടീരിയയും ഫംഗസും വളരാൻ പറ്റിയ അവസ്ഥയാണിത്. അണുബാധകൾ ചെവിയുടെ ഏതു ഭാഗത്തെയും ബാധിക്കാം.
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ദ്ധിക്കുന്നത് അണുബാധകളുടെ സാധ്യത വര്‍ദ്ധിപ്പിക്കാറുണ്ട്. ശരീരത്തില്‍ മുറിവോ മറ്റോ ഉണ്ടായാല്‍ അതിലൂടെ ബാക്ടീരിയ അകത്ത് കടക്കുകയും രക്തപ്രവാഹത്തിലൂടെ എല്ലുകളില്‍ എത്തുകയും ചെയ്യാം. ഇത് എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്ന്
വൈറൽ പനിയുടെ സമാനമായ ലക്ഷണം ഉള്ളതിനാൽ ചികിത്സ തേടാതെ ഒടുവിൽ ഗുരുതരമാകുന്ന അവസ്ഥയാണ് പ്രധാനമായും ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗം പെട്ടെന്ന് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നു. അതുകൊണ്ട് തന്നെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് ശ്വാസനാളിയില്‍ നിന്നു വരുന്ന സ്രവങ്ങളില്‍
മനസ്സുറപ്പിനൊപ്പം ജാഗ്രത കൂടിയുണ്ടെങ്കിൽ മഴക്കാലരോഗങ്ങളേയും അകറ്റാം. ശ്രദ്ധയും മുൻകരുതലും ശുചിത്വവുമുണ്ടെങ്കിൽ മൺസൂൺ കാലത്ത് കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങളെ തടയാമെന്നു ശിശുരോഗ വിദഗ്ധനായ ഡോ.പ്രദീപ് കിടങ്ങൂർ പറയുന്നു. സ്വയം ചികിത്സ അരുത്. അസുഖങ്ങൾ പിടിപെട്ടാൽ കൃത്യസമയത്ത് ഡോക്ടറെ കണ്ട്
മഴക്കാലത്തെ കർക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിന്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി വല്ലാത്തൊരു ബന്ധമുണ്ട്. കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും
ചോദ്യം : മഴക്കാലം ആരംഭിച്ചതോടെ ധാരാളം പകർച്ചവ്യാധികൾ തലപൊക്കിയിട്ടുണ്ടല്ലോ. മഴക്കാലത്ത് അസുഖങ്ങൾ വരാതിരിക്കാനായി എന്തു മുൻകരുതലുകളാണ് എടുക്കേണ്ടത്? ഉത്തരം : മഴക്കാലം കേരളത്തിൽ പകർച്ചവ്യാധികളുടെയും കാലമാണ്. ജലം മലിനമാകുന്നതും വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതും കൊതുകുകൾ പെരുകുന്നതിനും പകർച്ചവ്യാധികൾക്കും
മഴക്കാലം എത്തിക്കഴിഞ്ഞു. അണുബാധകള്‍, ദഹന പ്രശ്നങ്ങള്‍, അലര്‍ജികള്‍ എന്നിവ കൂടുതലായി കാണപ്പെടുന്ന ഒരു സമയമാണിത്. കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തണം. ശരീരത്തിന് രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന കാലമാണ് മഴക്കാലം. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം പ്രതിരോധശേഷി വര്‍ധിപ്പിക്കും.
കാറ്റിന്റെ കൈ പിടിച്ച് നൃത്തമാടി എത്തുന്ന തുലാമഴ, പുതുമണ്ണിന്റെ ഗന്ധമുയർത്തി ഭൂമിയെ ലഹരി പിടിപ്പിക്കുന്ന വേനൽമഴ, പടിവാതിലിലെ മഴമറയും കടന്ന് തൂവാനത്തുമ്പികളായി മനുഷ്യരിൽ കുളിർകോരിയിടുന്ന മൺസൂൺ മഴ. ഇങ്ങനെ വർഷം മൂന്നുവട്ടം മലയാളത്തിന്റെ കൈപിടിക്കാനെത്തുന്ന മഴയെക്കുറിച്ച് പൊതുവേ ഉയരുന്ന സംശയമാണ്, മഴ
ഈ മഴക്കാലം പതിവുപോലെ രോഗകാലത്തിനുകൂടി വാതിൽ തുറന്നുകൊടുത്തിരിക്കുന്നു. വരുംദിനങ്ങളിൽ കാലവർഷം കനക്കാനാണു സാധ്യതയെന്നിരിക്കേ കടുത്ത വെല്ലുവിളികളായിരിക്കും നമ്മുടെ ആരോഗ്യമേഖല നേരിടേണ്ടിവരിക. പരിസര ശുചീകരണവും മാലിന്യസംസ്കരണവും വേണ്ടരീതിയിൽ നടത്താത്തതിനു വൻവില കൊടുക്കേണ്ടിവരുമെന്ന ആശങ്ക കേരളത്തിനു
കൊടും ചൂടിൽ നിന്നു മഴയും തണുപ്പും നിറഞ്ഞ അന്തരീക്ഷത്തിലേക്കുള്ള മാറ്റത്തിലാണു നമ്മൾ. ഇതിനൊപ്പം ഏറെ വലയ്ക്കുന്ന ഒരു കൂട്ടം രോഗങ്ങളെയും കരുതണം. സാധാരണ ജലദോഷപ്പനി മുതൽ ആളെ കൊല്ലുന്ന ഹെപ്പറ്റൈറ്റിസ് എയും ടൈഫോയ്ഡും വരെയുണ്ട് ഇക്കൂട്ടത്തിൽ. ഇങ്ങനെയുള്ള മഴക്കാല രോഗങ്ങളോടു പ്രത്യേക കരുതലെടുക്കണം.
Results 1-10 of 46
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.