Activate your premium subscription today
Wednesday, Mar 26, 2025
എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒരു അവസ്ഥയാണ് കേൾവിക്കുറവ്. നേരത്തെയുള്ള തിരിച്ചറിയലും ഉചിതമായ ഇടപെടലും ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, സംസാരശേഷിയിലെ കാലതാമസം, സാമൂഹികമായ ഒറ്റപ്പെടൽ തുടങ്ങിയ
തിരുവനന്തപുരം ∙ കേരളം കേൾക്കാതെ പോകുന്നൊരു വസ്തുത: യുവാക്കളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നു. ഇഎൻടി ഡോക്ടർമാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ തോതിൽ 25 ശതമാനത്തോളം വർധനയുണ്ട്. ഏറെയും 60 വയസ്സിനു താഴെയുള്ളവർ. ഹെഡ്സെറ്റുകളാണ് ചെറുപ്പക്കാരുടെ കേൾവി കുറയ്ക്കുന്ന വില്ലൻ. ഹെഡ്സെറ്റിന്റെ ശബ്ദതോതിന്റെ 60% മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ സാഹചര്യത്തിൽ അത് 50% ആണെന്ന് ഡോക്ടർ സുൽഫി എൻ.നൂഹു പറഞ്ഞു.
‘എന്താ... ഇത്രയുറക്കെ പറഞ്ഞിട്ടും നീ കേട്ടില്ലേ...?’. സഹപ്രവർത്തകർ ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ മതി നമ്മുടെ നെറ്റി ചുളിയാൻ. പലയാവർത്തി ഇൗ ചോദ്യം കേട്ടുണ്ടെങ്കിൽ വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം. കാരണം എൺപതു ശതമാനം പേർക്കും കേൾവി സംബന്ധമായി ചെറിയ തോതിലെങ്കിലും പ്രശ്നങ്ങളുണ്ട്. ശരീരത്തിൽ വരുന്ന ചെറിയ
കേൾവി തകരാറുകൾ പ്രായഭേദമില്ലാതെ ആർക്കും വരാം. ചിലപ്പോൾ ജനിതകമായി വന്നേക്കാവുന്ന പ്രശ്നമാണെങ്കിൽ മറ്റു ചിലപ്പോൾ പ്രായക്കൂടുതൽ കൊണ്ടോ ശബ്ദമലിനീകരണം കൊണ്ടോ ഉണ്ടായേക്കാവുന്ന കേൾവിക്കുറവാകാം. ജനിക്കുമ്പോൾ തന്നെ പല കുട്ടികൾക്കും കേൾവിക്കുറവുണ്ടാവാം. ഓരോ 1000 കുട്ടികളിലും 1 മുതൽ 2 വരെ കുഞ്ഞുങ്ങൾ ഒന്നോ
എല്ലാ വർഷവും മാർച്ച് 3 നാണ് ലോക കേൾവി ദിനമായി ആചരിക്കുന്നത്. കേൾവിശക്തിയുടെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കാനാണ് ഇത്. പലപ്പോഴും കേൾവിക്കുറവ് വരുമ്പോൾ മാത്രമേ ആളുകള് കേൾവിയുടെ ശക്തിയെപ്പറ്റി ആലോചിക്കാറുള്ളൂ. അതുവരെയും ചെവിയിൽ പെൻസിലും പേനയും കുത്തി, അമിത ശബ്ദങ്ങൾ നിരന്തരം കേട്ട് ചെവിയെ
കേൾവിപരിമിതിയെ അതിജീവിച്ച് ഡോക്ടറാകാൻ പഠിക്കുന്ന റിസ്വാനയുടെ മുഖചിത്രവുമായി ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ്. മണ്ണഞ്ചേരി പുത്തൻവീട്ടിൽ അബ്ദുൽ റഷീദ്–സബിത ദമ്പതികളുടെ മകൾ പി.എ.റിസ്വാനയാണു കേൾവിപരിമിതരായ കുട്ടികൾക്കു പ്രചോദനമാകുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് അവസാനവർഷ വിദ്യാർഥിനിയാണു
ലോകമാകെ, ആയിരത്തിൽ അഞ്ചു കുട്ടികൾക്ക് എന്ന തോതിൽ കണ്ടുവരുന്ന കേൾവിക്കുറവ്, മനുഷ്യരിൽ ഉണ്ടാകുന്ന ജന്മവൈകല്യങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒന്നാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്തതിനാലും, പുറമേക്കു പ്രകടമല്ലാത്തതിനാലും പലപ്പോഴും തിരിച്ചറിയപെടാതെ പോകുന്ന ഒരു വൈകല്യമാണ് കുട്ടികളിലുള്ള കേൾവിക്കുറവ്
കേൾവി ശക്തി കുറയുന്നതോടെ ഒറ്റപ്പെടലും മാനസിക സമ്മർദവും അനുഭവിക്കുന്നവരാണ് പ്രായമായവരിൽ പലരും. പ്രായമാകുമ്പോൾ അനുഭവപ്പെടുന്ന കേൾവി തകരാറും അതിനെ മറികടക്കാനുള്ള മാർഗങ്ങളും പങ്കുവയ്ക്കുകയാണ് കോട്ടയം മെഡിക്കൽ കോളജിലെ ഇഎൻടി വിഭാഗം പ്രഫസർ ഡോ. ഷിബു ജോർജ്. ഞരമ്പുകളുടെ ബലക്ഷയം എങ്ങനെ കേൾവിക്കുറവിനു
‘അന്ധത നമ്മളെ വസ്തുക്കളിൽ നിന്നും അകറ്റും, എന്നാൽ ബധിരത നമ്മെ മനുഷ്യരിൽ നിന്നുമാണ് അകറ്റുക.’ - ഹെലൻ കെല്ലർ മാർച്ച് 3 ലോക കേൾവി ദിനമായാണ് ആചരിക്കപ്പെടുന്നത്. 2021ലെ ലോക കേൾവി ദിന സന്ദേശം സർവർക്കും ശ്രവണ പരിചരണം എന്നതാണ്. അതായത് ശ്രവണ സംബന്ധമായ തകരാറുകൾ ഓരോ പ്രായത്തിലും നേരത്തെ കണ്ടെത്തുകയും
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.