പൊന്നുണ്ണിയെ ക്ഷുരകനാക്കരുതെന്നത് അവന്റെ അച്ഛന്റെ വാശിയായിരുന്നു; സ്വന്തം മുടിവെട്ടുകടയുണ്ടായിട്ടും മകനെ അയാൾ കടയിലേയ്ക്കടുപ്പിക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല. അയാളുടെ മരണശേഷം അയാളുടെ ഭാര്യയും അതു തുടർന്നു, അടുത്ത വീടുകളിൽ പണിയെടുത്ത് അവർ പൊന്നുണ്ണിയെ കത്രികയിൽ നിന്നും വെട്ടുമുടിയിൽ നിന്നും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.