ഇരുമ്പഴികൾ കൊണ്ട് മറച്ചുപിടിക്കാനാകുമോ സ്വപ്നങ്ങളെ?

Mail This Article
×
ഫെബ്രുവരി മാസത്തിലെ ഒരല്‍പ്പം തണുപ്പുള്ള രാത്രിയുടെ പുറകെ വന്ന പ്രഭാതത്തില്‍, അപ്പോഴും ഉരുകിത്തീർന്നിട്ടില്ലാത്ത പുകമഞ്ഞിന്റെ അവ്യക്തതയിലേക്ക് നോക്കിക്കൊണ്ട് എന്റെ പിതാവ് - മതിലിനോട് ചേർന്നുള്ള ആ നിൽപ്പും കവിളിൽ ഉരയുന്ന ചില്ലിന്റെ ബന്ധനവും അദ്ദേഹത്തെ വിഷമിപ്പിക്കുന്നില്ല, മുഖത്ത് അപ്പോഴും ചിരിയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.