ചായപ്പീടികയിൽ സഹായി, വൈക്കോൽകൊണ്ടു പുരമേയലും കന്നുപൂട്ടലും വരെ; മലയാളത്തിന്റെ മഹാനടന്റെ ജീവിതകഥ

Mail This Article
×
വിഷുക്കണി ഇല്ലാതിരുന്ന ബാല്യത്തിൽനിന്നു ജീവിതപ്പച്ചയിലേക്കുള്ള ദൂരം. മലയാളത്തിന്റെ മഹാനടൻ കലാമണ്ഡലം ഗോപിയുടെ ജീവിതക്കാഴ്ചകൾ. ∙ വിഷുക്കാലമെത്തി, മനസ്സിൽ ബാല്യത്തിന്റെ പൂത്തിരി കത്തുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ ആശാന്റെ മുഖത്ത് വിഷാദം. ‘ആഹാരത്തിനു വകയില്ലാതിരുന്ന കാലത്ത് ആഘോഷത്തെപ്പറ്റി ആരോർക്കാൻ’ എന്ന നർമം കൊണ്ട് ക്ഷണനേരത്തിൽ സങ്കടം മായ്ച്ച് അൽപനേരം പഴങ്കഥ പറഞ്ഞു.
English Summary:
Unveiling the Legacy: The Inspiring Journey of Kathakali Legend Kalamandalam Gopi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.