Activate your premium subscription today
Saturday, Apr 19, 2025
ഇന്ത്യയുടെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് ഇന്ന് മാത്രം 68% വരെ മുന്നേറി 13ൽ നിന്നും 23ൽ എത്തിയതോടെ ഇന്ത്യൻ വിപണി ഇന്ന് അഞ്ച് ശതമാനത്തിൽ കൂടുതൽ നഷ്ടം നേരിട്ടു. ട്രംപിന്റെ പകരചുങ്കത്തിന് ചൈന പ്രതികാരതീരുവയുമായി വന്നതോടെ ഇന്ന് ചൈനീസ് വിപണിയും തകർന്നു പോയി. ചൈന 10% വരെ വീണപ്പോൾ ഹോങ്കോങ്ങിന്റെ
ന്യൂഡൽഹി∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘പകരംതീരുവ’ ലോകസാമ്പത്തികരംഗത്തെ പിടിച്ചുകുലുക്കുമ്പോൾ മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ. യുഎസിലെ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോം പവൽ തന്നെ അപായസൂചന നൽകിക്കഴിഞ്ഞു. ഭീമമായ തീരുവ യുഎസിൽ വിലക്കയറ്റമുണ്ടാക്കുമെന്നും സാമ്പത്തികവളർച്ചയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം രണ്ടു തവണ പലിശ നിരക്കു കുറയ്ക്കാനുള്ള സാധ്യത തെളിഞ്ഞ സാഹചര്യത്തിൽ ഓഹരി വിപണിയിൽ കൂട്ടക്കുതിപ്പ്; സ്വർണ വിലയിൽ വീണ്ടും റെക്കോർഡ്; കറൻസി വിപണിയിൽ രൂപയ്ക്കു കൂടുതൽ കരുത്ത്.
ഫെഡ് നിരക്ക് രണ്ട് പ്രാവശ്യം കൂടി കുറക്കുമെന്ന സൂചനയിൽ വൻ കുതിപ്പ് നടത്തിയ നാസ്ഡാകിന് പിന്നാലെ ഇന്ത്യൻ ഐടി തിരിച്ചുകയറിയത് വിപണിക്ക് ഇന്ന് നിർണായക മുന്നേറ്റം നൽകി. രണ്ട് ശതമാനം വരെ മുന്നേറിയ നാസ്ഡാക് 1.41% നേട്ടം കുറിച്ചപ്പോൾ ഡൗ ജോൺസും 0.92% മുന്നേറി. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും
ഫെഡറൽ റിസർവ് ചെയർ ജെറോം പവലിനെ വിമാർശിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പണപ്പെരുപ്പത്തെ മറികടക്കുന്നതിൽ സെൻട്രൽ ബാങ്ക് മേധാവി പരാജയപെട്ടിടത്തു താൻ വിജയിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.
അമേരിക്കയിൽ മഴ പെയ്താൽ ഇവിടെ കുട പിടിക്കേണ്ടതുണ്ടോ? യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നയം ഇന്ത്യയിലെ ഓഹരി വിപണിയിൽ കനത്ത നഷ്ടത്തിനാണല്ലോ ഇടയാക്കിയത്. യുക്തിസഹമല്ലാത്ത പ്രതികരണം നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽനിന്നു കഴിഞ്ഞ ആഴ്ച ചോർത്തിക്കളഞ്ഞത് 23.15 ലക്ഷം കോടി രൂപയാണ്. 4.77 ശതമാനമാണു നിഫ്റ്റിക്കു നേരിട്ട നഷ്ടം. ഫെഡ് റിസർവിന്റെ പലിശ നിർണയ സമിതി യോഗം പ്രമാണിച്ച് ആഴ്ചയുടെ തുടക്കംതൊട്ടുതന്നെ ഇടിവിനും തുടക്കമിട്ടിരുന്നു. സമിതിയുടെ തീരുമാനം വന്നപ്പോൾ വീണ്ടും ഇടിവോടിടിവ്. പലിശ 0.25% കുറച്ചെങ്കിലും ഇനിയുള്ള ഇളവുകൾ വൈകുമെന്ന ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനയെ വിദേശ ധനസ്ഥാപനങ്ങൾ (എഫ്പിഐ) ഇന്ത്യൻ വിപണിയിൽ സജീവമാകാൻ വൈകുമെന്നു വ്യാഖ്യാനിച്ചു
യുഎസിന്റെ പണനയം തൊടുത്തുവിട്ട നിരാശയുടെ കാറ്റേറ്റ് ഇന്ത്യൻ റുപ്പിക്കും ഓഹരി വിപണിക്കും വൻ വീഴ്ച. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 85നു താഴേക്ക് ഇടിഞ്ഞു. ഇന്നലെ 84.95ൽ വ്യാപാരം അവസാനിപ്പിച്ച രൂപ, ഇപ്പോഴുള്ളത് 85.06 എന്ന എക്കാലത്തെയും താഴ്ചയിൽ.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനയം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാന്തര സ്വർണവില ഔൺസിന് 2,650 ഡോളർ നിലവാരത്തിൽ നിന്ന് ഒരുവേള 2,586 ഡോളറിലേക്ക് വീഴുകയും പിന്നീട് 2,612 ഡോളറിലേക്ക് കയറുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേരളത്തിലും ഇന്ന് വില ഇടിഞ്ഞത്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ്, അടിസ്ഥാന പലിശനിരക്ക് തുടർച്ചയായ മൂന്നാംവട്ടവും വെട്ടിക്കുറച്ചിട്ടും ഓഹരി വിപണിയും സ്വർണവിലയും കടപുഴകി. ഡോളറും ബോണ്ടും കത്തിക്കയറി. രാജ്യാന്തര സ്വർണവില ഒരുമാസത്തെ താഴ്ചയിലായി.
ഫെഡ്ഭയത്തിൽ നിന്നും കരകയറാനാകാതെ ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ വൻവില്പന നടത്തിയ വിദേശഫണ്ടുകൾ ഫെഡ് തീരുമാനങ്ങൾ ഇന്ന് വരാനിരിക്കെ വിപണിയിലേക്ക് തിരികെ വന്നില്ലെന്നതും രൂപ വീഴുന്നതും, ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിക്കുന്നതും ഇന്ത്യൻ വിപണിക്ക് വിനയായി. ഇന്ന്
Results 1-10 of 181
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.