Activate your premium subscription today
Friday, Apr 18, 2025
വളരെ അപൂർവതയുള്ള ഒരു ജലാശയമാണ് തുർക്കിയിലെ സൽഡ തടാകം. ചൊവ്വയിലെ ജെസീറോ എന്ന ഗർത്തവുമായി വലിയ സാധ്യതയാണു സൽഡയ്ക്കുള്ളത്. ജെസീറോ ചൊവ്വയിലെ പ്രശസ്തമായ ഒരു ഗർത്തമാണ്. നാസയുടെ പെഴ്സിവീയറൻസ് എന്ന റോവർ ദൗത്യം ഇറങ്ങിയ മേഖലയാണ് ഇത്. പെഴ്സിവീയറൻസിനെ വിക്ഷേപിക്കുന്നതിന് മുൻപ് ഒരു കൂട്ടം ശാസ്ത്രജ്ഞർ ഈ
ലോകത്തു 30 കോടിയിലധികം തടാകങ്ങളുണ്ടെന്നാണു കണക്ക്. ചെറുതും വലുതുമായവ അക്കൂട്ടത്തിലുണ്ട്. നിലവിൽ ലോകത്തെ ഏറ്റവും വലിയ തടാകം യൂറോപ്പിലും ഏഷ്യയിലുമായുള്ള കാസ്പിയൻ കടലാണ്. എന്നാൽ ലോകത്ത് വമ്പൻ തടാകങ്ങൾ ഉണ്ടായിട്ടുണ്ട്.
ബാലരാമപുരം∙ വെള്ളായണി കായലിന് കുറുകെ കാക്കാമൂലയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ 20 ശതമാനത്തിലധികം ജോലികൾ പൂർത്തിയായി. ഈ ഒക്ടോബറോടുകൂടി പാലം നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.കഴിഞ്ഞ ഓഗസ്റ്റിൽ തുടങ്ങിയ പാലം നിർമാണം 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. നാട്ടുകാരുടെ
ലോകമെങ്ങും പ്രശസ്തിയുള്ള ഒരു പേരാണു ക്രൈമിയ. ഒരിക്കൽ യുക്രെയ്ന്റെ ഭാഗമായിരുന്ന ഈ ഉപദ്വീപ് റഷ്യ യുദ്ധത്തിലൂടെ പിടിച്ചെടുത്തു. ക്രൈമിയയിലെ വളരെ കൗതുകകരമായ ഒരു പരിസ്ഥിതി വിശേഷമാണ് സിവാഷ്.
അഴകിന്റെ ജലച്ചായംകൊണ്ടു കൺനിറയെ കാഴ്ചകൾ ചാലിച്ചു സന്ദർശകരുടെ മനംനിറയ്ക്കുന്ന അഷ്ടമുടിക്കായൽ കൊല്ലത്തിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ മുഖമുദ്രകളിൽ പ്രധാനമാണ്. പക്ഷേ, നഷ്ടമാവുകയാണ് ആ സൗന്ദര്യവും സൗഭാഗ്യവും. മാലിന്യവും കയ്യേറ്റവും കായലിന്റെ ജീവനെടുത്തുതീർക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രം കേരളത്തെ നടുക്കുന്നതായി. അഷ്ടമുടിക്കായലിൽ കൂട്ടത്തോടെ ചത്തുപൊങ്ങിയ മീനുകൾ കുഴിച്ചിടാനായി ശേഖരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. അഷ്ടമുടിക്കായൽ അഭിമുഖീകരിക്കുന്ന കടുത്ത മാലിന്യഭീഷണിയെക്കുറിച്ചുള്ള മറ്റൊരു മുന്നറിയിപ്പാണ് ഈ ചിത്രം.
യൂറോപ്പിലെ ഏറ്റവും പ്രോജ്ജലമായ സാംസ്കാരികചരിത്രവും മനോഹരമായ ഭൂഭാഗങ്ങളും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യവുമുള്ള രാജ്യമാണ് യുക്രെയ്ൻ. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഒരു രാജ്യമായതിനാൽ തന്നെ പല തദ്ദേശീയമായ വിശ്വാസങ്ങളും യുക്രെയ്നിൽ കാണാം
പ്രകൃതിയിലെ അദ്ഭുതങ്ങളിലൊന്നാണ് ലാസ്റ്റ് ചാൻസ് ലേക്ക് എന്ന തടാകം. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം സോഡ ലേക്ക് ഗണത്തിൽ ഉൾപ്പെടുന്നതാണ്. അളവിൽ കൂടുതൽ സോഡിയവും കാർബണേറ്റും അടങ്ങിയ ജലത്തോടുകൂടിയ തടാകങ്ങളെ വിളിക്കുന്ന പേരാണ് സോഡ ലേക്ക്.
റിഗ/മൂന്നാർ ∙ യൂറോപ്യൻ രാജ്യമായ ലാത്വിയയിലെ കായലിൽ മലയാളി യുവാവിനെ കാണാതായി. ആനച്ചാൽ അമ്പലത്തിനു സമീപം താമസിക്കുന്ന അറയ്ക്കൽ ഷിന്റോയുടെയും റീനയുടെയും മകൻ ആൽബിനെയാണു
മനുഷ്യന്റെ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനവും ഒത്തുചേരുമ്പോൾ പ്രകൃതിക്ക് ഏൽക്കുന്ന മുറിവുകൾ ചെറുതൊന്നുമല്ല. പഴയ യുഎസ്എസ്ആറിലെ അരാൽ കടലിന്റെ (Aral Sea) നാശമുൾപ്പെടെ നിരവധി ഉദാഹരണങ്ങൾ മേൽപറഞ്ഞതിന്റെ സാധൂകരണത്തിനുണ്ട്.
ഇന്ത്യക്കുള്ളിൽത്തന്നെ ഇന്ത്യയുടെ ഒരു ചെറുപതിപ്പ്– ബെംഗളൂരു നഗരത്തെ അങ്ങനെ വിശേഷിപ്പിക്കാം. കാരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വിദ്യാഭ്യാസവും തേടി, സ്വന്തം നാടായി കരുതി വസിക്കുന്ന ഇടമാണ് ഇത്. എന്നാൽ ഇന്ന് ബെംഗളൂരുവിൽ ജനജീവിതം
Results 1-10 of 110
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.