Activate your premium subscription today
Saturday, Apr 19, 2025
കൊന്നപ്പൂ ഇല്ലാതെ എന്ത് വിഷുക്കണി? എന്നാൽ കണിയിലെ കേമനാവാൻ മാത്രമല്ല ഈ സ്വർണപ്പൂക്കൾക്ക് കഴിയുക. മറ്റു പൂക്കളെ അപേക്ഷിച്ച് മണമില്ലെങ്കിലും കണിക്കൊന്നയുടെ ഗുണങ്ങൾ ചില്ലറയല്ല. കണിക്കൊന്നയാകമാനം ഔഷധമാണ്. പട്ട, ഫലത്തിന്റെ മജ്ജ, വേര്, പൂവ്, ഇല എല്ലാം മരുന്നായി ഉപയോഗിക്കാമെന്നാണ് ആയുർവേദത്തിൽ പറയുന്നത്.
വേനൽച്ചൂട് ഏറിവരികയാണ്. മാർച്ച് ആയപ്പോഴേക്കും ഏപ്രിൽ, മേയ് മാസങ്ങൾക്കു സമാനമായ ചൂടാണ് അനുഭവപ്പെടുന്നതെന്നാണു പറയുന്നത്. അതേസമയം, മഞ്ഞുവീഴ്ചയുള്ളതിനാൽ പുലർച്ചെ തണുപ്പുമുണ്ട്. കൂടാതെ, ഇടയ്ക്കിടെ കനത്ത വേനൽമഴയും ലഭിക്കുന്നു. കാലാവസ്ഥാ വ്യതിയാനം പകർച്ചപ്പനി, മഞ്ഞപ്പിത്തം, ചർദി, അതിസാരം, ന്യൂമോണിയ
മണിക്കൂറുകളോളം സക്രീനിലേക്ക് നോക്കിയിരിക്കുന്നവരാണ് നമ്മളിൽ പലരും. കണ്ണുകൾക്ക് കഠിനമായി ജോലി ചെയ്യേണ്ടി വരുന്നതു കൊണ്ട് കണ്ണിനു വരൾച്ച, ആയാസം ഇവ ഉണ്ടാകാം. ഒപ്പം കാഴ്ച മങ്ങുകയും ചെയ്യും. കണ്ണടയും കണ്ണിലൊഴിക്കുന്ന മരുന്നും എല്ലാം പെട്ടെന്ന് ആശ്വാസം തരും. എന്നാൽ കണ്ണുകൾക്ക് ഉള്ളിൽ നിന്നു തന്നെ
കൃത്യമായി നിയന്ത്രിക്കാത്ത പക്ഷം, ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. പക്ഷാഘാതമുണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്ന് അമിത രക്തസമ്മർദ്ദമാണ്. രക്താതിമർദ്ദം രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും സ്ട്രോക്കിനുള്ള
ഒരു ആയുർവേദ ഔഷധച്ചെടിയായ ശംഖുപുഷ്പത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ശംഖുപുഷ്പം കൊണ്ട് ഉണ്ടാക്കുന്ന ചായ ഇത്തരത്തിൽ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. സമ്മർദം അകറ്റാനും ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ആരോഗ്യമേകാനും ശംഖുപുഷ്പം സഹായിക്കും. ഓർമശക്തി തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
മഴക്കാലത്തെ കർക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിന്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി വല്ലാത്തൊരു ബന്ധമുണ്ട്. കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും
വിഭിന്നമായ ശരീരപ്രകൃതി, ശരീരബലം, ദഹനശക്തി, ജീവിത സാഹചര്യങ്ങൾ, രോഗപ്രതിരോധശേഷി, മനോബലം തുടങ്ങിയവയാണ് ഓരോരുത്തരിലും കാണപ്പെടുന്നത്. അതിനാൽത്തന്നെ ഒരേ കാരണം കൊണ്ട് ഒരേ രോഗം ഒരേ സമയത്തു എല്ലാവർക്കും ഉണ്ടാകാൻ സിദ്ധാന്തപരമായി സാധ്യമല്ല. എന്നാൽ, പകർച്ചവ്യാധികളുടെ കാര്യത്തിൽ ഈ നിയമം ബാധകമല്ല. കാരണം,
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.