Activate your premium subscription today
Wednesday, Mar 26, 2025
ഫിലഡൽഫിയ ∙ നഴ്സുമാരുടെ അഭിപ്രായങ്ങൾ ഏറെ വിലമതിക്കപ്പെടുന്നതിനാൽ ചുമതലയേറുന്നു എന്ന് പെൻസിൽവേനിയ ഇന്ത്യൻ അമേരിക്കൻ നഴ്സസ്
കൊല്ലം∙ ഓറഞ്ചും ഗോൾഡനും വേഷമിട്ടു ചിലങ്ക കെട്ടിയ ഒൻപത് സുന്ദരികൾ വേദിയിൽ അണിനിരന്നു. ഇളം ലാവൻഡർ നിറത്തിലുള്ള യൂണിഫോമിൽ മാത്രം അവരെ കണ്ടു ശീലമുള്ള അവരുടെ സഹപ്രവർത്തകർ കൗതുകത്തോടെ പറഞ്ഞു,‘‘ദേ, നോക്കിയേ നമ്മുടെ സിസ്റ്റർമാർ’’. ജില്ലാ ആശുപത്രിയിലെ അൻപതു വയസ്സു പിന്നിട്ട ഒൻപത് സീനിയർ നഴ്സിങ് ഓഫിസേഴ്സിനു
കോട്ടയം ∙ കരുതലിന്റെ കരങ്ങളാണു നഴ്സുമാരുടേതെന്നു കലക്ടർ ഡോ. പി.കെ.ജയശ്രീ. നഴ്സസ് വാരാഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഡോക്ടർമാർ രോഗിക്കു നല്ല ചികിത്സ നൽകണമെങ്കിൽ ശക്തമായ നഴ്സിങ് സമൂഹം പിന്നിലുണ്ടായിരിക്കുമെന്നും കലക്ടർ പറഞ്ഞു. ഡിഎംഒ ഡോ. എൻ.പ്രിയ അധ്യക്ഷത വഹിച്ചു. ദിനാഘോഷത്തിന്റെ
നഴ്സിങ് മേഖലയിലെ മാറ്റങ്ങൾ എന്തൊക്കെയാണ്? നഴ്സിങ് ജോലിയുടെ മഹത്വം പ്രവർത്തി കൊണ്ട് ഉയർത്തിയ കേരളത്തിന് ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്താം? മലയാളി വിദ്യാർഥികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, വിദേശ ജോലി സാധ്യത എങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമാക്കുകയാണ് ബെംഗളൂരു സെന്റ് ജോൺസ് കോളജ് ഓഫ് നഴ്സിങ്ങിലെ പ്രൊഫസര് ആൻഡ് വൈസ് പ്രിൻസിപ്പൽ ഓഫ് പോസ്റ്റ് ഗ്രാജുവേറ്റും കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ നഴ്സിങ് വിഭാഗം ഡീനുമായ ഡോ. ബിന്ദു മാത്യു.
ഫ്ലോറൻസ് നൈറ്റിംഗേലിനെ ‘വിളക്കേന്തിയ വനിത’ എന്നാണു ലോകം വിശേഷിപ്പിച്ചതെങ്കിൽ ഭൂമിയിലെ മാലാഖമാർ എന്നാണ് ആധുനിക ലോകം നഴ്സുമാരെ വിളിച്ചത്. ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേക്കും നമ്മുടെ മനസ്സിലും തെളിഞ്ഞുവരും ഏതെങ്കിലുമൊരു മാലാഖമാരുടെ മുഖം. തൃശൂർ ജില്ലയിലെ കുത്താംപുള്ളിക്കാർക്കുമുണ്ട് ഒരു മാലാഖ. ‘സിസ്റ്ററേ’ എന്ന ഒറ്റ വിളിയിൽ ഓടിയെത്തുന്ന അവരുടെ സ്വന്തം പ്രേമജ. 32–ാം വയസ്സിൽ ബാധിച്ച സ്തനാർബുദത്തെ പൊരുതി തോൽപ്പിച്ചതിന്റെയും പ്രായമായതിന്റെയും അവശതകൾ ഏറെയുണ്ടെങ്കിലും കുത്താംപുള്ളിക്കാർക്ക് ഒരാവശ്യം വന്നാൽ പ്രേമജ സിസ്റ്റർ അതെല്ലാം മറക്കും. ഏതു പാതിരാത്രിയാണെങ്കിലും അവിടെ എത്തിച്ചേരുന്നതുവരെ ഒരു സമാധാനവുമുണ്ടാകില്ല പ്രേമജയ്ക്ക്. രാജ്യാന്തര നഴ്സസ് ദിനമായ മേയ് 12ന് മനോരമ ഓൺലൈനിനൊപ്പം ചേരുകയാണ് പ്രേമജയും അവരുടെ സ്വന്തം കുത്താംപുള്ളിക്കാരും.
കൽപറ്റ ∙ നഴ്സുമാരുടെ ദിനത്തിൽ നഴ്സിങ് ഉദ്യോഗാർഥികൾക്ക് പറയാനുള്ളത് കണ്ണീർക്കഥകൾ. കോവിഡ് മഹാമാരിക്കാലത്ത് സന്നദ്ധ സേവനം നടത്തുകയും ബുദ്ധിമുട്ടി പഠിക്കുകയും ചെയ്തിട്ടും പ്രയോജനമില്ലാത്ത അവസ്ഥ. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും തസ്തികകൾ ഇല്ലാത്തതിനാൽ നിയമനം ലഭിക്കാതെ ആശങ്കയിലാണ് ഉദ്യോഗാർഥികൾ.
കൊച്ചി∙ ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും ഒരു മലയാളി നഴ്സിനെ കണ്ടുമുട്ടാം എന്ന അവസ്ഥയാണ്. വിവിധ രാജ്യങ്ങളിലേക്കു ചേക്കേറുന്ന മലയാളി നഴ്സുമാരുടെ എണ്ണത്തിൽ അത്രമേൽ വർധനയാണ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ളത്. കേരളത്തിൽ നിന്ന് ഓരോ വർഷവും പഠിച്ചിറങ്ങുന്ന പതിനയ്യായിരത്തോളം നഴ്സുമാരിൽ പകുതി പേരും
കുട്ടിക്കാലത്തേ പാർവതിയുടെ മനസ്സിൽ കയറിക്കൂടിയതാണ് നഴ്സിങ് മോഹം. ആശുപത്രിയിലെത്തിയപ്പോഴെല്ലാം വെള്ളകുപ്പായമണിഞ്ഞ മാലാഖമാരെ വളരെ കൗതുകത്തോടെ കുഞ്ഞ് പാറു നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ അന്നൊന്നും ഈ ജോലിയുടെ മഹത്വമോ പ്രാധാന്യമോ ഒന്നും അറിയില്ല. വേദനിപ്പിക്കാതെ, ആശ്വാസം പകർന്ന്, ചിരിപ്പിച്ച് കൈയിൽ സൂചി
ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു പുരസ്കാരം, പ്രത്യേകിച്ച് രാജ്യാന്തര നഴ്സസസ് ദിനമായ മെയ് 12ന് നഴ്സുമാർ കാത്തിരിക്കുന്ന ഒന്ന്, ആസ്റ്റർ ഗ്വാഡിയൻ ഗ്ലോബൽ നഴ്സിങ് അവാർഡ്. ഈ വർഷത്തെ അവാർഡ് ചടങ്ങിൽ നമ്മൾ ഇന്ത്യക്കാർക്ക് അഭിമാനമായി രണ്ടു പേരുണ്ട്, അതിൽ ഒരാളാകട്ടെ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാണ്
47-ാം വയസ്സിൽ പി എച്ച് ഡി നേടി പേരിനൊപ്പം ഡോക്ടർ എന്നു ചേർത്ത കൊല്ലം ശക്തികുളങ്ങര ഫാമിലി ഹെൽത് സെന്ററിലെ ജെപി എച്ച് എൻ സി സീനയുടെ കഥ നഴ്സസ് ഡേ സ്പെഷലായി കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടുന്ന ഒരു ജൂനിയർ പബ്ലിക് ഹെൽത് നഴ്സാണ് സിസീന. ഈ വിവരം
Results 1-10 of 28
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.