Activate your premium subscription today
Saturday, Apr 19, 2025
ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട് 5 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് – ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ട് വാതുവയ്പ് നടത്തിയ സംഘത്തിലെ പ്രധാന സൂത്രധാരൻ യുദ്ധ്വീർ ഉൾപ്പെടെയുള്ളവരാണ് പൊലീസിന്റെ പിടിയിലായത്. വികാസ് ഗിർസ, സുകേഷ്, മോഹിത് ഷാക്യ, മന്ദീപ് ഗിർസ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. 30 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും ലാപ്ടോപ്പും എൽഇഡി ടിവിയും ഇവരിൽനിന്ന് പിടികൂടിയിട്ടുണ്ട്.
ബെംഗളൂരു∙ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന ഐപിഎൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതിന് 3 വെവ്വേറെ സംഭവങ്ങളിലായി 8 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. വാതുവയ്പുമായി ബന്ധപ്പെട്ട് മറ്റു 2 പേരും അറസ്റ്റിലായി.
ന്യൂഡൽഹി ∙ 2013ലെ ഐപിഎൽ വാതുവയ്പ് കേസിൽനിന്ന് മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രക്ഷപെട്ടത് നിയമത്തിന്റെ അഭാവം മൂലമാണെന്ന് ഡൽഹി പൊലീസിലെ മുൻ കമ്മിഷണർ നീരജ് കുമാർ. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെടാൻ കാരണമായത് ഇന്ത്യയിൽ കായികരംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തത് മൂലമാണെന്ന്
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റിലെ അധികാരകേന്ദ്രങ്ങളെ പ്രീതിപ്പെടുത്തി നിൽക്കാൻ ശ്രമിക്കാത്തതു കൊണ്ടാണ് ഐപിഎൽ വാതുവയ്പ് കേസിൽ താൻ കുടുങ്ങിയതെന്ന് മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. വാതുവയ്പ് വിവാദവും തുടർന്നുള്ള മാസങ്ങളും തനിക്കു മരണത്തിനു മുഖാമുഖം നിന്ന പോലെ കഠിനമായിരുന്നെന്നും ഒരു
ന്യൂഡൽഹി ∙ വാതുവയ്പ്പ് ഉദ്ദേശ്യവുമായി ഒരാൾ സമീപിച്ചെന്ന് ഒരു ഐപിഎൽ താരം വെളിപ്പെടുത്തിയതിനെത്തുടർന്ന് ബിസിസിഐ അന്വേഷണം തുടങ്ങി. കളിക്കാരെല്ലാം ബയോ ബബ്ൾ സുരക്ഷയിലായതിനാൽ വാതുവയ്പ്പ്
മുംബൈ∙ ഐപിഎൽ ഒത്തുകളി വിവാദത്തിൽ അകപ്പെട്ട മലയാളി താരം എസ്. ശ്രീശാന്തിന് കളിക്കളത്തിലേക്ക് മടങ്ങിവരാൻ വഴിയൊരുക്കിയതുപോലെ തനിക്കും ഒരിക്കൽക്കൂടി അവസരം നൽകണമെന്ന ആവശ്യവുമായി വാതുവയ്പു കേസിൽ കൂട്ടുപ്രതിയായിരുന്ന മുൻ രാജസ്ഥാൻ റോയൽസ് താരം അങ്കീത് ചവാൻ. ആജീവനാന്ത വിലക്ക് പുനഃപരിശോധിച്ച് തിരിച്ചുവരവിന്
കൊച്ചി∙ ഐപിഎൽ ഒത്തുകളിക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പൊലീസ് കസ്റ്റഡിയിൽ നേരിട്ട കടുത്ത പീഡനങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഐപിഎൽ മത്സരത്തിനുശേഷമുള്ള പാർട്ടിയുടെ ആഹ്ലാദത്തിൽനിന്ന് പിടിച്ചുകൊണ്ടുപോയ പൊലീസുകാർ, ഭീകരർക്കായുള്ള പ്രത്യേക വാർഡിലാണ്
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.