Activate your premium subscription today
Monday, Mar 24, 2025
ജൂൺ 5 മുതൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 'കുടുങ്ങിക്കിടന്ന' സുനിത വില്യംസും ബുച്ച് വിൽമോറും സ്പെയ്സ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഭൂമിയിലേക്ക് തിരിച്ചെത്തി. നീണ്ട 9 മാസം നിര്‍ണായക ശാസ്ത്ര പരീക്ഷണങ്ങൾക്കാണ് ഇരുവരും നേതൃത്വം വഹിക്കുകയും പങ്കാളികളാവുകയും ചെയ്തത്. നിർണായക ശാസ്ത്ര
പോർച്ചുഗലിൽ 2 പതിറ്റാണ്ട് മുൻപ് കണ്ടെത്തിയ ലാപിഡോ കിഡ് എന്ന ഫോസിലിന്റെ പഴക്കം ഗവേഷകർ നിർണയിച്ചു. 30000 വർഷമെങ്കിലും പഴക്കമുള്ള ഫോസിലാണു ലാപിഡോ കിഡ്. എന്നാൽ വളരെ നിർണായകമായ ഒരു ചോദ്യവും ഈ ഫോസിൽ ഉയർത്തുന്നുണ്ട്. ലാപിഡോ കിഡ് ശരിക്കും ആധുനിക മനുഷ്യനും ആദിമ നരവംശമായ നിയാണ്ടർത്താലുമായുള്ള ഒരു
ഭൂമി ഒരു ഗോളമാണെന്ന ശാസ്ത്രീയ സത്യത്തെ ചോദ്യം ചെയ്ത്, അതൊരു 'ഉന്നത സമൂഹം' കെട്ടിച്ചമച്ച കഥയാണെന്നും, ഭൂമി യഥാർത്ഥത്തിൽ 'കടലാസ് പോലെ' പരന്നതാണെന്നും വാദിക്കുന്ന 'പരന്ന ഭൂമി' സിദ്ധാന്തക്കാർ, ബഹിരാകാശ യാത്രകളും ബഹിരാകാശ ചിത്രീകരണങ്ങളും വ്യാജമാണെന്ന് ആരോപിക്കുന്നു. സുനിത വില്യംസും സംഘവും ബഹിരാകാശത്ത്
ബഹിരാകാശത്ത് 8 മാസങ്ങളിലേറെ ചെലവിട്ട് തിരിച്ചെത്തുന്ന സുനിത വില്യംസിന് പ്രത്യേകിച്ച് ആമുഖം ആവശ്യമില്ല. അമേരിക്കന്‍ പൗരത്വമുള്ള, ഇന്ത്യന്‍ വംശജയായ സുനിതാ ലിന് സുനി വില്ല്യംസ് ലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന
ഭൂമിയില്‍ ജീവന് ഉത്ഭവിച്ചത് മൈക്രോലൈറ്റ്നിങ് (microlightning-ചെറിയ മിന്നല്‍പ്പിണറുകള്‍) മൂലമാകാമെന്ന വാദവുമായി ഒരുകൂട്ടം ഗവേഷകര്‍. അതിശക്തമായി പതിക്കുന്ന വെള്ളച്ചാട്ടങ്ങളും, കൂട്ടിയിടിക്കുന്ന കടല്‍ത്തിരമാലകളും കാരണായിരിക്കാം എന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. ശക്തമായ തിരമാലകളിലും മറ്റുമുളള
ചന്ദ്രയാൻ ദൗത്യങ്ങൾ, ഗഗൻയാൻ, ബഹിരാകാശ നിലയം സ്ഥാപിക്കൽ, ചന്ദ്രനിലേക്കൊരു മനുഷ്യ ദൗത്യം എന്നിവയുൾപ്പെടെ രാജ്യത്തിന്റെ അഭിമാനമായ ഭാവി ദൗത്യങ്ങളുടെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കി ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഒ സ്പാഡെക്സ് ഉപഗ്രഹങ്ങളുടെ ഡീ-ഡോക്കിംഗ് പൂർത്തിയാക്കി. സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ്
കൗണ്ട്ഡൗൺ ആരംഭിച്ചതിന് േശഷം സ്പെയ്സ് എക്സ് ക്രൂ10ന്റെ യാത്ര മുടങ്ങിയിരുന്നു,സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ തന്നെ തുടരുകയും ചെയ്യുന്നു.സ്പെയ്സ് എക്സ് ഹൈഡ്രോളിക് തകരാർ കണ്ടെത്തിയത് ലിഫ്റ്റ് ഓഫിന് മണിക്കൂറുകൾ മുൻപ് മാത്രമാണ്. എന്തായാലും ഉടൻ തന്നെ അടുത്ത വിക്ഷേപണത്തിന്റെ ഏകദേശം സമയം
ചാന്ദ്ര ദൗത്യങ്ങൾക്കും ചന്ദ്രനില്‍ സ്ഥിരം സ്റ്റേഷൻ നിർമിക്കുന്നതിനും സഹായകമാകുന്ന നിർണായക കണ്ടെത്തലുമായി ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങൾക്ക് പുറത്തും ഹിമരൂപത്തിൽ ജല സാന്നിധ്യം ഉണ്ടാകുമെന്നാണ് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ഗവേഷകരാണ് ഈ പഠനം
സ്വർണവില പവന് അറുപത്തിനാലായിരം കടന്നിരിക്കുകയാണ്.എന്താണ് ഈ മഞ്ഞലോഹത്തിന് ഇത്രയും മൂല്യം. സ്വർണത്തിന്റെ ഈ മൂല്യം തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല . ചരിത്രകാലം മുതൽ തന്നെ സ്വർണം ഒരു വിലപിടിപ്പുള്ള വസ്തുവാണ്.കാലങ്ങളായി സമ്പത്തിന്റെ അടയാളമായും സ്വർണം കണക്കാക്കപ്പെടുന്നു. ആഭരണങ്ങളുണ്ടാക്കാൻ ഏറ്റവും
വീണ്ടും വലിയൊരു ആകാശക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കുകയാണ് നാം. മാർച്ച് 14 ന് ആകാശത്ത് ചന്ദ്രഗ്രഹണം നടക്കും, ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോൾ ചന്ദ്രൻ കടും ചുവപ്പായി മാറും. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ ഈ അപൂർവ ആകാശ പ്രതിഭാസം ഏറ്റവും നല്ലപോലെ
Results 1-10 of 277
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.