Activate your premium subscription today
Friday, Apr 18, 2025
നാവികസേനയ്ക്കായി 26 റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യയും ഫ്രാൻസുമായി 63,000 കോടിയുടെ കരാർ ഉടൻ ഒപ്പിടാൻ പോകുന്നു എന്നതായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. 9 ദിവസത്തെ ഒളിച്ചുകളിക്കു ശേഷം പൊലീസിന്റെ പിടിയിലായ രാസലഹരി കേസ് പ്രതി ആൽവിന്റെ ജീവിത കഥ
ന്യൂഡൽഹി∙ നാവികസേനയ്ക്കായി 26 റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഫ്രാന്‍സുമായി 63,000 കോടിയുടെ കരാർ ഉടൻ ഒപ്പിടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. നാവികസേനയുടെ ഐഎന്‍എസ് വിക്രാന്തിലായിരിക്കും 26 റഫാൽ വിമാനങ്ങൾ വിന്യസിക്കുക.
ഫ്രാൻസിൽ നിന്ന് റഫാൽ മറീൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള മെഗാ കരാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. കരാർ പ്രകാരം ഇന്ത്യയുടെ നാവികസേനയ്ക്ക് വേണ്ടി 26 റഫാൽ മറീൻ യുദ്ധവിമാനങ്ങളാണ് ഫ്രാൻസ് കൈമാറുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതി (Cabinet Committee on
ഇന്ത്യന്‍ നാവികസേനയുടെ വ്യത്യസ്ത പടക്കപ്പലുകളുടെ നിയന്ത്രണ ചുമതലയിലെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സഹോദരങ്ങള്‍. കമാന്‍ഡര്‍ പ്രേര്‍ന ദോസ്തലേയും കമാന്‍ഡര്‍ ഇഷാന് ദോസ്തലേയുമാണ് ഇന്ത്യയില്‍ ആദ്യമായി യുദ്ധക്കപ്പലുകളുടെ കമാന്‍ഡര്‍ സ്ഥാനത്തെത്തിയ സഹോദരങ്ങള്‍. വെസ്റ്റേണ്‍ കമാന്‍ഡിനു കീഴില്‍ കമാന്‍ഡര്‍
ഒരു വർഷം മുൻപ് വെറും 435 രൂപയായിരുന്ന കൊച്ചിൻ ഷിപ്യാഡിന്റെ ഓഹരി വില, 2024 ജൂലൈ 8ന് സർവകാല റെക്കോർഡായ 2979.45 രൂപയിൽ എത്തിയിരുന്നു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 1800 രൂപ നിലവാരത്തിൽ. ഒരു വർഷം മുൻപ് 11,000 കോടി രൂപയ്ക്കടുത്തായിരുന്ന വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) ജൂലൈ എട്ടിന് കുതിച്ചുകയറിയത് 78,350 കോടി രൂപയിലേക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കേരളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനിയെന്ന നേട്ടമാണ് അന്ന് മുത്തൂറ്റ് ഫിനാൻസിനെ പിന്തള്ളി കൊച്ചി കപ്പൽശാല സ്വന്തമാക്കിയത്. പക്ഷേ, നിലവിൽ വിപണിമൂല്യമുള്ളതാകട്ടെ 48,000 കോടി രൂപ നിലവാരത്തിൽ. സ്ഥാനം കല്യാൺ ജ്വല്ലേഴ്സിനും ഫാക്ടിനും പിന്നിലായി നാലാമതും. കഴിഞ്ഞ 5 വർഷത്തിനിടെ 900 ശതമാനത്തിന് മുകളിലും ഒരുവർഷത്തിനിടെ 200 ശതമാനത്തിന് മുകളിലും നേട്ടം (റിട്ടേൺ) നിക്ഷേപകർക്ക് സമ്മാനിച്ച കൊച്ചിൻ ഷിപ്യാഡ് ഓഹരികൾക്ക് ഇപ്പോൾ എന്തുപറ്റി? കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി വില താഴേക്കുപോയത് 22 ശതമാനമാണ്. ഈ മിനിരത്ന കമ്പനിയുടെ ഓഹരി വിലയിലെ ഇടിവ് താൽകാലികമാണോ? അതോ, കാത്തിരിക്കുന്നത് കൂടുതൽ ഇടിവോ?
ന്യൂഡൽഹി ∙ നാവികസേനയുടെ തലപ്പത്തുനിന്ന് മലയാളിയായ അഡ്മിറൽ ആർ.ഹരികുമാർ പടിയിറങ്ങി. പുതിയ മേധാവിയായി അഡ്മിറൽ ദിനേഷ് കെ.ത്രിപാഠി ചുമതലയേറ്റു. സേനാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ അമ്മയുടെ കാൽതൊട്ടു വന്ദിച്ചാണ് നാവികസേനയുടെ സാരഥ്യം അദ്ദേഹം ഏറ്റെടുത്തത്. സാങ്കേതികവിദ്യയിലടക്കം സ്വയംപര്യാപ്തത കൈവരിക്കാനുള്ള സേനയുടെ ശ്രമങ്ങൾക്കു ശക്തി പകരുമെന്ന് ത്രിപാഠി പറഞ്ഞു.
ദുബായ്∙ ഇന്ത്യയുടെയും യുഎഇയുടെയും നാവിക സേനാംഗങ്ങൾ സംയുക്ത നാവികാഭ്യാസം നടത്തി. ഇന്ത്യൻ പടക്കപ്പലുകളായ ഐഎൻഎസ് വിശാഖപ്പട്ടണം, ത്രികാന്ത് എന്നിവയുടെ യുഎഇ പര്യടനത്തിന്റെ ഭാഗമായാണ് അഭ്യാസം സംഘടിപ്പിച്ചത്. കടൽക്കൊള്ളക്കാർ, കള്ളക്കടത്തുകാർ, മനുഷ്യക്കടത്തുകാർ ഉൾപ്പെടെ സമുദ്രം വഴി നേരിടുന്ന എല്ലാ സുരക്ഷാ
കൊച്ചി∙ രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ നാവികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ മുസഫർപുർ സ്വദേശിയായ പത്തൊൻപതുകാരനാണു മരിച്ചത്. പുലർച്ചെയാണു മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ പേരു
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിന്റെ അടയാളമായ ‘ഡ്യുറാൻഡ് കപ്പ്’ വീണ്ടും കേരളത്തിലെത്തി. ഇതിനുമുൻപ് 1997, 2019 വർഷങ്ങളിൽ ടൂർണമെന്റുകളിലെ വിജയികളായ കേരളാ ടീമുകളാണ് ഈ കപ്പ് മലയാളക്കരയിലേക്ക് കൊണ്ടുവന്നത് എങ്കിൽ, ഇത്തവണ കപ്പുമായി എത്തിയത് ടൂർണമെന്റിന്റെ പ്രധാന സംഘാടകരായ ഇന്ത്യൻ നാവികസേനയാണ്. ഡ്യുറാൻഡ് കപ്പ് ട്രോഫി പര്യടനം തുടങ്ങിയത് മത്സരവേദികളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള കൊച്ചിയിലാണ്. അതും ഇന്ത്യൻ സായുധ സേനയുടെ പുതിയ മുഖമായ വിമാനവാഹിനി കപ്പൽ, ഐഎൻഎസ് വിക്രാന്തിൽ വച്ച്. ഇന്ത്യൻ സായുധ സേനയുടെ പാരമ്പര്യത്തിന്റെയും സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും പ്രതീകമായ ഡ്യുറാൻഡ് കപ്പും പുതിയകാലത്തിന്റെ കരുത്തായ ഐഎൻഎസ് വിക്രാന്തും സംഗമിക്കുന്ന അപൂർവ നിമിഷങ്ങൾക്ക് വേദിയൊരുക്കാന്‍ വേണ്ടിയാകാം പതിവുകൾ തെറ്റിച്ച്, ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചത്
ഓഗസ്റ്റ് 3ന് അസമിൽ ആരംഭിക്കുന്ന ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിനു മുന്നോടിയായി നടത്തുന്ന ട്രോഫി പര്യടനത്തിനു കേരളത്തിൽ വേദിയാകുന്നതു വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്. നാളെ രാവിലെ 11നു കപ്പലിൽ നടക്കുന്ന ട്രോഫി അവതരണ ചടങ്ങിൽ നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ ഫുട്ബോൾ താരങ്ങളും പങ്കെടുക്കും. സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല. ടൂർണമെന്റിന്റെ സഹസംഘാടകരാണ് നാവികസേന.
Results 1-10 of 72
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.