Activate your premium subscription today
Friday, Apr 18, 2025
വിശാലമായ പാടശേഖരത്തിൽനിന്നു വീശിയടിക്കുന്ന കാറ്റിൽ ഇളകിയാടുന്ന ആലിലകൾ. പ്രഭാത കിരണങ്ങളുടെ തലോടലേറ്റ് വിടർന്നു നിൽക്കുന്ന താമരപ്പൂക്കള്‍. തെറ്റിപ്പൂക്കളും ചെമ്പകവും ചിരിച്ചു നിൽക്കുന്ന പൂങ്കാവനത്തിൽ കാളിയനു മുകളിൽ നൃത്തമാടുന്ന കണ്ണൻ. അന്തരീക്ഷമാകെ നിറയുന്നത് ഭക്തിയുടെ കർപ്പൂര ഗന്ധം... തൂക്കുവിളക്കിൽ മിഴിവാർന്നു കത്തുന്ന തിരിനാളം... എങ്ങും നിറയുന്നത് കണ്ണനോടുള്ള അകമഴിഞ്ഞ ഭക്തി മാത്രം. പറഞ്ഞു വരുന്നത് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തെക്കുറിച്ചാണ്. കണ്ണനെ ഒരുനോക്കു കാണാൻ ഇവിടെയെത്തുന്ന ഭക്തരെ കാത്തിരിക്കുന്നത് വിവിധ വർണങ്ങളിൽ വരിവരിയായി തൂക്കിയിട്ടിരിക്കുന്ന ഉറികളുടെ വിസ്മയക്കാഴ്ചയാണ്. വർണക്കാഴ്ചകളുടെ വിസ്മയം തീർക്കുന്ന ഉറികൾ പല വലുപ്പത്തിലുമുണ്ട്. അവയിൽ പലതിലും കണ്ണന്റെ ചിത്രങ്ങളും വരച്ചു ചേർത്തിരിക്കുന്നു. ഈ ഉറികളോരോന്നും ഭക്തരുടെ ഉദ്ദിഷ്ടകാര്യസിദ്ധിക്കുള്ള അകമഴിഞ്ഞുള്ള സമർപ്പണമാണ്. എന്താണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകതകൾ?
രമണമഹർഷിയുടെ കാലുകളിൽ തൈലം പുരട്ടി തിരുമ്മുകയാണ് ഭക്തർ. അങ്ങനെയെങ്കിൽ തനിക്കും പോരട്ടെ പുണ്യമെന്നു പറഞ്ഞ് മഹർഷിയും സ്വന്തം കാൽ തടവുന്നതിൽ ഒപ്പം കൂടി. ഒരിക്കലൊരു ഭക്ത അദ്ദേഹത്തിനു സമർപ്പിക്കാൻ കൊണ്ടുവന്ന നാളികേരം പൊതിക്കാൻ കഷ്ടപ്പെടുന്നതു കണ്ട് മഹർഷിയും സഹായിക്കാനെത്തി.ഇതുപോലെ രമണമഹർഷിയുടെ ലളിതസുന്ദര ഫലിതങ്ങളിൽ ജനങ്ങൾ മനംനിറഞ്ഞു ചിരിക്കുന്നതും ചിന്തിക്കുന്നതും പതിവായിരുന്നു ആശ്രമത്തിൽ. ജ്ഞാനയോഗിയും കാണാനെത്തുന്നവരും തമ്മിലുളള വേർതിരിവ് അലിഞ്ഞില്ലാതെയാകുന്ന വേളകൾ.
പുത്തൻകുരിശ് ∙ പാത്രിയർക്കാ ആസ്ഥാനം വീണ്ടുമൊരു ജനസഞ്ചയത്തിനു സാക്ഷിയായി, സഭയുടെ പുതിയ സൂര്യന്റെ ഉദയത്തിന്. പരിശുദ്ധ പാത്രിയർക്കീസ് ബാവായിൽ നിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കൈവയ്പു ശുശ്രൂഷ സ്വീകരിച്ച ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്കു സ്നേഹോഷ്മള വരവേൽപാണു ലഭിച്ചത്. മാസങ്ങൾക്കു മുൻപ്, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്കു വിട നൽകാനും ഇതേ ജനസഞ്ചയം പാത്രിയർക്കാ മൈതാനത്തു തടിച്ചുകൂടിയിരുന്നു.
പ്രയാഗ്രാജ്∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കോടിക്കണക്കിന് ഭക്തരാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായ മഹാകുംഭമേളയുടെ ഭാഗമാകാൻ പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുന്നത്. അതിൽ 11 സ്ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്ക് ഈ കുംഭമേള ഒരിക്കലും മറക്കാനാകത്ത ഏറെ പ്രത്യേകത നിറഞ്ഞ ഒന്നായി മാറുന്നു. കുംഭമേള നടക്കുന്ന പ്രദേശത്ത് ക്രമീകരിച്ച് സെർട്രൽ ആശുപത്രിയിൽ ഇവർ അടുത്ത തലമുറയ്ക്ക് ജന്മം നൽകി.
പ്രയാഗ്രാജ് (യുപി) ∙ മഹാകുംഭമേളയിൽ മകരസംക്രാന്തിയോടനുബന്ധിച്ച് ഇന്നലെ നടന്ന അമൃതസ്നാനത്തിൽ 1.38 കോടിയിലേറെപേർ പങ്കെടുത്തു. പുലർച്ചെ 3ന് ആരംഭിച്ച അമൃതസ്നാനത്തിന് 13 വിഭാഗങ്ങളിൽ (അഖാര) നിന്നുള്ള സന്യാസിമാർ നേതൃത്വം നൽകി. ത്രിശൂലവും കുന്തവുമേന്തി, അടിമുടി ഭസ്മംപൂശി കുതിരപ്പുറത്തെത്തിയ നാഗാസന്യാസിമാരും ചടങ്ങുകളിൽ സംബന്ധിച്ചു.
പ്രയാഗ്രാജ്(യുപി)∙ ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയ്ക്ക് ഇന്നു തുടക്കം. അപൂർവനിമിഷത്തിനു സാക്ഷികളാകാനും ത്രിവേണീസംഗമപുണ്യം നുകരാനും വിദേശികൾ ഉൾപ്പെടെയുള്ള തീർഥാടകർ ഒഴുകിയെത്തുന്നു. 45 നാൾ നീളുന്ന മേളയിൽ 35 കോടിയിലേറെ പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നതെന്ന് യുപി ചീഫ് സെക്രട്ടറി മനോജ്കുമാർ സിങ് പറഞ്ഞു. മേളയ്ക്കു മുന്നോടിയായി ഇന്നലെ നടന്ന സ്നാനത്തിൽ 25 ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു.
ശബരിമല ∙ സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട വലിയ തിരക്ക് കുറഞ്ഞു. പതിനെട്ടാംപടി കയറാനുള്ള നിര യു ടേണിനും ശരംകുത്തിക്കും മധ്യേവരെ മാത്രമേ ഉള്ളു. അതിനാൽ പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് മൂന്നര മണിക്കൂറായി കുറഞ്ഞു. പമ്പയിലും നിലയ്ക്കലിലും തിരക്ക് കുറഞ്ഞിട്ടുണ്ട്.
മദീന ∙ റമസാൻ വിളിപ്പാടകലെ എത്തിയതോടെ മദീനയിലെ പ്രവാചക പള്ളിയിലേക്കു ഭക്തജനപ്രവാഹം. ഒരാഴ്ചയ്ക്കിടെ 60 ലക്ഷത്തിലേറെ പേരാണ് മസ്ജിദുന്നബവി സന്ദർശിച്ചത്. ഇതിൽ 16,506 ഭിന്നശേഷിക്കാരും ഉൾപ്പെടും. ഇവർക്ക് വീൽചെയർ ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. പ്രവാചകന്റെ കബറിടം സന്ദർശിച്ചത് ആറര
പത്ത് വയസ്സിനുള്ളില്‍ 50 തവണ അയ്യപ്പദര്‍ശനം... സ്ത്രീകള്‍ക്ക് ദര്‍ശനം 10 വയസ്സിനു മുന്‍പും 50 വയസ്സിനു ശേഷവും എന്ന ശബരിമലയിലെ ആചാര സവിശേഷത മൂലം അത്യപൂര്‍വം സ്ത്രീകള്‍ക്കു മാത്രം സാധിക്കുന്ന അസുലഭ ഭാഗ്യം കൈവരിച്ച ഒരു കുഞ്ഞു മാളികപ്പുറം ഉണ്ട് കൊല്ലം ജില്ലയിലെ എഴുകോണില്‍. അയ്യപ്പ സ്വാമിയുടെ സ്വന്തം അദ്രിതി തനയ! 10 വയസ്സെന്ന കുഞ്ഞുപ്രായത്തിലാണ് ഇത്രയും തവണ കലിയുഗവരദനെ അദ്രിതി തൊഴുതുമടങ്ങിയത്. എഴുകോണ്‍ കോതേത്തു വീട്ടില്‍ അഭിലാഷ് മണിയുടെയും നീതുലക്ഷ്മിയുടെയും ഏകമകളാണ് എഴുകോണ്‍ ശ്രീനാരായണ ഗുരു സെന്‍ട്രല്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ അദ്രിതി തനയ. അഭിലാഷ് ചീരങ്കാവിലെ ലക്ഷുറി ഹോട്ടലിലെ സൂപ്പര്‍വൈസറാണ്. ശാസ്താംകോട്ട ബിഎംസി എന്‍ജിനീയറിങ് കോളജ് അധ്യാപികയാണ് നീതുലക്ഷ്മി.
കൊച്ചി∙ ‘‘അമ്മയെ ഒന്നു കണ്ടു വരൂ, എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല’’ – സാമ്പത്തിക നഷ്ടത്തിൽ ജീവിതപ്രതീക്ഷ നഷ്ടമായ ഗണശ്രാവണിനോട് ചോറ്റാനിക്കര ദേവിയെ ഒന്നു കണ്ടുവരാൻ പറഞ്ഞത് ഒരു ഗുരുവാണ്. എങ്കിൽ | Chottanikkara Devi Temple | Chottanikkara Temple | Devotee | Ganasravan | Manorama Online
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.