Activate your premium subscription today
Wednesday, Mar 26, 2025
മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. സാധാരണയായി ആളുകൾ ഇത് വെളിയിൽ കളയുകയോ കന്നുകാലികൾക്കു നൽകുകയോ ചെയ്യും. എന്നാൽ നമ്മുടെ ചർമത്തിൽ മായാജാലം സൃഷ്ടിക്കാൻ കഴിവുള്ളതാണ് വെറുതെ കളയുന്ന ഈ കഞ്ഞിവെള്ളം. വിലകൂടിയ ക്രീമുകൾക്ക് പോലും കഞ്ഞിവെള്ളം നൽകുന്ന ഗുണങ്ങൾ നല്കാൻ സാധിക്കില്ല.
വേനൽക്കാലം അടുത്തതോടെ വെയിലിന്റെ കാഠിന്യവും വർധിച്ചിരിക്കുകയാണ്. ഇതിനൊപ്പം ചുരുണ്ട മുടി കൂടെ ആയാലോ? വിയർപ്പും അഴുക്കും കൊണ്ട് ആകെ വലയും. എന്നാൽ ഇനി അതോർത്ത് ടെൻഷൻ വേണ്ട. ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മാത്രം മതി നിങ്ങളുടെ ചുരുണ്ട മുടിയിഴകൾ ആരോഗ്യത്തോടെയും വൃത്തിയോടെയും സൂക്ഷിക്കാം. ഷാംപൂ
വേനൽക്കാലം എല്ലാത്തരം ചർമക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും എണ്ണമയമുള്ള ചർമമുള്ളവർ വല്ലാതെ ബുദ്ധിമുട്ടാറുണ്ട്. പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിച്ച് ഈ പ്രശ്നത്തെ മറികടക്കാം. ക്ലെൻസിങ് മുതൽ മേക്കപ്പ് വരെ എല്ലാ കാര്യത്തിലും ഇത്തിരി ശ്രദ്ധ കൂടുതൽ നൽകിയാൽ വേനൽക്കാലത്തും ചർമം തിളങ്ങും. ദിവസവും
'കയ്യിൽ കിട്ടുന്നതെന്തും, പേനയോ താക്കോലോ ചീപ്പിന്റെ കൂർത്ത ഭാഗമോ അങ്ങനെ എന്തുകിട്ടിയാലും അതുകൊണ്ട് തല മാന്തിപ്പൊളിക്കാനാണ് തോന്നുന്നത്. അസഹനീയമായ ചൊറിച്ചിൽ ' - വേനൽക്കാലമെത്തുമ്പോൾ പലരും ഇങ്ങനെയൊരു അനുഭവത്തിലൂടെ കടന്നു പോകാറുണ്ട്. ശിരോചർമത്തിലെ വരൾച്ച കാരണമാണ് തലയിലെ ചൊറിച്ചിലും മുടികൊഴിച്ചിലും
മരംകോച്ചുന്ന തണുപ്പൊക്കെ പോയി. ഇനി പൊള്ളുന്ന വേനലാണ്. മറ്റേതു കാലാവസ്ഥയേക്കാൾ ചർമ സംരക്ഷണത്തിനു പ്രാധാന്യം നൽകേണ്ട സമയമാണ് വേനൽക്കാലം. എന്നാൽ ജോലിയും ജീവിതത്തിലെ മറ്റുതിരക്കുകളും കഴിഞ്ഞ് ചർമസംരക്ഷണത്തിനു സമയം കണ്ടെത്താൻ മിക്കവർക്കും കഴിയാറില്ല. സൗന്ദര്യം സംരക്ഷിക്കാന് സമയമില്ലെന്നു കരുതി ഇനി
തിരുവനന്തപുരം ∙ യുവ ആയുർവേദ ഡോക്ടർമാരായ ഡോ.അനിലയുടെയും ഡോ. ഗൗരിയുടെയും നൂതന സംരംഭമായ ‘സീക്രട്ട് ഹ്യൂസി’ന്റെ ആദ്യ ശ്രേണിയിൽപെട്ട സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകൻ ഡോ.ജെ.ഹരീന്ദ്രൻ നായർ അധ്യക്ഷനായി. കെ ഡിസ്ക് മെംബർ
കഴിഞ്ഞ ഏപ്രിൽ 10ന് ഇടുക്കി ജില്ലയിൽ രണ്ടുപേർ തമ്മിൽ വഴിത്തർക്കമുണ്ടായി. അറുപതുകാരിയും എഴുപത്തിമൂന്നുകാരനും തമ്മിലായിരുന്നു പ്രശ്നം. തർക്കം വാക്കേറ്റവും മൽപിടിത്തവുമായി. ഇതിനിടെ എഴുപത്തിമൂന്നുകാരൻ താഴെ വീണു. വെയിലത്തു കിടന്ന ഇദ്ദേഹത്തെ മൂന്നു മണിക്കൂറിനു ശേഷം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം സൂര്യാഘാതമാണെന്നു കണ്ടെത്തി.
പുറത്തേക്കിറങ്ങാൻ പറ്റുന്നില്ല. ഇറങ്ങിയാൽ പെള്ളുന്ന വെയിൽ. ചൂടു കാരണം ശരീരം വെന്തുരുകുന്നതു പോലെ. പുറത്തേക്കിറങ്ങിയതിനേക്കാൾ വേഗത്തിൽ അകത്തേക്കു കയറേണ്ടി വരുന്ന സമയമാണിത്. ചൂടും വിയർപ്പും ഒക്കെയായി ആകെ അസ്വസ്ഥരായിട്ടിരിക്കുമ്പോൾ ത്വക്രോഗംകൂടി വരുന്നത് എന്ത് കഷ്ടമാണല്ലേ? വിയർക്കുമ്പോൾ ചെറിച്ചിലും
ചർമപ്രശ്നങ്ങൾകൊണ്ട് പൊറുതിമുട്ടുന്ന സമയമാണ് വേനൽക്കാലം. വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഒട്ടേറെ പ്രശ്നങ്ങൾ മാസങ്ങളോളം മാറാതെ കൂടെയുണ്ടാകും. എന്തൊക്കം പോംവഴി ഉപയോഗിച്ചാലും മതിയാവാതെ വരുന്ന കാലം കൂടിയാണ് വേനൽക്കാലം. വിയർപ്പും വെയിലും പൊടിപടലങ്ങളുമെല്ലാം ചർമത്തെ ഒരു വഴിക്കാക്കും. ചർമം മാത്രമല്ല,
ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം വേനൽക്കാലം ഉണ്ടായിരുന്നത് ഇന്ന് പഴങ്കഥയാണ്. വേനലിലെ അസഹ്യമായ ചൂടും അതിനോട് അനുബന്ധിച്ച് വരുന്ന മറ്റു പ്രശ്നങ്ങളും എല്ലാവരും നേരിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കഥ അതല്ല. വേനൽക്കാലം കുറഞ്ഞത് ഒരു മാസമോ അതിലധികമോ നേരത്തേ എത്താറുണ്ട്. അതുകൊണ്ടുതന്നെ ചർമസംരക്ഷണ
Results 1-10 of 56
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.