വേട്ടയാടൽ ജനപ്രിയവിനോദമായിരുന്ന കാലം, പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യവർഷം, ധനികർ, പ്രത്യേകിച്ച് രാജകുടുംബാംഗങ്ങളും അവരുടെ സഖാക്കളും, കാട് കയറുക സാധാരണമായിരുന്നു. വേട്ടയ്ക്കുള്ള ആയുധം അമ്പും വില്ലും, ആദ്യമായി തോക്ക് ഉപയോഗിക്കപ്പെടുന്നതിന് ഇനിയും 134 വർഷം കഴിയണം. റൂഫസും - നിങ്ങൾ ഒരു പക്ഷേ വില്യം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.