Activate your premium subscription today
Sunday, Apr 20, 2025
തിരുവനന്തപുരം ∙ വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർഥി കുഴഞ്ഞുവീണു. ഏത്തമിട്ടു പ്രതിഷേധക്കുന്നതിനിടെയാണ് കണ്ണൂർ സ്വദേശിയായ സി.എസ്.ഹനീന കുഴഞ്ഞുവീണത്. മുട്ടിലിഴഞ്ഞും കൈയിൽ കർപൂരംവച്ചു കത്തിച്ചും ഉപവാസം കിടന്നും ഒരാഴ്ചയിലേറെയായി സിപിഒ ഉദ്യോഗാർഥികൾ പ്രതിഷേധിക്കുകയാണ്.
ഇത് ഒരു പഠനക്കൂട്ടിന്റെ കഥയാണ്. ജീവിതവഴിയിൽ വിജയം നേടാൻ ആഗ്രഹിക്കുന്ന ആർക്കും എവിടെയും എപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന ഒരു കൂട്ട്. നേരംപോക്കിനായി തിരുവനന്തപുരം മ്യൂസിയത്തിനു സമീപത്തെ കനകക്കുന്നിൽ തണൽതേടി വന്ന ആറു അപരിചിതരാണ് ഈ കൂട്ടൊരുക്കിയത്.
തിരുവനന്തപുരം∙ പൊലീസില്‍ ജോലിസമ്മര്‍ദം കുറയ്ക്കാന്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നല്കിയ ഉറപ്പ് വെറുംവാക്കാകുന്നു. സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റിന്റെ ഒരു വര്‍ഷ കാലാവധിയുടെ പകുതി എത്തിയിട്ടും ഒരു നിയമനം പോലും നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. പരീക്ഷയും അഭിമുഖവും ഉള്‍പ്പെടെ അഞ്ച് കടമ്പകള്‍ കടന്ന്, കാക്കിയിടാന്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് സര്‍ക്കാര്‍ കനിയാനായി കാത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പി.സി.വിഷ്ണുനാഥ് എംഎല്‍എയും ഇന്ന് ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു.
കോവിഡ് മഹാമാരിക്കാലത്തു ലോകം മുഴുവൻ അടച്ചുപൂട്ടി വീടിനുള്ളിൽ ഒതുങ്ങിയപ്പോൾ റീനു ഒരു പിഎസ്സി റാങ്ക് ഫയലുമായി വായനയുടെ വിശാലലോകം തുറന്നുവച്ചു. ഒറ്റയ്ക്കു പഠിച്ചു മടുത്തതോടെ കംബൈൻഡ് സ്റ്റഡിക്കു കൂട്ടുകാരെ തേടി. കിട്ടാതെയായപ്പോൾ സ്വന്തം നാത്തൂനെ സഹപാഠിയാക്കി കൂട്ടുവിളിച്ചു. ആ കൂട്ടുകെട്ട് ‘പോസിറ്റീവ്’
ഒറ്റപ്പാലം ∙ തൊഴിലാളി കുടുംബത്തിലേക്കു പിഎസ്സി പരീക്ഷയുടെ ഒന്നാം റാങ്ക്. അമ്പലപ്പാറ കൂനൻമല വാർഡിലെ മേലേപുരയ്ക്കൽ സ്നേഹയാണ് ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര അധ്യാപക തസ്തികയിലേക്കു കാസർകോട് ജില്ലയിൽ എഴുതിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. നിർമാണത്തൊഴിലാളിയായ ഉണ്ണിക്കൃഷ്ണന്റെയും തൊഴിലുറപ്പു മേഖലയിൽ
നുള്ളിപ്പെറുക്കിക്കൂട്ടിയ പണം കൊണ്ടു കൃഷ്ണപ്രസാദിനെ മെക്കാനിക്കൽ എൻജിനീയറിങ്ങിന് അയയ്ക്കുമ്പോൾ ജീവിതം വഴിമാറുമെന്ന പ്രതീക്ഷയായി രുന്നു വീട്ടുകാർക്ക്. 2019ൽ ബിടെക് വിജയകരമായി പൂർത്തിയാക്കി ഉപരിപഠന സാധ്യതകളെക്കുറിച്ച് ആലോചിക്കുമ്പോൾ കൃഷ്ണപ്രസാദിനെ തേടിയെത്തിയത് അച്ഛന്റെ അപ്രതീക്ഷിത മരണവാർത്ത!
പരിമിതമായ ചുറ്റുപാടുകളിൽനിൽക്കുമ്പോഴും ഉയർന്ന നേട്ടങ്ങൾ സ്വപ്നം കാണാനാണ് അരവിന്ദ് ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ബിരുദം പൂർത്തിയാക്കി അരവിന്ദ് നേരെ പോയത് സിവിൽ സർവീസ് കോച്ചിങ്ങിനാണ്. അവിചാരിതമായെത്തിയ കോവിഡ്കാലം പഠനം പ്രതിസന്ധിയിലാക്കിയതോടെ സിവിൽ സർവീസ് സ്വപ്നം പാതിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ
2019ൽ ബിരുദം പൂർത്തിയാക്കി തുടർപഠനത്തിനു നിൽക്കാതെ അരവിന്ദ് പോയതു സിവിൽ സർവീസ് കോച്ചിങ്ങിനായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ മോഹമായിരുന്നു മകൻ സർക്കാർ സർവീസിൽ ഉയർന്നൊരു ജോലി നേടണമെന്നത്. അച്ഛനമ്മമാരുടെ ആഗ്രഹത്തിന്റെ തണലിൽ സിവിൽ സർവീസ് സ്വപ്നം കണ്ട അരവിന്ദിനു പക്ഷേ,
ഏഴു വർഷം മുൻപു കോളജ് പഠനത്തിനിടയിലാണ് അർജുൻ ആദ്യ പിഎസ്സി പരീക്ഷയെഴുതിയത്. അതിൽത്തന്നെ ആദ്യ വിജയവും കുറിച്ചു. സിവിൽ പൊലീസ് ഓഫിസർ ലിസ്റ്റിൽ ഇടം നേടി ഫിസിക്കൽ ടെസ്റ്റ് എന്ന കടമ്പയും കടന്നതോടെ ‘അർജുനെ പൊലീ സിലെടുത്തേ...’ എന്നു നാട്ടിലാകെ പാട്ടായി. കോപ്പിയടി വിവാദത്തെത്തുടർന്ന് സിപിഒ ലിസ്റ്റ്
ജോലിയിൽനിന്ന് അവധിയെടുത്ത് രാഹുൽ നടത്തിയ ശ്രമങ്ങൾക്കുള്ള ഉത്തരമാണ് സർവകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ ഒന്നാം സ്ഥാനം. ചിട്ടയായ പഠനത്തിലൂടെ വിജയപ്പടവുകളിലെ ത്തുമ്പോൾ അതിനുപകരിച്ച ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിലൊരാളായി തൊഴിൽവീഥിയെ രാഹുൽ കൂടെച്ചേർക്കുന്നു. രാഹുലിന്റെ ഒന്നാം റാങ്ക് നേട്ടം
Results 1-10 of 86
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.