Activate your premium subscription today
ഓർക്ക അഥവാ കൊലയാളി തിമിംഗലങ്ങൾ പുതിയൊരു കാഴ്ചയുമായി വന്നിരിക്കുകയാണ്. തങ്ങൾ പിടിച്ചുകൊന്ന സാൽമൺ മത്സ്യങ്ങളെ തലയിൽ തൊപ്പിപോലെ ധരിച്ച് നീന്തുന്ന ഓർക്കകളുടെ ചിത്രം പുറത്തുവന്നു. വാഷിങ്ടൻ സംസ്ഥാനത്തെ പുജറ്റ് സൗണ്ടിലാണ് ഈ നീന്തൽ. 1980ൽ ഓർക്കകൾ ഇതുപോലെ സാൽമണുകളെ കിരീടമാക്കി ധരിച്ച് യാത്ര ചെയ്യുന്ന
മിക്ക ഭക്ഷണപ്രേമികൾക്കും ഇഷ്ടമുള്ളയൊന്നാണ് മീൻ. നെത്തോലിയെന്നും ചൂടയെന്നും കൊഴുവയെന്നുമൊക്ക പലനാടുകളിലും വിളിപ്പേരുള്ള പൊടി മീൻ വറുത്തു കഴിക്കുന്നതാണ് ഏറ്റവും രുചികരം. ചെറിയ മീനുകൾ രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി ടാസ്കാണ്. ഇനി ആ ടെൻഷൻ വേണ്ട, കത്തിയും കത്രികയും ഇല്ലാതെ തന്നെ
വൈപ്പിൻ ഗോശ്രീപുരം ഫിഷിങ് ഹാർബറിൽ ചാളയുമായെത്തിയ വള്ളങ്ങൾ. കണ്ണമാലി ഭാഗത്ത് മീൻപിടിക്കാനിറങ്ങിയ വള്ളങ്ങളാണ് നിറയെ ചാളയുമായി ഫിഷിങ് ഹാർബറിലെത്തിയത്. ഇടത്തരം ചാള കിലോഗ്രാമിന് 25 നിരക്കിലായിരുന്നു വിൽപന. പൊടിച്ചു വളമാക്കുന്നതിനാണു കമ്പനികൾ ചാള മൊത്തമായി വാങ്ങുന്നത്. വള്ളങ്ങൾക്ക് 6 ലക്ഷം രൂപ വരെ
‘‘എങ്കൈ പാർത്താലും നീ...?’’ ഹിറ്റ് സിനിമയിലെ നായകനോടുള്ള ഈ ചോദ്യം ഇപ്പോള്‍ കടലിലാണ്. എവിടെ പോയി വലയിട്ടാലും കിട്ടുന്നത് മത്തി. പോരാത്തതിന് വലയിൽ കയറാൻ മടിയുള്ളവർ കൂട്ടത്തോടെ കരയിലും കയറി 'ആത്മഹത്യ' ചെയ്യുന്നു. മുൻപൊക്കെ കേരളത്തിലെ ഒന്നോ രണ്ടോ തീരങ്ങളിൽ മാത്രം കണ്ടിരുന്ന ഈ പ്രതിഭാസം ഇപ്പോൾ എല്ലായിടത്തുമുണ്ട്. ബീച്ചിൽ കാഴ്ച കാണാനെത്തിയാൽ കിലോക്കണക്കിന് മത്തിയും പെറുക്കി വീട്ടിലെത്താം! കടൽ നിറയെ മത്തിയാണെന്ന് മത്സ്യത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. 2–3 മാസങ്ങൾക്ക് മുൻപ് പക്ഷേ ഇതായിരുന്നില്ല അവസ്ഥ. കിലോയ്ക്ക് 400 രൂപവരെ ഉയർന്ന മത്തിയുടെ വിലവര്‍ധനവിനെ തോൽപിക്കാൻ സ്വർണം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതിമാറി ചന്തകളിൽ മത്തി സുലഭമാണ്. മറ്റു മത്സ്യങ്ങൾ വാങ്ങുമ്പോൾ ഫ്രീയായി കൊടുത്തുവരെ ചില കച്ചവടക്കാർ മത്തിയെ ‘നിർത്തിയങ്ങ് അപമാനിക്കുവാണെന്നേ’ ഇപ്പോൾ. എന്തുകൊണ്ടാണ് മത്തി ഇത്ര പെട്ടെന്ന് കേരളത്തിൽ സുലഭമായത്? മത്തിയുടെ അളവ് കൂടുമ്പോള്‍ 'തിന്നുന്നവര്‍ക്ക്' സന്തോഷമാണെങ്കിലും മത്സ്യബന്ധനം നടത്തുന്നവർക്ക് ആശങ്കകൾ പലതാണ്. അതിലൊന്ന് മത്തിയുടെ വിലയിടിവാണ്. വള്ളം നിറയെ മത്തിയുമായി എത്തുമ്പോൾ തുച്ഛമായ തുകയാണ് ലഭിക്കുന്നത്. എന്നാൽ ഇതിലും വലുതാണ് കടലിൽ സംഭവിക്കുന്ന മാറ്റങ്ങൾ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആശങ്ക പ്രധാനമായും ഇക്കാര്യങ്ങളിലാണ്. സുലഭമായി ലഭിക്കുമ്പോഴും
എളങ്കുന്നപ്പുഴ∙ വള്ളം നിറയെ ചാള ലഭിച്ചിട്ടും മത്സ്യത്തൊഴിലാളികൾ മനം നിറയാതെ മടങ്ങി.വൻതോതിൽ ഇടത്തരം ചാള എത്തിയതോടെ വില കിലോഗ്രാമിന് 25 രൂപയിൽ താഴെയായി. കഴിഞ്ഞ വർഷം 40 രൂപ ലഭിച്ചിരുന്നു. ഫിഷ്മീൽ നിർമിക്കാനാണ് ചാള വാങ്ങുന്നത്. ഫിഷ്മീൽ പ്രോഡക്ട് കമ്പനികൾ സംഘടിതരായി വില കുറയ്ക്കുന്നതാണ് കുത്തനെയുള്ള
ഊണിന് മീൻ വറുത്തതും കറിവച്ചതും വറ്റിച്ചതുമൊക്കെ പ്രിയമാണ്. നാടൻ മത്തിയെങ്കിൽ പറയുകയും വേണ്ട, മിക്കവർക്കും മത്തി ഇഷ്ടമാണ്. മാത്രമല്ല ആരോഗ്യത്തിന് ഏറെ ഗുണമുള്ളതുമാണ്. ഇപ്പോള്‍ വളരെ കുറഞ്ഞ വിലയ്ക്ക് മത്തി ലഭിക്കും. അഞ്ച് കിലോയും രണ്ട് കിലോയുമൊക്കെ വാങ്ങിയാല്‍ വീടുകളിൽ ഒറ്റ ദിവസം കൊണ്ട്
ഇരപിടിക്കുന്ന തിരക്കിനിടയിൽ മത്സ്യത്തിന് പറ്റിയ അമളി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചെടിയുടെ കൊമ്പിൽ തൂങ്ങിക്കിടന്ന പാമ്പിനെ പിടിക്കാൻ മത്സ്യം വെള്ളത്തിൽ നിന്നും ഉയർന്നുപൊങ്ങുകയായിരുന്നു.
കറി വച്ച് കഴിക്കുന്നതിനെക്കാള്‍, വറുത്ത മീനാണ് എല്ലാവര്ക്കും പൊതുവേ ഇഷ്ടം. മീന്‍ പാകംചെയ്യാന്‍ കൂടുതല്‍ സൗകര്യവും ഇതുതന്നെയാണ്, പെട്ടെന്ന് പണി കഴിയും! എന്നാല്‍, എണ്ണയില്‍ വറുത്തെടുക്കേണ്ട കാര്യം ആലോചിക്കുമ്പോള്‍ തന്നെ, കൊളസ്ട്രോള്‍, ഫാറ്റി ലിവര്‍ എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍ മനസ്സിലേക്ക്
2022ൽ ഒരു മത്സ്യത്തിന്റെ ചിത്രങ്ങൾ വൈറലായി. കലിഫോർണിയയിലെ ബീച്ചിൽ നടക്കാൻ പോയ ഒരാളാണ് തീരത്തടിഞ്ഞ നിലയിൽ ചലനമറ്റ ഒരു മത്സ്യത്തെ കണ്ടത്. അടുത്തു ചെന്നു പരിശോധിച്ചപ്പോൾ അയാൾ ഞെട്ടിപ്പോയി...മീനിന്റെ വായ്ക്കുള്ളിൽ ഡ്രാക്കുളയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നീളമുള്ള രണ്ട് കോമ്പല്ലുകൾ
ലോകത്തിൽ സമുദ്രജീവികൾ നടത്തിയ ഏറ്റവും വലിയ വേട്ടയെക്കുറിച്ച് പഠിച്ച് ശാസ്ത്രജ്ഞർ. നോർവേ തീരത്തിനടുത്ത് കാപ്പെലിൻ എന്ന ചെറു ആർട്ടിക് മത്സ്യങ്ങളെ അറ്റ്ലാന്റിക് കോർഡ് എന്ന മത്സ്യങ്ങളാണ് വേട്ടയാടിയത്.
Results 1-10 of 631