Activate your premium subscription today
Friday, Apr 18, 2025
ശർക്കരയുടെ രൂപവും രുചിയും മാറ്റി മൂല്യവർധിത ഉൽപന്നമാക്കി വിപണിയിലിറക്കാൻ തയാറെടുത്ത് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐസിഎആർ - ഐഐഎസ്ആർ). സ്പൈസ് ഇൻഫ്യൂസ്ഡ് ജാഗ്ഗറി ക്യൂബ്സ് (സുഗന്ധവ്യഞ്ജന രുചിച്ചേർത്ത ശർക്കര) എന്ന പുതിയ ഉൽപന്നം ഗവേഷണ സ്ഥാപനത്തിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വിഭാഗമാണ്
മറയൂർ ∙ മറയൂർ ശർക്കരയെന്ന പേരിൽ തമിഴ്നാട്ടിൽനിന്ന് വ്യാജ ശർക്കര വിപണിയിൽ എത്തുന്നത് യഥാർഥ മറയൂർ ശർക്കരയുടെ വിൽപന പ്രതിസന്ധിയിലാക്കുന്നതായി കർഷകർ. മുൻകാലങ്ങളെ അപേക്ഷിച്ച് മറയൂരിൽ കരിമ്പ് കൃഷിയിറക്കുന്ന കർഷകരുടെ എണ്ണം ചുരുങ്ങി. കൃഷി ജോലികൾക്കായി തൊഴിലാളികളെ കിട്ടാനില്ലെന്ന് കർഷകർ പറയുന്നു.വർഷങ്ങൾക്കു
നല്ല തണുത്ത വെളുപ്പാന്‍ കാലത്ത് നെയ്യും ശര്‍ക്കരയുമിട്ട കട്ടന്‍കാപ്പി ഊതിയൂതി കുടിക്കാന്‍ ഇഷ്ടമല്ലാത്ത ആരാണുള്ളത്. അതേ പോലെ, അവലില്‍ ശര്‍ക്കരയും തേങ്ങയും ഏലക്കയുമെല്ലാമിട്ട് ഒരു പിടിയങ്ങു പിടിക്കണം, മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നാലുമണി പലഹാരങ്ങളില്‍ ഒന്നാണ് ഇത്. പായസവും കൊഴുക്കട്ടയും
മറയൂർ ∙ ഭൗമസൂചിക പദവി നേടി പ്രശസ്തമായ മറയൂർ ശർക്കര അന്യം നിന്നുപോകുന്ന സാഹചര്യത്തിൽ കർഷകർക്ക് നല്ല വില ലഭിക്കാനും വിപണിയിൽനിന്ന് വ്യാജ ശർക്കരയെ അകറ്റാനും മറയൂർ സഹകരണ ബാങ്കിന്റെ ഫാക്ടറി ഒരുങ്ങുന്നു. കരിമ്പ് കൊണ്ടുള്ള ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാനുള്ള ഫാക്ടറി ഉടൻ പ്രവർത്തനം തുടങ്ങും. നിർമാണ ജോലികൾ
ഓണത്തിന് ഇത്തവണ ശർക്കര മധുരം അൽപം കൂടും. ജില്ലയുടെ തനതായ ശൈലിയിൽ ഉൽപാദിപ്പിച്ച ശർക്കരയും വിപണിയിലെത്തുന്നുണ്ട്. 55 ടണ്ണോളം ശർക്കരയാണ് ജില്ലയിൽനിന്ന് ഉൽപാദിപ്പിച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നത്. തിരുവല്ല ഭാഗങ്ങളിൽനിന്നു മാത്രം 10 ടണ്ണിലധികം ശർക്കര ഉൽപാദിപ്പിച്ചു. കൃഷി വകുപ്പിന്റെ പന്തളം കരിമ്പ്
ഉണ്ണിയപ്പം മുതല്‍ പായസം വരെ, പലഹാരങ്ങള്‍ക്ക് മധുരം കൂട്ടാന്‍ ശര്‍ക്കര കൂടിയേ തീരൂ. മഞ്ഞയും കറുപ്പും നിറങ്ങളില്‍, വിപണിയില്‍ ലഭ്യമാകുന്ന ശര്‍ക്കര, ആരോഗ്യഗുണങ്ങള്‍ക്കും ഒട്ടും പിന്നിലല്ല. ശരീരത്തിലെ ഹീമോഗ്ലോബിന്‍ അളവ് കൂട്ടി വിളര്‍ച്ച കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ശര്‍ക്കര നല്ലതാണ്.
പെരിയാർ നദീതടത്തിലെ കരിമ്പ് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും ആലങ്ങാടൻ ശർക്കരയുടെ പൈതൃകം വീണ്ടെടുക്കുന്നതിനുമായി ആലങ്ങാട് ശർക്കര ഉൽപ്പാദന യൂണിറ്റ് വരുന്നു. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) സാങ്കേതിക
ലോകത്തിലെ ഏക സ്വാഭാവിക ചന്ദനവനം. മറയൂരിലെ കാടുകളിൽ കാറ്റേറ്റ്, വെയിലേറ്റ് വിളയുന്ന ചന്ദനതടിയുടെ കാതലിനോട് ‘കാതൽ’ തോന്നാത്തവർതന്നെ കുറവ്. 100 വർഷം മുൻപുവരെ മറയൂരിനു ചന്ദനം വിറകു മാത്രമായിരുന്നു. ഇന്ന് ഒരു കിലോ ചന്ദനത്തടിക്കു വില 15,000–20,000 രൂപയാണ്. നല്ല വെയിലും കൊടുംതണുപ്പും ചെളികലർന്ന വെളുത്ത മണ്ണും മലയ്ക്കപ്പുറത്തു പെയ്യുന്ന മഴയുമാണു മറയൂരിന്റെ പരിസ്ഥിതി. 120 വയസ്സാണ് ഒരു ചന്ദനമരത്തിന്റെ ആയുസ്സ്. 60 വർഷം പഴക്കമുള്ള ചന്ദനമരത്തിന് 200 കിലോ ഭാരം വരും. ഈ ഭാരത്തിന്റെ വിലയെ തോൽപിക്കാൻ മറ്റൊരു മരവും ഇന്ന് ലോകത്തിലില്ല. 30 സെന്റിമീറ്ററിന് മുകളിൽ നെഞ്ചുയരത്തിന് മേലേ വലുപ്പമുള്ള 51,850 മരങ്ങൾ ഇപ്പോൾ മറയൂരിലുണ്ട്. ഇന്ന് ലോകത്ത് അവശേഷിക്കുന്ന ഒരേയൊരു സ്വഭാവിക ചന്ദനവനമാണ് മറയൂരിലുള്ളത്. എന്താണ് അവിടുത്തെ ചന്ദനത്തിന്റെ പ്രത്യേകത? ആർക്കു വേണമെങ്കിലും മറയൂരിലെ ചന്ദനം വാങ്ങാനാകുമോ? എങ്ങനെയാണ് ഈ ചന്ദനക്കാടുകൾ സംരക്ഷിക്കുന്നത്?
മറയൂർ ∙ മറയൂർ ശർക്കരയ്ക്ക് വിലയില്ല: ശർക്കര നിർമാണം പ്രതിസന്ധിയിൽ. കരിമ്പുകൾ വെട്ടാതെ തോട്ടത്തിൽത്തന്നെ ചീഞ്ഞ് നശിക്കുന്നു. ഗുണമേന്മ കൊണ്ട് പ്രസിദ്ധമായ മറയൂർ ശർക്കരയ്ക്ക് വിപണിയിലുണ്ടായിരിക്കുന്ന വിലക്കുറവാണ് കരിമ്പ് കർഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ശർക്കര വ്യാപാരികൾക്ക് നൽകുമ്പോൾ ഉൽപാദന
തൊടുപുഴ ∙ കടൽ കടന്ന് മറയൂർ ശർക്കരയുടെ വിപണിവിജയം. ഇപ്പോൾ വർഷംതോറും 275 ടൺ ശർക്കരയാണു യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കും കയറ്റുമതി ചെയ്യുന്നത്. മറയൂരിലെ സ്വകാര്യ വ്യക്തികളുടെ ആധുനിക ഫാക്ടറിയിൽ നിന്നാണു കയറ്റുമതി. 2018ൽ ഭൗമസൂചിക പദവി ലഭിച്ചതിനു ശേഷമാണു മറയൂർ ശർക്കരയുടെ മധുരം കടൽ
Results 1-10 of 37
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.