Activate your premium subscription today
Friday, Apr 18, 2025
ഫ്രഞ്ച് ദാർശനികനും ശാസ്ത്രജ്ഞനുമായിരുന്ന റെനേ ഡെക്കാർട് (René Descartes : 1596–1650) പറഞ്ഞ ലത്തീൻ ഭാഷയിലെ പ്രശസ്തവാക്യമുണ്ട് : ‘Dubito, ergo cogito, ergo sum’. ‘എനിക്കു സംശയമുണ്ട്, അതുകൊണ്ടു ഞാൻ ചിന്തിക്കുന്നു, അതുകൊണ്ടു ഞാൻ ഞാനാണ്’ എന്നു സാരം. അതായത്, ഓരോ മനുഷ്യന്റെയും വ്യക്തിത്വം നിർണയിക്കുന്നത് സ്വന്തം ചിന്തകളാണ്. ശ്രീബുദ്ധൻ എന്ന വാക്കു കേൾക്കുമ്പോൾ ദയ, കാരുണ്യം, സ്നേഹം, ശാന്തി, സമാധാനം തുടങ്ങിയവ നമ്മുടെ മനസ്സിലേക്കു വരുന്നു. ആ മഹാമനുഷ്യന്റെ ചിന്തകൾ ആ വഴിക്കാകയാൽ അദ്ദേഹത്തിന്റെ അനന്യവ്യക്തിത്വം അത്തരത്തിൽ രൂപപ്പെട്ടു. അത് ജനകോടികളെ ശക്തമായി സ്വാധീനിച്ചു. നേരേമറിച്ച് പോക്കറ്റടിച്ചും ഭവനഭേദനം നടത്തിയും കഴിയുന്നയാളിന്റെ ചിന്ത എങ്ങനെയെങ്കിലും അന്യന്റെ പണം അപഹരിക്കണമെന്നാണ്. അതിൽ അനീതിയോ അധാർമ്മികതയോ അയാൾ കാണുന്നില്ല. കാതറീൻ മേയോ എന്ന വംശവെറി പിടിച്ച അമേരിക്കൻ ചരിത്രകാരി ഇന്ത്യയെ അടിമുടി പരിഹസിച്ച് ‘മദർ ഇന്ത്യ’ എന്ന വിഷലിപ്തമായ ഗ്രന്ഥം 1927ൽ പ്രസിദ്ധപ്പെടുത്തി. അതെക്കുറിച്ച് ‘ഓട പരിശോധിച്ചവരുടെ റിപ്പോർട്ട്’ എന്ന് ഗാന്ധിജി പ്രതികരിച്ചു. മേയോയുടെ ദുഷിച്ച ചിന്തയാണ് അവരുടെ ആക്ഷേപകരമായ വ്യക്തിത്വം രൂപപ്പെടുത്തുകയും, ഈ കുത്സിതകൃതിയുടെ രചനയിലേക്ക് അവരെ നയിക്കുകയും ചെയ്തത്.
കുട്ടികളെ നോക്കുന്നതിനൊപ്പം ഒരു കരിയർ കൂടി മുന്നോട്ട് കൊണ്ടുപോകുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇറുകിയ ജോലിസമയവുംസാമ്പത്തികഞെരുക്കവും മാനസികസമ്മർദ്ദവും കൂടിയുണ്ടെങ്കിൽ ഇത്തരം അമ്മമാരുടെ ജീവിതം തീർത്തും ദുസ്സഹമായിത്തീരും. തൊഴിലിടത്തിൽ നിന്ന് അവർക്ക് ആവശ്യത്തിന് പിന്തുണ കിട്ടുന്നില്ലെങ്കിൽ,
ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനത്തെ കുറിച്ചുള്ള ചൂടുള്ള ചര്‍ച്ചകളാണ് ഇപ്പോൾ നമ്മുടെ നാട്ടില്‍. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ സ്വാമിയും എല്‍ ആന്‍ഡ് ടി ചെയര്മാന് എസ്.എന്‍. സുബ്രഹ്മണ്യവും അടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. ഈ വിഷയത്തില്‍ ഇന്ത്യക്കാരനായ ഒരു
ജീവനക്കാര്‍ ആഴ്ചയില്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യണം എന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നാട്ടില്‍. ജീവനക്കാര്‍ കുറഞ്ഞത് 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എൻ.ആർ.നാരായണ മൂര്‍ത്തി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഞായറാഴ്ചകളിൽ ഭാര്യയെയും നോക്കിയിരിക്കാതെ ഓഫിസിലെത്തി ജോലി
കോവിഡിന് ശേഷം റിമോട്ട് വർക്ക്, വർക്ക് ഫ്രം ഹോം സംസ്കാരം കൂടിയതോടെ വ്യക്തി ജീവിതവും ജോലിയും തമ്മില്‍ തരം തിരിക്കാനാകാത്ത വിധം ചേർന്നുകിടക്കുകയാണ്. ജോലി സമയത്തിന് ശേഷം ജോലി സംബന്ധമായി തൊഴിലുടമയുടെയോ തൊഴില്‍ മേധാവികളുടെയോ ഫോണ്‍കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും പ്രതികരിക്കാന്‍ നിർബന്ധിതരാകുന്ന
∙ഒക്ടോബർ 10 – ലോക മാനസികാരോഗ്യദിനം ഈ വർഷത്തെ പ്രമേയം ‘തൊഴിലിടങ്ങളിലെ മാനസികാരോഗ്യം’ ലോക ആരോഗ്യ സംഘടനയുടെ (World Health Day - W.H.O) ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം (World Mental Health Day) ആയി ആചരിക്കുകയാണ്. ഓരോ വർഷത്തെയും ദിനാചരണത്തിന് ഓരോ പ്രമേയം ഉണ്ടാകാറുണ്ട്. ഈ
ഇന്ന് ലോക മാനസികാരോഗ്യ ദിനം.തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നുള്ളതാണ് ഇന്നത്തെ ദിനത്തിൻറെ ആപ്തവാക്യം. തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദത്തെ ലോക ആരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്- തങ്ങളുടെ അറിവിനും കഴിവിനും അപ്പുറമുള്ള തൊഴിൽപരമായ ആവശ്യകതകളോട് തൊഴിലാളിക്ക്
ലോകമെമ്പാടും ഒക്ടോബർ 10 എന്നത് മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ജോലിസ്ഥലത്തെ മാനസികാരോഗ്യം” എന്നതാണ്. ഈ അടുത്ത നാളുകളിലായി ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ആളുകളുടെ ജീവനെടുക്കുന്ന അവസ്ഥവരെ ഉണ്ടാക്കുന്നു എന്ന് നാം
തൊഴിലുമായി ബന്ധപ്പെട്ടു സമ്മർദങ്ങൾ സ്വാഭാവികം. എന്നാൽ ഒരു പരിധി കഴിയുമ്പോൾ അതു ‘ബേൺ ഔട്ട്’ (മലയാളമാക്കിയാൽ ‘എരിഞ്ഞടങ്ങൽ’) ആയി മാറുന്നു. ദീർഘകാലത്തെ സമ്മർദം കാരണം ഒരാൾക്കു മാനസികവും ശാരീരികവും വൈകാരികവുമായി അനുഭവപ്പെടുന്ന തളർച്ചയാണു ‘ബേൺ ഔട്ട്’. പല കാരണങ്ങൾ കൊണ്ടു ‘ബേൺ ഔട്ട്’ ഉണ്ടാകാം. പ്രധാനമായി 3
വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് അടുത്ത വര്‍ഷം ജനുവരി രണ്ട് മുതല്‍ ജീവനക്കാരെല്ലാം ആഴ്ചയില്‍ അഞ്ച് ദിവസം ഓഫിസിലെത്തി ജോലി ചെയ്യേണ്ടി വരുമെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസ്സി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കമ്പനിയിലെ 73 ശതമാനം പേരും ജോലി രാജി വയ്ക്കാനൊരുങ്ങുന്നതായി ബ്ലൈന്‍ഡ് എന്ന ജോബ് റിവ്യൂ സൈറ്റ്
Results 1-10 of 41
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.