Activate your premium subscription today
Friday, Apr 18, 2025
ഒരു ദിവസം മുഴുവനിരുന്നാലും എഴുതിത്തീർക്കാൻ കഴിയാത്ത ഹോംവർക്ക്, ചെയ്താലും ചെയ്താലും തീരാത്ത ഓഫിസ് ജോലി, എത്ര ശ്രമിച്ചിട്ടും പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ പറ്റുന്നില്ലെന്ന പരാതിയുമായി അധ്യാപകർ, എത്ര നന്നായി കാര്യങ്ങൾ ചെയ്തിട്ടും ഓഫിസിലും വീട്ടിലും ഉള്ളവരാരും തന്നെ മനസ്സിലാക്കുന്നില്ലല്ലോയെന്ന്
വേനലിനെ ഉത്സാഹം കൊണ്ടു തോൽപിച്ച്, അവധി ആവോളം ആഘോഷിച്ച്, കഥകളുടെ കെട്ടഴിക്കാൻ വെമ്പുന്ന മനസ്സോടെ സ്കൂളിലേക്ക് തിരിച്ചെത്തുകയാണ് കുട്ടിക്കൂട്ടം. അവധിക്കാലത്തിന്റെ ആലസ്യം ബാക്കി വച്ച അനുസരണക്കേടും ചില്ലറ കുറുമ്പകളുമായി കുട്ടിക്കൂട്ടം സ്കൂളിലേക്കു മടങ്ങുമ്പോൾ അച്ഛനമ്മമാരുടെ ആധി, വിവിധ പ്രായത്തിലുള്ള
ഈ ഭൂമിയിലെ ഏറ്റവും പവിത്രമായ, സുരക്ഷിതമായ ഒരു സ്ഥലത്തുവച്ചാണ് ആ പെൺകുട്ടി അരുതാക്കാഴ്ചകൾക്കു സാക്ഷിയായത്. ക്ലാസ് മുറിയിലെ മുൻനിര ബെഞ്ചിലിരുന്നാണ് അവൾ സ്വന്തം അധ്യാപകന്റെ പ്രാണൻ ഒരുപറ്റമാളുകൾ ചേർന്ന് കവർന്നെടുക്കുന്നതു കണ്ടു നടുങ്ങിയത്. നീണ്ട 23 വർഷം ആ ദുരന്തം ഉളളിൽപ്പേറി നടന്ന്, ഒടുവിൽ നിസ്സഹായയായി
ഒരിക്കൽ മാനസിക പ്രശ്നങ്ങൾ വന്നിട്ടുണ്ടെങ്കിൽ അവർക്ക് വീണ്ടും വരാനുള്ള സാധ്യതയുടെ കാരണം തേടി ലോകമെമ്പാടും ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. അതിൽ ഒരു പഠനത്തിൽ എക്സ്പ്രസ്ഡ് ഇമോഷൻസിനെക്കുറിച്ച് പറയുന്നുണ്ട്. അതിൽ മൂന്നു കാര്യങ്ങളാണ് രോഗം ആവർത്തിച്ചു വരാനുള്ള കാരണങ്ങളായി പറയുന്നത്.
ബോസിന്റെ ചീത്തകേട്ടതിന്റെ ഹാങ്ഓവർ തീർക്കാൻ രണ്ടു ചൂടു പൊറോട്ടയും ബീഫും കഴിച്ചതും വിവാഹവാർഷിക ദിനം മറന്നതിനു പരിഭവിച്ച ഭാര്യയെ സോപ്പിടാൻ ഫാമിലി പാക്ക് ഐസ്ക്രീമുമായി വീട്ടിലേക്കോടിയതും ആർത്തവത്തിനു മുന്നോടിയായുള്ള മൂഡ്മാറ്റത്തെ നേരിടാൻ ഡാർക്ക് ചോക്ലേറ്റ് വാങ്ങി സ്റ്റോക്ക് ചെയ്യുന്നതുമൊക്കെ നമ്മൾ
ക്രൂരമായ വാക്കുകളും പ്രവൃത്തികളും കൊണ്ടു മനസ്സിനു മുറിവേൽപിക്കാൻ മടിക്കാത്ത ആളുകൾ പുറത്തുണ്ട് എന്ന തിരിച്ചറിവോടെ വേണം സമൂഹത്തിലേക്കിറങ്ങാൻ. ശരിയായ കാഴ്ചപ്പാടുണ്ടാക്കിയെടുത്താൽ ഇച്ഛാഭംഗം, നിരാശ, എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ സംഭവിച്ചു എന്നിങ്ങനെയുള്ള ചിന്തകളിൽനിന്നു പുറത്തു കടക്കാം.
മദ്യപിച്ച് ലക്കുകെട്ടവരെപ്പോലെയാകും ചിലപ്പോൾ അവളുടെ പെരുമാറ്റം. വാക്കുകൾ കൊണ്ട് വല്ലാതെ ഹൃദയം കൊത്തിപ്പറിച്ചു കളയും. നല്ല മൂഡിലിരിക്കുമ്പോൾ അതിനെപ്പറ്റി ചോദിച്ചാൽ എനിക്കൊന്നും ഓർമയില്ല എന്ന് സാ മട്ടിലങ്ങു പറയും. പാവം പിടിച്ചുള്ള ഇരിപ്പു കാണുമ്പോൾ എടുത്തു കിണറ്റിലിടാൻ തോന്നും. – പങ്കാളിയെക്കുറിച്ച്
വീടു പൂട്ടിയിറങ്ങിക്കഴിഞ്ഞ് പൂട്ടു ശരിക്കു വീണോ, ഗ്യാസ് ഓഫ് ചെയ്തിരുന്നോ, മോട്ടർ നിർത്തിയിരുന്നോ എന്നൊക്കെ വീണ്ടും ചെന്നു നോക്കുന്ന ഒരു മെനക്കേടു ശീലം നമ്മിൽ പലർക്കുമുണ്ടാവും. പൂട്ടിയെന്നുറപ്പിച്ചാലും ഒരു സംശയം. ഇതൊക്കെ സാധാരണയല്ലേ, എല്ലാവർക്കുമുള്ളതല്ലേ എന്നു നമ്മളതിനെ നിസ്സാരവുമാക്കും. ഈ രണ്ട് അവസ്ഥകളും തമ്മിൽ എന്താണു ബന്ധമെന്നു ചോദിച്ചാൽ, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (ഒസിഡി) എന്ന മനോനിലയുടെ രണ്ടു തലങ്ങളാണ് ഇവയെന്നു പറയാം.
കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുന്നത് സ്വപ്നത്തിൽ ദൈവത്തെ കണ്ടിട്ടാണെന്നും ഞെട്ടിയുണരുന്നത് ദുഷ്ടാത്മാക്കൾ അവരെ ഭയപ്പെടുത്തിയിട്ടാണെന്നുമൊക്കെ പറയാറുണ്ട് പഴയ തലമുറക്കാർ. സത്യത്തിൽ നവജാത ശിശുക്കൾ സ്വപ്നം കാണാറുണ്ടോ? കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളെ മനഃശാസ്ത്രം നിർവചിക്കുന്നതെങ്ങനെയാണെന്ന് വിശദീകരിക്കുകയാണ്
മാനസികാരോഗ്യ ചികിൽസയിൽ പുസ്തകങ്ങൾക്ക് എന്താണു കാര്യം? കാര്യമുണ്ടെന്ന് പറയുന്നു പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ. മാനസികാരോഗ്യ ചികിൽസയുടെ ഭാഗമായി വായിക്കാൻ പുസ്തകങ്ങൾ റഫർ ചെയ്യുന്ന തെറപ്പിയുടെ പേര് ബിബ്ലിയോ തെറപ്പിയെന്നാണ്. പക്ഷേ ആ പുസ്തകങ്ങൾ തനിയെ വായിച്ചു തുടങ്ങുന്നതിന് മുൻപ് മനസ്സിൽ ഇത്തരം ഈ നെഗറ്റീവ് ചിന്തകൾ എന്തുകൊണ്ടുണ്ടായി എന്ന് കണ്ടെത്തും. എന്നിട്ട് അതു പരിഹരിക്കാൻ
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.