Activate your premium subscription today
Friday, Apr 18, 2025
ശ്വാസകോശത്തെ പ്രധാനമായി ബാധിക്കുന്ന ബാക്ടീരിയല്‍ അണുബാധയാണ് ക്ഷയരോഗം അഥവാ ട്യൂബര്‍കുലോസിസ് . എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവയവങ്ങള്‍ക്കും ടിബി വരാവുന്നതാണ്. ശ്വാസകോശത്തില്‍ ക്ഷയരോഗം ബാധിച്ചിരിക്കുന്ന രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വായുവിലേക്ക് എത്തുന്ന
ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ക്ഷയം. എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ക്ഷയരോഗം നിവാരണത്തിന്റെ ആവശ്യകതയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. ആധുനിക ചികിത്സാ രീതികളില്‍ പുരോഗതി ഉണ്ടായിട്ടും, ക്ഷയരോഗം ആഗോള ആരോഗ്യ ഭീഷണിയായി തുടരുന്നു, പ്രതിവര്‍ഷം
മാർച്ച് 24 ലോക ക്ഷയരോഗദിനമായി ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ വർഷം തോറും ആചരിക്കുന്നു. ഇന്ത്യയുൾപ്പെടെ മിക്ക വിക സ്വര രാജ്യങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമാണ് ക്ഷയം. രോഗകാരണമാകുന്ന അണുവിനെ നൂറ്റി നാല്പതിലേറെ വർഷങ്ങൾക്കു മുമ്പ് തന്നെ കണ്ടെത്താനായിട്ടും, ഫലപ്രദമായ മരുന്നുകൾ അര
അബുദാബി ∙ ക്ഷയരോഗ നിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും.
ഷില്ലോങ് ∙ ക്ഷയരോഗ നിർമാർജനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി മേഘാലയ സർക്കാരിന്റെ മാതൃകാപരമായ ഇടപെടൽ. സംസ്ഥാനത്തെ എല്ലാ ക്ഷയരോഗികളെയും സർക്കാർ ദത്തെടുത്തുള്ള സമഗ്രമായ ശ്രദ്ധയും കരുതലുമാണ് ഉറപ്പാക്കുന്നത്. 4500 ക്ഷയരോഗികളുടെ സംരക്ഷണമാണ് ഏറ്റെടുത്തത്. പോഷകാഹാര കിറ്റ്, ചികിത്സ ഉൾപ്പെടെ എല്ലാക്കാര്യങ്ങളും സർക്കാർ നോക്കും.വ്യക്തികൾക്കും സംഘടനകൾക്കും രോഗികളെ ദത്തെടുക്കാൻ പ്രോത്സാഹനം നൽകുന്ന ‘നി–ക്ഷയ് മിത്ര’ പദ്ധതി 2022 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു.
കോഴിക്കോട്∙ ജില്ലാതല ക്ഷയരോഗ നിർമാർജനത്തിന്റെ ഭാഗമായി നടത്തിയ 100 ദിന ക്യാംപെയ്നിൽ ജില്ലയിൽ ഇതുവരെ 2,27,091 പേരിൽ ക്ഷയരോഗ പരിശോധന നടത്തി. ഇവരിൽ 619 പേർക്ക് രോഗബാധ കണ്ടെത്തി.ക്ഷയരോഗ നിർമാർജനം, എയ്ഡ്സ് രോഗപ്രതിരോധം എന്നിവയുടെ ജില്ലാതല അവലോകന യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. കേന്ദ്ര ആരോഗ്യ
ആലപ്പുഴ ∙ ജില്ലയിൽ ക്ഷയരോഗികൾ ഏറ്റവും കൂടുതലുള്ളത് ആലപ്പുഴ നഗരസഭയിൽ. കഴിഞ്ഞ വർഷവും ഇതായിരുന്നു സ്ഥിതി. ക്ഷയരോഗ നിയന്ത്രണത്തിനായുള്ള 100 ദിന കർമപരിപാടിയിൽ 2 മാസത്തെ സർവേ പൂർത്തിയായപ്പോൾ തന്നെ ജില്ലയിൽ 156 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യജ്ഞം മാർച്ച് 17 വരെ തുടരും. സംസ്ഥാനത്തു ക്ഷയരോഗം കാരണമുള്ള
മസ്കത്ത് ∙ ഒമാനിൽ റസിഡൻസി പെർമിറ്റിനു (വീസ) ക്ഷയരോഗ (ടിബി) പരിശോധന നിർബന്ധമാക്കി.
സംസ്ഥാനത്തു 2023ൽ ക്ഷയരോഗം ബാധിച്ചു മരിച്ചത് 1070 പേരാണ്. റിപ്പോർട്ട് ചെയ്യാത്തവ കൂടി കണക്കിലെടുത്താൽ ഇത് 2000 കടക്കും. 2023ൽ ക്ഷയരോഗം ബാധിച്ചത് 21,617 പേർക്കാണ്. 2024 ജൂൺ വരെ 10,121 പേർക്കു ക്ഷയരോഗം ബാധിച്ചു. 2009 മുതൽ 2017 വരെയുള്ള കണക്കുകൾ നോക്കിയാൽ പ്രതിവർഷം ശരാശരി 1500 പേർ ക്ഷയരോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. രാജ്യത്തു ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണു കേരളം. താഴേത്തട്ടിലുള്ള ആരോഗ്യ ബോധവൽക്കരണവും സജീവമാണ്. എന്നിട്ടും സംസ്ഥാനത്തു ക്ഷയരോഗ മരണനിരക്കു കുറയാത്തത് ആശങ്കയുണ്ടാക്കുന്നു. ജീവിതശൈലിയിലെ മാറ്റവും വർധിച്ച പ്രമേഹവും ക്ഷയരോഗ പ്രതിരോധത്തിൽ കേരളത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണ്. രാജ്യത്തു പ്രമേഹത്തിന്റെ തലസ്ഥാനമാണു കേരളം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 20% ആളുകൾ പ്രമേഹ ബാധിതരാണെന്നാണു റിപ്പോർട്ട്. ഇതിനൊപ്പം ആശങ്കയോടെ കാണേണ്ട മറ്റൊരു കണക്കുമുണ്ട്. സംസ്ഥാനത്തെ ക്ഷയരോഗ ബാധിതരിൽ 44% പേർ പ്രമേഹ ബാധിതരാണ്. ഇതിനൊരു മറുവശം കൂടിയുണ്ട്.
തിരുവനന്തപുരം ∙ സംസ്ഥാനത്തു ക്ഷയരോഗം ബാധിച്ചവരുടെയും അതുമൂലം മരിക്കുന്നവരുടെയും നിരക്ക് മാറ്റമില്ലാതെ തുടരുന്നതിൽ ആശങ്ക. കഴിഞ്ഞ വർഷം 1070 പേർ പേർ ക്ഷയരോഗം മൂലം മരിച്ചെന്നാണു കണക്ക്. റിപ്പോർട്ട് ചെയ്യാത്തവ കൂടി പരിഗണിച്ചാൽ മരണനിരക്ക് 2000 കടന്നേക്കാം. കഴിഞ്ഞ വർഷം 21,042 പേർക്കു രോഗം ബാധിച്ചിരുന്നു. ഈ വർഷം ജൂൺ വരെ 10,121 പേർക്കാണു രോഗബാധ. മരണനിരക്കിന്റെ കണക്കായിട്ടില്ല.
Results 1-10 of 47
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.