Activate your premium subscription today
Tuesday, Apr 8, 2025
കാലിത്തൊഴുത്ത് പണിയാൻ വേണ്ടി കുഴിയെടുക്കുമ്പോഴാണ്, സാമാന്യം വലിപ്പമുള്ള, കൊത്തുപണികളുള്ള ഒരു കരിങ്കൽത്തൂൺ അടയ്ക്കാരപ്പന്തലിന്റെ കിഴക്കേമൂലയിൽനിന്നു കിട്ടുന്നത്. എല്ലാവരും പണിനിർത്തിവെച്ച് കല്ലുകാണാൻ തിരക്കുകൂട്ടി. "കാണാൻ മാത്രം ഒന്നില്ല്യടോ." ഞാനാ കല്ല് കാലുകൊണ്ട് തട്ടിമറിച്ചിട്ടു.
എഴുത്തിന്റെ തഴക്കവും പഴക്കവുമുള്ള ജീവിതപരിസരങ്ങളിൽ നിന്നല്ല ഈ യുവ എഴുത്തുകാർ വരുന്നത്. കഠിന ജീവിതാനുഭവപാതകളിൽ വച്ച് എഴുത്ത് എന്ന ഏകാശ്വാസത്തിലേക്ക് തിരിഞ്ഞവരാണവർ. അതിനവരെ വലിയൊരളവിൽ സഹായിച്ചത് ആഴത്തിലുള്ള വായനയാണ്. ഇവരിൽ നിരൂപണമെഴുതുന്നവരുണ്ട്, കഥകളും നോവലുകളും കവിതകളും എഴുതുന്നവരുണ്ട്, ജനപ്രിയ
നമുക്കു ചുറ്റുമുള്ള ജീവിതം ഒരു സൂക്ഷ്മദർശനിയിലെന്നവണ്ണം അനുഭവവേദ്യമാക്കും അനിൽ ദേവസ്സിയുടെ കഥകൾ. ആ വാക്കുകളിലെ നേരിന്റെ ചൂട് പൊള്ളിക്കും. ഇതെന്റെ ജീവിതം തന്നെയാണല്ലോ, ഇതെന്റെ സഹജീവിയുടെ കണ്ണീരോ ചിരിയോ ആണല്ലോ എന്നൊരു നിമിഷം ഓർമിപ്പിക്കും. പണമില്ലാതെ ഉപരിപഠനം മുടങ്ങിയ കാര്യം വീട്ടിലറിയാതിരിക്കാൻ
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.