Activate your premium subscription today
Wednesday, Apr 9, 2025
എൺപതുകളുടെ അവസാനത്തിലാണ് പാലക്കാട്ടെ മീനാക്ഷി സുന്ദരം കൂൺ കൃഷിയിലേക്ക് ഇറങ്ങുന്നത്. ചെറിയ രീതിയിൽ തൂടങ്ങിയ കൂൺ സംരംഭം ഇന്ന് മൂന്നു സംസ്ഥാനങ്ങളിലെ കർഷകർ തേടിയെത്തുന്ന മെഡോ മഷ്റൂം ആയി വളർന്നിരിക്കുന്നു. ആദ്യകാലത്ത് കൂൺ ഉൽപാദനമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നതെങ്കിൽ ഇടക്കാലത്ത് പൂർണമായും
കേരളത്തിൽ ഷവർമ കഴിച്ചു മരിക്കുന്ന സംഭവം ആവർത്തിക്കപ്പെടുന്നു. അത്യന്തം ദുഃഖകരമായ ഇത്തരം ദുരന്തങ്ങൾ കേരളത്തിന് അപമാനമാണ്. ഇപ്പോൾ നടക്കുന്ന പരിശോധന കേവലം ചടങ്ങിലൊതുങ്ങരുത്. നിരന്തരമായ സംവിധാനം വേണം. സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന മലയാളി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആത്മപരിശോധന നടത്തണം. ഗുണനിലവാരം
‘‘സ്വന്തം പാടത്തിന്റെ വരമ്പത്തു കൂടി കൃഷി ആസ്വദിച്ചു നടക്കണം, മികച്ച കർഷകനാകണം’’ – അതൊരു സ്വപ്നമായി, അതിലേറെ വാശിയായി ജോബിയുടെ മനസ്സിൽ കുടിയേറിയിട്ട് വർഷങ്ങളായി. വിദ്യാർഥിയായിരുന്ന കാലത്ത് പാട്ടക്കൃഷിക്ക് പാടം കിട്ടാതെ വിഷമിക്കുന്ന പിതാവിനെ കണ്ടപ്പോൾ മുതൽ സ്വന്തമായി ഒരു പാടമെന്ന ചിന്ത ജോബിയുടെ
‘‘സങ്കരയിനം പശുക്കളും ഹൈബ്രിഡ് വിത്തുകളും മാത്രം മതിയോ ഈ ലോകത്ത്? ഉൽപാദനം കുറവാണ് എന്നതിനാൽ നിഷ്കരുണം തള്ളിക്കളയേണ്ടവയാണോ നാടൻപശുക്കളും പാരമ്പര്യവിത്തുകളുമൊക്കെ? ’’ തന്നെ കണ്ടമാത്രയിൽ വിശാലമായ പുൽമേടിന്റെ അങ്ങേയറ്റത്തുനിന്നു കുതിച്ചെത്തിയ ഗിർ പശുക്കളെ അരുമയോടെ തഴുകിക്കൊണ്ട് ജീജികുമാർ
സ്വർഗത്തിന്റെ ഒരറ്റത്ത് ഉട്ടോപ്യയിലാണ് ആർക്കിടെക്റ്റ് എൽദോ പച്ചിലക്കാടന്റെയും കോളജ് അധ്യാപിക ബിൻസിയുടെയും താമസം. സമുദ്രനിരപ്പിൽനിന്ന് 4000 അടി ഉയരെ മലനിരകൾക്കു മീതേ സ്വർഗം മേട്ടിൽ. നാലു ചുറ്റും പശ്ചിമഘട്ടത്തിന്റെ മനോഹര കാഴ്ചകൾ. അങ്ങകലെ ചൊക്രമുടിയും കൊളുക്കുമലയും മീശപ്പുലിമലയുമൊക്കെ കാണാം.
മനുഷ്യജീവിതവും മലയോരഗ്രാമവും ഒരുപോലെയാണ്. കുത്തനെയുള്ള കയറ്റങ്ങൾ, കുത്തിറക്കങ്ങൾ, ഓർക്കാപ്പുറത്തുള്ള തിരിവുകൾ, ഒന്നുകൂടി നോക്കാൻ ഉൾഭയം തോന്നുന്ന ആഴക്കാഴ്ചകൾ, എത്ര കണ്ടാലും മതിവരാത്ത മലഞ്ചെരിവുകൾ. തിരിഞ്ഞു നോക്കുമ്പോൾ കുത്തനെയുള്ള കയറ്റങ്ങളും കുത്തിറക്കങ്ങളും പലതുണ്ട് ജീവിതത്തിലെന്ന് വെള്ളിയാമറ്റം
‘‘എനിക്ക് ഒരു ഡെയറി ഫാം തുടങ്ങണം. അതുകൊണ്ടു ജീവിച്ചോളാം’’ എന്ന് കോളജ് വിദ്യാർഥിയായ രഞ്ജിത് തന്റെ മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ കുടുംബമാകെ ഞെട്ടി. കേട്ടറിഞ്ഞ സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ ഞെട്ടി. കാലങ്ങള്‍ കടന്നുപോകെ സ്വന്തം ജീവിതവും അധ്വാനവും സംരംഭവുംകൊണ്ട് അവരെയൊക്കെ വീണ്ടും വീണ്ടും
ഭാഗം 1:ഈ രീതിയിൽ പോയാൽ ക്ഷീരമേഖല വളരില്ല; സാധ്യതകൾ കണ്ടെത്തണം, വളരണം; കാർഷിക മേഖലകളിലെ സാധ്യതകൾ ഇവയാണ് ഭാഗം 2 കേരളത്തിൽ പാലിന്റെ വിലവർധനയുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ തുടരുന്നു! 96 ശതമാനത്തോളം സങ്കരയിനം പശുക്കളുള്ള കേരളത്തിൽ ഉൽപാദനച്ചെലവ് കൂടുതലാണ്. തീറ്റയ്ക്കാവശ്യമായ ചേരുവകൾ അയൽ
ഭാഗം– 1 രാജ്യത്ത് സേവന മേഖല കൂടുതൽ വളർച്ച കൈവരിക്കുമ്പോൾ പ്രാഥമിക മേഖലയായ കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് മേഖലകളിൽ കൂടുതൽ വളർച്ച കൈവരിക്കേണ്ടതുണ്ട്. കൃഷി അഗ്രി ബിസിനസ്സിലേക്കു മാറുന്ന പ്രവണത സേവനമേഖലയിലുള്ള വളർച്ചലക്ഷ്യമിട്ടാണ്. രാജ്യത്തു കൃഷി ഒരു ശതമാനം വളർച്ച കൈവരിക്കണമെങ്കിൽ മൃഗസംരക്ഷണ,
ക്ഷീരമേഖലയിലെ മികവിന് സഹകരണകൂട്ടായ്മകള്ക്ക് ദേശീയ തലത്തില്‍ നല്കുന്ന പരമോന്നത പുരസ്കാരമായ ഗോപാൽരത്ന പുരസ്കാരം ആദ്യമായി കേരളത്തില്‍ എത്തിച്ച ക്ഷീരസഹകരണ സംഘമാണ് വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് എടവക ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണസംഘം. 2021ലാണ് ലക്ഷക്കണക്കിനു
Results 1-10 of 1051
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.