Activate your premium subscription today
Tuesday, Apr 8, 2025
പെരുമ്പടപ്പ് ∙ വേനൽ മഴയെ തുടർന്ന് നൂണക്കടവ് പാടശേഖരത്തിൽ കൊയ്ത്തിനു പാകമായ നെല്ല് വീണു. പാടശേഖരത്തിൽ പലയിടങ്ങളിലായി 30 ഏക്കറിലധികം ഭാഗത്ത് നെല്ല് വീണിട്ടുണ്ടെന്നാണ് പറയുന്നത്. പാടത്ത് വെള്ളം നിൽക്കുന്നതിനാൽ കൊയ്ത്തും വൈകുകയാണ്. 3 ദിവസമായി രാത്രി കനത്ത മഴ പെയ്യുന്നുണ്ട്. ഇതോടൊപ്പം കാറ്റും ഉള്ളതാണ്
എടത്വ∙ സംഭരിച്ച നെല്ല് തിരികെ റോഡിൽ തള്ളി കർഷകരോടു ക്രൂരത കാട്ടി മില്ലുകാർ. പിന്നീട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഇടപെടലിൽ ഇടനിലക്കാരൻ തന്നെ മറ്റൊരു ലോറി അയച്ച് ഇന്നലെ വൈകിട്ട് നെല്ല് ഏറ്റെടുത്തു. ഇതിനായി കർഷകർ അധികമായി ചെലവാക്കേണ്ടി വന്നത് ആയിരക്കണക്കിന് രൂപ. നീലംപേരൂർ കൃഷിഭവൻ പരിധിയിൽ വരുന്ന 52
പെരുമ്പടപ്പ് ∙ വേനൽമഴയിൽ പൊന്നാനി കോളിൽ കൊയ്യാറായ നെല്ലു വീഴുന്നു. കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ പെയ്യുന്നുണ്ടെങ്കിലും തുടർച്ചയായി പെയ്ത മഴയിലാണ് കോൾ മേഖലയിലെ തെക്കൻ മേഖലയിൽ കൊയ്തെടുക്കാറായ നെല്ലുകൾ വീണുതുടങ്ങിയത്. നേരത്തെ കൃഷി ഇറക്കിയ പാടശേഖരങ്ങളിലെ നെല്ലാണ് പാടശേഖരങ്ങളിൽ വെള്ളക്കെട്ടിൽ
എടത്വ∙ സപ്ലൈകോ നെല്ലു സംഭരണം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് കർഷകരിൽ നിന്ന് ഇത്രയേറെ നെല്ല് കിഴിവിന്റെ പേരിൽ (അധിക നെല്ല്) കൊള്ളയടിച്ചതെന്ന് ആക്ഷേപം. ഏറ്റവും നല്ല നെല്ലു കൊടുത്ത പാടശേഖരത്തിലടക്കം ഇക്കുറി കിഴിവ് വാങ്ങിയാണ് സംഭരിച്ചത്. ക്വിന്റലിന് 2 കിലോഗ്രാം മുതൽ 10 കിലോഗ്രാം നെല്ലു വരെ കിഴിവ്
കുമരകം ∙ നെല്ലുസംഭരണത്തിനു മില്ലുകാർക്കു വേണ്ടി ഇടനിലക്കാരായി വരുന്നവരാണ് തങ്ങളെ ചൂഷണം ചെയ്യുന്നതെന്നു കർഷകർ. മില്ലുകാർ ഓരോ പ്രദേശത്തും ഇടനിലക്കാരെ വച്ചാണു നെല്ല് സംഭരണം നടത്തുന്നത്. നെല്ലിന്റെ ഗുണനിലവാരം പരിശോധന, കിഴിവ് എത്രയെന്നു നിശ്ചയിക്കുക, കൈപ്പറ്റ് രസീത് നൽകൽ, സംഭരിക്കുന്ന നെല്ല് എങ്ങനെ
പന്തളം ∙ കരിങ്ങാലിപ്പാടശേഖരത്തിന്റെ ഭാഗമായ മൂന്നുകുറ്റിയിൽ നെൽക്കൃഷി വിളവെടുപ്പിന് പാകമായപ്പോൾ വേനൽ മഴ കാരണം രൂപപ്പെട്ട വെള്ളക്കെട്ട് കർഷകർക്ക് ആശങ്കയായി. പാടത്ത് വെള്ളം കെട്ടിനിന്നാൽ ശക്തമായ മഴയോ കാറ്റോ ഉണ്ടായാൽ നെൽച്ചെടികൾ നിലംപൊത്താനുള്ള സാധ്യതയാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്. നിലവിൽ പാടത്ത്
മാന്നാർ ∙ കൊയ്തു തുടങ്ങിയ ചെന്നിത്തല 9 ാം ബ്ലോക്ക്വെട്ടത്തേരി പാടശേഖരത്തിൽ മൂന്നാം നാളായ ഇന്നലെ മുതൽ നെല്ലെടുത്തു തുടങ്ങി. വൈകിട്ടു പെയ്ത മഴ ആശങ്കയുണ്ടാക്കി. കർഷകർക്കു കിഴിവ് കൊടുക്കേണ്ടി വന്നില്ല. വെട്ടത്തേരി പാടശേഖരത്തിൽ കഴിഞ്ഞ 31നാണ് കൊയ്തു തുടങ്ങിയത്. അന്നു മുതലുള്ള നെല്ലു കർഷകർ സുരക്ഷിതമായി
പുന്നയൂർക്കുളം ∙ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ കോൾപാടത്തെ നെൽ കർഷകർ ആശങ്കയിൽ. സീസണിൽ ആദ്യം കൊയ്ത്ത് തുടങ്ങിയ ഉപ്പുങ്ങൽ വടക്കേ പടവിൽ പകുതി ഭാഗം കൊയ്ത്ത് കഴിഞ്ഞെങ്കിലും ബാക്കി കൊയ്യാത്തത് ആശങ്കയായി.പാടത്ത് വെള്ളം കെട്ടിയതിനാൽ കൊയ്ത്ത് യന്ത്രങ്ങൾ താഴുന്നതാണ് പ്രശ്നം. ഇന്നലെ രണ്ടിടത്ത് യന്ത്രം
കുട്ടനാട് ∙ 10 മണിക്കൂർ നീണ്ട കർഷകരുടെ സമരം ഫലം കണ്ടു; വിളവെടുത്തു ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭരണം നടക്കാതിരുന്ന 5 പാടശേഖരങ്ങളിലെ നെല്ലെടുക്കാൻ തീരുമാനമായി. നീലംപേരൂർ കൃഷിഭവൻ പരിധിയിലെ എച്ച് ബ്ലോക്ക് (പഴയപതിനാലായിരം) കായൽ, കാവാലം കൃഷിഭവൻ പരിധിയിലെ മണിയങ്കരി, രാമങ്കരി കൃഷിഭവൻ പരിധിയിലെ പെരുമാനിക്കരി,
ആലപ്പുഴ∙ പൊള്ളുന്ന വെയിലിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി 77ാം വയസ്സിലും നെല്ലുണക്കുകയാണു കർഷകയായ ജാനമ്മ ഗംഗാധരൻ. തൈപ്പറമ്പ് വടക്കു ഭാഗത്ത് എട്ടു പറ കണ്ടം പാട്ടത്തിനെടുത്താണ് ജാനമ്മയും മകനും കൃഷിയിറക്കിയത്.ഒരാഴ്ച മുൻപ് കൊയ്തുകൂട്ടി. എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഴയിൽ എല്ലാം തകിടം മറിഞ്ഞു, നെല്ലിനു
Results 1-10 of 1003
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.