Activate your premium subscription today
Friday, Apr 18, 2025
∙വെയിലത്ത് കുട്ടികളെ പുറത്തേക്കുവിടരുത് ∙ കുട്ടികൾക്കുള്ള സൺസ്ക്രീം ഉപയോഗിക്കാം ∙ വെള്ളം, സൂപ്പ്, ഇളനീർ, വീട്ടിൽ തയാറാക്കിയ ജ്യൂസ്, സംഭാരം, കഞ്ഞിവെള്ളം എന്നിവ കൊടുക്കാം ∙ അയഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കാം ∙ നനഞ്ഞ ഡയപ്പർ ഏറെനേരം ഉപയോഗിക്കരുത്. ഇടയ്ക്കിടെ മാറ്റണം. കോട്ടൺ തുണി ഉപയോഗിക്കുന്നതാണു നല്ലത്.
വാക്കിങ് ന്യുമോണിയ ആണ് മാതാപിതാക്കളുടെ നിലവിലെ ആശങ്ക. ഭയപ്പെടാനുണ്ടോ, സാധാരണ രോഗം തന്നെയാണോ, ചികിത്സിച്ചാൽ മാറുമോ തുടങ്ങിയ പല സംശയങ്ങളും ഇവരെ അലട്ടുന്നു. രോഗത്തിന്റെ പേര് കേട്ടയുടൻ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്താണ് ന്യുമോണിയ എന്നാണ് ആദ്യം അറിയേണ്ടത്. അണുജീവികൾ മൂലം ശ്വാസകോശ കലകൾക്കുണ്ടാകുന്ന
പ്രകോപിതനായി അദ്ധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വന്ന സംഭവം ഇന്നലെ ചർച്ചയായതാണല്ലോ. ഇങ്ങനെ കുട്ടികൾക്കു ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും സ്മാർട്ഫോൺ അഡിക്ഷനും ഒക്കെ വളരെ കൂടിവരുന്ന ഒരു കാലഘട്ടമാണ് ഇത്. ഇന്ന് എല്ലാ പ്രായക്കാരിലും ഫോൺ ഉപയോഗം വളരെ
അത്താഴം കഴിവതും നേരത്തേ കഴിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധരും മറ്റും പറയാറുണ്ടല്ലോ. കുട്ടിക്കാലത്തുതന്നെ അങ്ങനെയൊരു ശീലം വളർത്തിയെടുത്താൽ ജീവിതാവസാനം വരെ അത് പാലിക്കാനുള്ള സാധ്യത കൂടുതലാണ്. സാധരണക്കാരുടെ ജീവിതചര്യയിൽ കുഞ്ഞുങ്ങൾക്ക് അത്താഴം നൽകുന്നത് പത്തുമണി കഴിയുമ്പോൾ സെലിബ്രിറ്റി ദമ്പതികളായ
ഭക്ഷണം കഴിക്കാൻ പൊതുവേ കുട്ടികൾക്കു മടിയാണ്. സ്കൂളിൽ കൊടുത്തു വിടുന്ന ടിഫിൻ ബോക്സ് പോയതു പോലെ തിരിച്ചു വരാറില്ലേ. അത് തടയാൻ കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കൊടുക്കണം. എന്നു കരുതി ജങ്ക് ഫുഡ് കൊടുക്കരുത്. നല്ല ആരോഗ്യമുള്ള ഭക്ഷണങ്ങൾ വേണം കുട്ടികൾ കഴിക്കാൻ. കുട്ടികളുടെ ഭക്ഷണം എങ്ങനെ ആയിരിക്കണമെന്ന്
ചോദ്യം : എന്റെ മകൻ പ്ലസ്ടു കഴിഞ്ഞു. ഇൗയിടെയായി പെരുമാറ്റത്തിൽ വലിയ മാറ്റം കാണുന്നു. ചിലപ്പോൾ തനിയെ സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യും. സൈക്കോസിസിന്റെ തുടക്കമാണ് എന്ന് ഡോക്ടർ പറഞ്ഞു. കുട്ടികളിൽ ഇൗ രോഗം ഉണ്ടാകുമോ? ഉത്തരം: സ്കിസോഫ്രീനിയ പോലെ വളരെ ഗൗരവമുള്ള മാനസിക രോഗങ്ങൾ ആണ് സൈക്കോസിസ്
ചോദ്യം: ഇളയ മകന് ഇപ്പോൾ 5 വയസ്സായി. കഴിഞ്ഞ ഒരു മാസമായി അവനു ഭയങ്കര വാശിയും ദേഷ്യവും ആണ്. ഉറങ്ങാൻ മടി, സ്കൂളിൽ പോകാൻ മടി. അവന്റെ മുത്തച്ഛൻ മരിച്ചതിനുശേഷമാണ് സ്വഭാവത്തിലുള്ള ഈ മാറ്റങ്ങൾ. എങ്ങനെയാണ് കുട്ടിയെസമീപിക്കേണ്ടത്? ഉത്തരം: അടുത്ത ബന്ധുക്കളുടെ വേർപാട് കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ
ഓട്ടിസം എന്ന വാക്ക് ഇന്ന് എല്ലാവർക്കും സുപരിചിതമായി കഴിഞ്ഞു. ദിനംപ്രതി കൂടുന്ന ഓട്ടിസത്തിന്റെ നിരക്ക് തന്നെയാണ് കാരണം .സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവർത്തിച്ചുവരുന്ന റീജണൽ ഇന്റർവെൻഷൻ കളിലും, ജില്ലാ ആശുപത്രികളിലെ ഡിസ്ട്രിക്ട് ഏർലി ഇൻറർവെൻഷൻ സെൻററുകളിലും, മറ്റ് സ്വകാര്യ ക്ലിനിക്കുകളിലും
കേൾവി തകരാറുകൾ പ്രായഭേദമില്ലാതെ ആർക്കും വരാം. ചിലപ്പോൾ ജനിതകമായി വന്നേക്കാവുന്ന പ്രശ്നമാണെങ്കിൽ മറ്റു ചിലപ്പോൾ പ്രായക്കൂടുതൽ കൊണ്ടോ ശബ്ദമലിനീകരണം കൊണ്ടോ ഉണ്ടായേക്കാവുന്ന കേൾവിക്കുറവാകാം. ജനിക്കുമ്പോൾ തന്നെ പല കുട്ടികൾക്കും കേൾവിക്കുറവുണ്ടാവാം. ഓരോ 1000 കുട്ടികളിലും 1 മുതൽ 2 വരെ കുഞ്ഞുങ്ങൾ ഒന്നോ
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച
Results 1-10 of 32
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.