Activate your premium subscription today
Tuesday, Apr 8, 2025
എൻപികെ ഉപയോഗശേഷി കൂടിയ ശ്രീ അന്നം, ശ്രീമന്ന എന്നീ 2 മരച്ചീനി ഇനങ്ങൾ സിടിസിആർഐ (കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, തിരുവനന്തപുരം) പുറത്തിറക്കി. എൻപികെ മൂലകങ്ങളുടെ ആവശ്യകത ശുപാർശയുടെ 25% മാത്രം മതിയാകുമെന്നതിനാൽ ഈ ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ 75% എൻപികെ ലാഭിക്കാം. ശ്രീ അന്നം ഹെക്ടറിന് 30-40 ടൺ വിളവ്.
ചേന ചേന നടുന്നതിന് ഏറ്റവും യോജ്യം കുംഭമാസമാണ്. എന്നാൽ കഠിനമായി വേനൽചൂടിൽ ഭൂമി വരണ്ടു കിടക്കുന്നതിനാൽ വേനൽമഴ ലഭിച്ചശേഷം നടുന്നതാവും നല്ലത്. മുൻകൂട്ടി തയാറാക്കിയ വിത്തുചേനകൾ മുളയ്ക്കു പരുക്കേൽക്കാതെ 750 ഗ്രാം വീതം തൂക്കമുള്ള കഷണങ്ങളാക്കുക. ഒരു കഷണത്തിൽ ഒരു മുളയേ ഉണ്ടാകാവൂ. 45 സെ.മീ. വ്യാസാർധമുള്ള തടം
'ചേന വേണ്ടത്ര കിട്ടാനില്ലാത്ത സാഹചര്യമാണ്. അതുകൊണ്ടതന്നെ വിത്തിനും ആഹാരാവശ്യത്തിനു മുള്ള ചേനയ്ക്ക് സ്ഥിരമായി മികച്ച വില കിട്ടുന്നുണ്ട്. '– കോട്ടയത്തെ പ്രമുഖ കർഷകനായ ജോയിമോൻ പറഞ്ഞു. ഒട്ടേറെപ്പേർ ഈ രംഗത്തുനിന്നു പിന്മാറുകയും പുതിയ ആളുകൾ കടന്നുവരാതിരിക്കുകയും ചെയ്തതിനാൽ ചേനയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞു. വില ഉയരാനുള്ള കാരണവും ഇതുതന്നെ.
കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാനുള്ള ശേഷിയും ജൈവക്കൃഷിപോലുള്ള കാലാവസ്ഥാ അനുരൂപനരീതികളും കിഴങ്ങുവിളകളുടെ ആനുകാലിക പ്രാധാന്യം വർധിപ്പിക്കുന്നു. വൃക്ഷവിള അധിഷ്ഠിതക്കൃഷിയാണ് ഇവിടെയുള്ളതെന്നതും കിഴങ്ങുവിളകളെല്ലാം ഇടവിളക്കൃഷിക്കു യോജ്യമാണെന്നതും മറ്റൊരു സാധ്യതയാണ്. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം
10 സെന്റ് ഭൂമിയിൽ 500 മരങ്ങൾ വരെ വച്ചുപിടിപ്പിക്കുന്ന ജാപ്പനീസ് വനവൽക്കരണ രീതയാണ് മിയാവാക്കി. ഇതേരീതി മരച്ചീനി കൃഷിയിൽ പിന്തുടരുന്ന കർഷകനാണ് രാജാക്കാട് മുല്ലക്കാനം കരോട്ടുകിഴക്കേൽ ബേബി മാത്യുവെന്ന കർഷകൻ. പനിയും ജലദോഷവും തൊണ്ട വേദനയുമുള്ളപ്പോൾ മാത്രം കുടിച്ചിരുന്ന ചുക്കുകാപ്പിയെ വർഷം മുഴുവൻ
വൈപ്പിൻ∙ കൊള്ളിക്കിഴങ്ങ് ആണെന്ന് വിചാരിക്കേണ്ട. സമയത്തിന് പറിച്ചെടുക്കാതെ വിളയാൻ വിട്ടാൽ ചിലപ്പോൾ വിളയാടും.വലുപ്പത്തിൽ ചക്ക വരെ പിന്നിലാവും.എടവനക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം ഇക്കാര്യം നേരിട്ട് ബോധ്യമായത്. ഏറെനാളായി ഉയരത്തിൽ കാടുവളർന്നു നിന്നിരുന്ന ഒരു പുരയിടം
നാലു വർഷം മുൻപ് കോവിഡ് കാലത്താണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി കാരിക്കൽ ജോസഫ് ഡൊമിനിക് കൃഷിയിലേക്കു തിരിഞ്ഞത്. അന്നു മുതൽ ഇന്നോളവും ഇഷ്ട ഇനം മരച്ചീനി (കപ്പ/കൊള്ളി) തന്നെ. വർഷം 10,000 മൂടിനു മുകളിൽ വരും ജോസഫിന്റെ കപ്പക്കൃഷി. പാട്ടഭൂമിയിലാണ് കൃഷിയത്രയും. കൃഷിയിലേക്കു തിരിഞ്ഞ കാലത്ത് കോട്ടയം
ചൂരക്കോട്∙ ശ്രീനാരായണപുരം ഏലായിൽ കാട്ടുപന്നി ഇറങ്ങി ഒറ്റ രാത്രിയിൽ നൂറുകണക്കിനു മൂട് മരച്ചീനി, ചേമ്പ്, കിഴങ്ങ് എന്നിവ നശിപ്പിച്ചു. ശ്രീനാരായണപുരം ശാന്താലയം വീട്ടിൽ, കെ.ശാന്തൻ, മലമശ്ശേരിൽ വീട്ടിൽ വേണുഗോപാലൻ നായർ, പുഴുത്തുരുത്തിൽ വീട്ടിൽ ശിവരാമപിള്ള, കൃഷ്ണാലയം വീട്ടിൽ കൃഷ്ണകുമാർ, പാലവിളയിൽ
ചെറുപുഴ∙ കന്നിക്കളം നവജ്യോതി കോളജിലെ ഡിഗ്രി വിദ്യാർഥികളായ ചൂരപ്പടവിലെ മഠത്തുംപടിക്കൽ അർജുനും സഹപാഠിയായ തേർത്തല്ലിയിലെ അമലും ചേർന്നു ചൂരപ്പടവ ്തട്ടിൽ കൃഷി ചെയ്ത കപ്പ കാട്ടുപന്നികൾ നശിച്ചു.കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ 150 മൂട് കപ്പയാണു നശിപ്പിച്ചത്. കോളജിലെ പഠനത്തിനു ശേഷവും അവധി ദിനങ്ങളിലുമാണു സഹപാഠികളായ
മരച്ചീനി അഥവാ കപ്പ, കേരളത്തിലെ പ്രധാന ഭക്ഷ്യ വിളകളിൽ ഒന്നാണ്. കൊല്ലം ജില്ലയുടെ പല ഭാഗങ്ങളിലും 2019ൽ മരച്ചീനി ചെടിയിൽ വാട്ടവും വേരുകളിലും തണ്ടിന്റെ കടഭാഗത്തും അഴുകൽ കാണപ്പെടുകയുണ്ടായി. പിന്നീട്, സംസ്ഥാനത്തിന്റെ പല ജില്ലകളിലും മരച്ചീനി വയലിൽ കൃഷി ചെയ്യുന്നിടങ്ങളിൽ ഈ രോഗം വ്യാപിക്കുകയും നൂറു ശതമാനം
Results 1-10 of 87
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.