Activate your premium subscription today
Tuesday, Apr 8, 2025
പാലക്കാട് ∙ കാണാതായ നാടൻ പൂച്ചയെ കണ്ടെത്തി നൽകിയാൽ പാരിതോഷികം നൽകുമെന്നു പ്രഖ്യാപിച്ച് കുടുംബം. കുന്നത്തൂർമേട് വി.ശങ്കരൻകുട്ടിയാണു പത്രപ്പരസ്യം നൽകിയത്. ഇവർ ഓമനിച്ചു വളർത്തുന്ന അമ്മുക്കുട്ടിയെന്ന 10 മാസം പ്രായമുള്ള പൂച്ചയെ മൂന്നിന് ഉച്ചയോടെയാണു കാണാതായത്. മറ്റൊരു പൂച്ചയുടെ നഖം കൊണ്ടതിനെ തുടർന്നു ചികിത്സിക്കാനായി അയ്യപുരത്തെ വെറ്ററിനറി ആശുപത്രിക്കു കൊണ്ടുപോകുന്ന വഴിയാണു പൂച്ചയെ നഷ്ടപ്പെട്ടത്.
വളരെ അപൂർവമായി നാലു കാലുള്ള കോഴികൾ ജനിക്കാറുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് നമ്മുടെ മണ്ണുത്തി ഹാച്ചറിയിൽനിന്നും ഒരു കുഞ്ഞിനെ ഇത്തരത്തിൽ കിട്ടിയിരുന്നു. Tetramelic chicken എന്നാണ് നാലുകാലുള്ള കോഴിയെ ശാസ്ത്രീയമായി പറയുന്നത്. Tetramelia എന്നത് ഗ്രീക്ക് ഭാഷയിൽ നിന്നും ഉത്ഭവിച്ച വാക്കാണ്. . “Tetra”
കൊച്ചി ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പെറ്റ് ഇവന്റ് ‘പോ സമ്മിറ്റ് – 2025’ ഏപ്രിൽ 26, 27 തീയതികളിൽ കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ നടക്കും. മലയാള മനോരമയും റോംസ് ആൻ റാക്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.വിവിധ മത്സരങ്ങളും, പരിശീലന ക്ലാസുകളും, വെറ്ററിനറി എക്സ്പോയും, ബ്രീഡേഴ്സ് മീറ്റുകളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോക്ഡൗൺ കഴിഞ്ഞ മാസങ്ങൾക്കുശേഷമാണ് ക്ലിയോ എന്ന നായയെ, ഞാൻ വഴിയിൽനിന്ന് എടുത്ത് വളർത്താൻ തുടങ്ങിയത്. ആ കഥ ഒന്നു കുറിക്കണമെന്നു തോന്നി. തമിഴ്നാട്ടിലെ രാജപാളയം എന്ന സ്ഥലത്തെ തനത് നായയിനമാണ് രാജപാളയം. ബ്രിട്ടീഷുകാരുടെ അധിനിവേശകാലത്ത് അവയെ മിക്കതിനെയും കൊന്നു തീർത്തെന്നും. പിന്നീട് തമിഴ്നാട് സർക്കാർ
വളർത്തു മൃഗങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുന്നവരാണ് പലരും. തിരക്കുകൾക്കിടയിലും അരുമമൃഗങ്ങളെ പൊന്നുപോലെ പരിപാലിക്കുന്ന സിനിമാ പ്രവർത്തകരും രാഷ്ട്രീയക്കാരുമെല്ലാം നമുക്കിടയിലുണ്ട്. അത്തരക്കാരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈനിന്റെ 'സ്റ്റാർ പെറ്റ്സ്' എന്ന പരിപാടിയിലൂടെ... അപ്രതീക്ഷിതമായി
ഓടമ്പള്ളിയിലെ ചൂട്ടൂ പടയണി ഉത്സവം കഴിഞ്ഞ് പിറ്റേന്ന് രാവിലെ എണീറ്റ പാടേ കുളങ്ങരയിലേക്കാണു നടന്നത്. ഞായറാഴ്ചയാണ്, അൽപം വൈകി എണീറ്റാലും പൂച്ചാക്കൽനിന്ന് ഒരു മണിക്കൂർ ചില്ലാനം കൊണ്ട് ബൈക്കിൽ കോട്ടയത്തെത്താം, എന്നിട്ടും ആശങ്കയായിരുന്നു. പുലർച്ചെ കണ്ട സ്വപ്നം ഫലിക്കണേ എന്നാശിച്ചു. രണ്ട് ജയന്റ് ഗൗരാമി
മുറ പോത്തുകൾ കേരളത്തിൽ തരംഗമായി മാറിയിട്ട് അധിക കാലം ആയിട്ടില്ല. മികച്ച വളർച്ചയും പാലുൽപാദനവുമുള്ള ഈ ഇനത്തിന് കേരളത്തിൽ ആരാധകരേറെ. ഇറച്ചിയാവശ്യത്തിനായിട്ടാണ് മുറ പോത്തുകളെ പ്രധാനമായും കർഷകർ വളർത്തുന്നതെങ്കിലും മികച്ച വളർച്ചയും വംശപാരമ്പര്യവും തലയെടുപ്പുമുള്ളവയെ അരുമയായി വളർത്തുന്ന പോത്തുപ്രേമികളും
മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ് തന്റെ അരുമനായയുടെ മരണത്തെക്കുറിച്ച് പങ്കുവച്ച കുറിപ്പ്... ഫെയ്സ്ബുക്ക് പ്രൊഫൈൽ പടത്തിൽ എനിക്കു കൂട്ടിരിക്കുന്ന, ഞങ്ങളുടെ ജിഞ്ചർ ഇന്നു (4/3/25) വെളുപ്പിനെ അഞ്ചു മണിയോടെ മരിച്ചു. അവന് 13 വയസ് ആയിരുന്നു പ്രായം. ഭേദമാകാൻ മടിച്ച രോഗമായിരുന്നു മരണകാരണം. രാവിലെ
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മൃഗചികിത്സാ മേഖലയിൽ ഡിസ്പെൻസറികളും ഹോസ്പിറ്റലുകളും ഉണ്ട്. അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി താലൂക്ക് തല റഫറൽ ആശുപത്രികളായ വെറ്ററിനറി പോളി ക്ലിനിക്കുകളെയും ജില്ലാതല റഫറൽ ആശുപത്രിയായ ജില്ലാ വെറ്ററിനറി കേന്ദ്രത്തിനേയും
നിങ്ങളുടെ അരുമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാൻ കർഷകശ്രീ അവസരം നൽകുന്നു. മനോരമ ഓൺലൈൻ കർഷകശ്രീയിലേക്ക് വാട്സാപ് (Text) സന്ദേശമായി (നമ്പർ 87146 17871) നിങ്ങൾക്ക് നിങ്ങളുടെ അരുമയുടെ വിശേഷങ്ങളും കഥകളും ഫോട്ടോയും പങ്കുവയ്ക്കാം. കോട്ടയം സ്വദേശിനി ലിൻസി ജോൺ തന്റെ പ്രിയപ്പെട്ട വളർത്തുനായയെക്കുറിച്ച്
Results 1-10 of 766
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.