Activate your premium subscription today
Saturday, Mar 1, 2025
Feb 21, 2025
രക്തസമ്മർദ്ദമോ, ഹൃദയമിടിപ്പോ ഇല്ലാത്ത, മരണം സംഭവിച്ച ഒരു രോഗിയുടെ തലച്ചോറില് നിന്നു വിട്ടു പോകുന്ന ഊർജ്ജം മരണശേഷം"ആത്മാവ് ശരീരം വിട്ടുപോകുന്നതിൻറെ തെളിവായിരിക്കാം" എന്ന് അരിസോണ സർവ്വകലാശാല അനസ്തേഷ്യോളജിസ്റ്റും, അനസ്തേഷ്യോളജി ആൻഡ് സൈക്കോളജി പ്രൊഫസറായ ഡോ. സ്റ്റുവർട്ട് ഹാമറോഫ് ലോകത്തോട്
Dec 25, 2024
നിറങ്ങളുടെ പിന്നിലെ രഹസ്യം, ലിവറുകളുടെ പ്രവർത്തനം, സ്വയം പാകമാകുന്ന ഭക്ഷണം... ശാസ്ത്രം സമ്മാനിക്കുന്ന വിസ്മയങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. പാഠപുസ്തകത്തിൽ പഠിച്ചതിനപ്പുറം ചെയ്യുന്നതല്ലേ യഥാർഥ ഫൺ? ഇൗ ക്രിസ്മസ് അവധിക്കാലം കൂടുതൽ മാർക്ക് നേടാൻ ഉപകാരപ്പെടുത്താം. 7 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്നവർ ഇൗ
Aug 31, 2024
ഭൂമിയിൽ എങ്ങനെ ജീവൻ ഉടലെടുത്തു എന്നതിനു കൃത്യമായ ഉത്തരംനൽകാൻ ശാസ്ത്രലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രപഞ്ചത്തിൽ നാം ഒറ്റയ്ക്കാണോ എന്നതും ശാസ്ത്രജ്ഞരെ ഗൗരവമായി ചിന്തിപ്പിക്കുന്നു. ഭൂമിയിൽ ജീവനുണ്ടാകാൻ കാരണമായ രാസപ്രവർത്തനങ്ങളെ ഉദ്ദീപിപ്പിച്ച ജലം, രാസവസ്തുക്കൾ, അനുകൂലമായ താപനില എന്നിവ ഏതാണ് എന്നതൊക്കെ ശാസ്ത്രലോകത്തെ കുഴക്കുന്ന ചോദ്യങ്ങളാണ്. ഭൂമിക്ക് ഏകദേശം 450 കോടി വർഷം പഴക്കമുണ്ട്. 430 കോടി വർഷംമുൻപു ഭൂമിയിൽ ജീവൻ രൂപംകൊള്ളാൻ അനുയോജ്യമായ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞെന്നു ശാസ്ത്രജ്ഞർ കരുതുന്നു. ഭൂമിയിൽ ജീവനുണ്ടാകാനും അതു നിലനിൽക്കാനുമുള്ള പ്രധാനകാരണം സൂര്യനിൽനിന്നുള്ള ഊർജലഭ്യത, വെള്ളം, ജീവൻ നിലനിർത്താൻ ഭൂമിയിലുള്ള രാസസംയുക്തങ്ങൾ എന്നിവയാണ്. എന്നാണു ഭൂമിയിൽ ജീവൻ ഉദ്ഭവിച്ചത് എന്നതിനെച്ചൊല്ലി ശാസ്ത്രജ്ഞരുടെ ഇടയിൽ തർക്കമുണ്ട്. എന്നാൽ
Aug 10, 2024
ബ്രിട്ടിഷ് മനഃശാസ്ത്രജ്ഞനായ ഡോ. ജോൺ ബൗൾബിയാണു കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ വികാസത്തിൽ പ്രഥമപരിചാരകരുടെ പങ്കു സ്ഥിരീകരിച്ച സിദ്ധാന്തം ആവിഷ്കരിച്ചത്. നാമടക്കമുള്ള സർവജീവികളിലും കണ്ടുവരുന്ന തള്ള, പിള്ള ബന്ധത്തിനു പിന്നിലെ ശാസ്ത്രരഹസ്യം കണ്ടെത്താൻ ഗവേഷകർ ശ്രമിക്കുകയാണ്. മനുഷ്യമസ്തിഷ്കത്തിൽ രാസപദാർഥങ്ങൾ കുത്തിവച്ചു പഠനം നടത്താൻ പറ്റില്ല. മൃതശരീരങ്ങളിലും ഈ പരീക്ഷണം നടത്താനാവില്ല. അതിനു പരിഹാരമാണു ചുണ്ടെലി. ജനിതകമായി നമ്മുടെ അസ്സൽ പതിപ്പാണ് എലി. അതിന്റെ ശരീരത്തിനകത്തു നടക്കുന്ന പ്രക്രിയകളെല്ലാം ഏറക്കുറെ നമ്മുടേതുപോലെ തന്നെയാണ്. വളർത്താൻ എളുപ്പം, സൗകര്യപൂർവം ജനിതക ഭേദഗതികൾ വരുത്താം; ലക്ഷണമൊത്ത പരീക്ഷണ മൃഗം. ഡോ. ഡൊലാരി കാർബോൺ ഈയിടെ പറഞ്ഞ കണക്കനുസരിച്ച് അമേരിക്കൻ ഗവേഷണ കേന്ദ്രങ്ങൾക്കു വർഷം 11 കോടി ചുണ്ടെലികൾ വേണം. പ്രേമ ഹോർമോൺ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഓക്സിടോസിൻ എന്ന ഹോർമോണാണ് അമ്മയെയും കുഞ്ഞിനെയും ചേർത്തുപിടിക്കുന്ന പ്രകൃതിയുടെ പശ. യുഎസിലെ അറ്റ്ലാന്റയിലുള്ള യെർകസ് ദേശീയ ആൾക്കുരങ്ങു ഗവേഷണകേന്ദ്രത്തിൽ ഡോ. ലാരി യങ് ചുണ്ടെലിയുടെ ബന്ധുവായ വോൾ എന്ന കാട്ടെലിയെ രണ്ടു പതിറ്റാണ്ട് നിരീക്ഷിച്ചു. ജീവിതകാലം മുഴുവൻ ഏകപങ്കാളി വ്രതമനുഷ്ഠിക്കുന്ന ഇവയുടെ
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.