Activate your premium subscription today
Friday, Apr 18, 2025
ഒന്നാലോചിച്ചു നോക്കൂ. എന്തുകൊണ്ടാണ് ചക്ക കേരളത്തിന്റെ നിത്യഭക്ഷണക്രമത്തിലേക്ക് മടങ്ങിവരാത്തത്? ഈന്തപ്പഴമോ വാഴപ്പഴമോ വാങ്ങിക്കൊടുക്കുന്നതുപോലെ നമ്മള് ചക്കപ്പഴം കുട്ടികൾക്കു കൊടുക്കാത്തത്? കടയിൽനിന്നു വാങ്ങി കൈവശം കൊണ്ടുനടക്കാവുന്ന വിധത്തിൽ ചക്കപ്പഴം കിട്ടാത്തതുകൊണ്ടാണോ? അത് കൈകാര്യം
കർഷക മാർക്കറ്റിൽ താരമായി കടച്ചക്ക (ശീമച്ചക്ക). കഴിഞ്ഞ ദിവസം ഇലഞ്ഞി കാർഷിക ഉൽപാദക വിപണന സംഘത്തിൽ നടന്ന ലേലത്തിൽ കടച്ചക്ക കിലോയ്ക്ക് 132 രൂപയ്ക്കാണ് പോയത്. കീടനാശിനി ഉപയോഗിക്കാത്ത ഫലമാണ് എന്നതിനാൽ കടച്ചക്കകൾക്കു വലിയ ഡിമാൻഡാണ്. കഴിഞ്ഞ വർഷം കിലോയ്ക്ക് 100 രൂപ വരെ എത്തിയിരുന്നു. നല്ലയൊരു കടപ്ലാവിൽ
ഔഷധ, പോഷകഗുണങ്ങളുള്ള മൾബറിപ്പഴങ്ങൾ കുട്ടികൾക്കാണ് ഏറെ ഇഷ്ടം. വൈറ്റമിനുകൾ (സി, കെ, ഇ), പൊട്ടാസ്യം, മഗ്നീഷ്യം, നിരോക്സീകാരികൾ എന്നിവ മൾബറി പഴത്തിൽ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ, വിശേഷിച്ചും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകം. കണ്ണിന്റെയും ഹൃദയത്തി ന്റെയും ആരോഗ്യം സംരക്ഷിക്കും, രക്തസമ്മർദം
വാഴക്കുളം പൈനാപ്പിൾ വിപണിയുടെ പുതിയ വേരുകൾ തേടുന്നതിനെ ആകാംക്ഷയോടെയാണു കർഷകർ കാണുന്നത്. ഇന്ത്യയിൽ ഒതുങ്ങി നിന്ന പൈനാപ്പിൾ കച്ചവടം ഗൾഫിലേക്കു ചുവടുവയ്ക്കുകയാണ്. 2 ആഴ്ചയ്ക്കുള്ളിൽ 2 ലോഡ് പൈനാപ്പിളാണു കപ്പൽ മാർഗം ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റി അയച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഒമാനിലേക്കു കപ്പൽ മാർഗം
പ്ലം മുതൽ പെയർവരെ, സ്ട്രോബെറി മുതൽ ബ്ലാക്ക് ബെറി വരെ, ആപ്പിൾ മുതൽ ഓറഞ്ച് വരെ– കാന്തല്ലൂരിൽ വിളവൈവിധ്യത്താൽ ഏറ്റവും സമ്പന്നമായ തോട്ടമായിരിക്കും കൊച്ചുമണ്ണിൽ കെ.എ.ഏബ്രഹാം എന്ന ബാബുവിന്റെ സ്നോലൈൻ ഫാം. റാന്നിയിൽനിന്ന് അര നൂറ്റാണ്ടു മുൻപ് കാന്തല്ലൂരിലെത്തി സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ 3 ഏക്കർ
32 ഡിഗ്രി സെൽഷ്യസിനു മുകളിലേക്കു പകൽ താപനില കൂടുമ്പോൾ പുലാസനിൽ പരാഗണം വളരെ കുറയുന്നതായി കാണാം. ആൺ റംബുട്ടാനില്ലാത്ത തോട്ടങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഇപ്പോൾ ഇവയുടെ പൂവ് ഉണ്ടാകുന്ന സമയത്ത് പകൽ താപനില 32 ഡിഗ്രിക്കു മുകളിലാണ്. ഫലമോ പരാഗണം നടക്കാതെ പൂവിന്റെ കതിർ കായില്ലാതെ നിൽക്കുന്നു. ഉയർന്ന
കടുത്ത ചൂടില് ആരോഗ്യരക്ഷയ്ക്കും രോഗപ്രതിരോധത്തിനും ജൂസുകൾ ഫലപ്രദം. ശാരീരിക, മാനസിക പ്രവർത്തനങ്ങൾ ക്രമപ്പെടുത്താനും രോഗങ്ങള് ശമിപ്പിക്കാനും ഔഷധങ്ങൾക്കൊപ്പം ജൂസുകളും കഴിക്കാം. പ്രഥമ ശുശ്രൂഷയായും ജൂസുകൾ കഴിക്കാം. പൈ, ദാഹങ്ങളുടെ ശമനത്തിനു മാത്രമല്ല, ശരീരസൗന്ദര്യ സംരക്ഷണത്തിനും ജൂസുകൾ ഉപകരിക്കും.
കാന്തല്ലൂരിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനിമുതൽ സ്ട്രോബറി മധുരം നുകരാം. പുതിയ സീസണിലേക്കായി കൃഷിയിറക്കിയിരുന്ന സ്ട്രോബറികളിൽനിന്നു കർഷകർ വിളവെടുപ്പ് ആരംഭിച്ചു. ഇനി 7 മാസക്കാലം വരെ ഈ വിളവെടുപ്പ് തുടരും. മറയൂരിന്റെയും കാന്തല്ലൂരിന്റെയും മനോഹര കാഴ്ചകൾക്കൊപ്പം സ്ട്രോബറിത്തോട്ടങ്ങൾ കാണാൻ കൂടിയാണ്
വിപണിയിൽ ഏറെ ആവശ്യക്കാരുള്ള, ഔഷധ, പോഷക ഗുണങ്ങളും രുചിയുമുള്ള പഴമാണ് മാതളം. വൈറ്റമിനുകളും നാരുകളും നിരോക്സീകാരികളും മാതളത്തിലുണ്ട്. വൈറ്റമിൻ സി, ഇ, കെ, മഗ്നീഷ്യം എന്നിവയുമുണ്ട്. ഓർമശക്തിക്കും തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനും അർബുദം, വൃക്ക രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനും ഗുണം ചെയ്യും.
പാരമ്പര്യമായി ജ്വല്ലറി ബിസിനസ് രംഗത്താണ് സണ്ണി മാത്യു. 60 വർഷം മുൻപ് പിതാവ് തൊടുപുഴയിൽ തുടങ്ങിവച്ച സ്വർണക്കട നന്നായിത്തന്നെ സണ്ണി നടത്തുന്നു. എന്നാൽ സണ്ണിയുടെ കണ്ണിൽ സ്വർണത്തിനൊപ്പം മൂല്യമുള്ള മറ്റൊന്നു കൂടിയുണ്ടിപ്പോൾ; പ്ലാവുകൃഷി. അതു പക്ഷേ ചക്ക വിറ്റു കിട്ടുന്ന വരുമാനത്തിന്റെ മൂല്യമല്ല.
Results 1-10 of 254
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.