Activate your premium subscription today
Tuesday, Apr 8, 2025
Q വീടു മാറുന്ന സമയത്ത് ആധാരം നഷ്ടപ്പെട്ടു. ഇതു കിട്ടുന്ന വ്യക്തിക്ക് പലിശക്കാരുടെ അടുത്തു പണയപ്പെടുത്താനാകുമോ? A സാധാരണ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാലെ ബാങ്കുകൾ ലോൺ നൽകൂ. എന്നാലും ആധാരം നഷ്ടപ്പെട്ട വിവരം പത്രത്തിൽ പരസ്യം ചെയ്തശേഷം റജിസ്ട്രാർ ഓഫിസിൽനിന്നു കോപ്പി യെടുക്കുക. അത് ഒറിജിനലായി
മലപ്പുറം ജില്ലയുടെ പല ഉൾനാടൻ ഗ്രാമങ്ങളിലും ഭൂനികുതി അടയ്ക്കാൻ വില്ലേജ് ഓഫിസുകളിലെത്തുന്നവർ നികുതി സ്വീകരിക്കാൻ നിർവാഹമില്ലെന്ന മറുപടി കേട്ട് ഉള്ളുനടുങ്ങി നിൽക്കാറുണ്ട്. അഞ്ചോ പത്തോ സെന്റ് ഭൂമിയുടെ ഉടമകളാണ് പലരും. വർഷങ്ങളായി നികുതി അടയ്ക്കുകയും ഭാഗം വയ്ക്കപ്പെടുകയുമൊക്കെ ചെയ്തുവന്ന പുരയിടങ്ങൾക്ക് പെട്ടെന്നൊരു ദിവസം ‘നികുതിയടയ്ക്കാൻ പറ്റില്ല’ എന്നറിയുമ്പോൾ പലരും തകർന്നുപോകുന്നു. അതോടെ വായ്പ എടുക്കാനോ സർക്കാർ സഹായം തേടാനോ വീട് വയ്ക്കാനോ ഒന്നും നിവൃത്തിയില്ലാതാകും. കാരണം അന്വേഷിച്ചിറക്കുമ്പോൾ അത് ‘ശത്രുസ്വത്താണ്’ എന്നാണു മറുപടി. പണ്ടുകാലത്ത് പാക്കിസ്ഥാനിലോ മറ്റോ ജോലി തേടിപ്പോയവരുടെ അനന്തര തലമുറയെന്ന പേരിലാണ് ഇത് അനുഭവിക്കേണ്ടിവരിക. നികുതി സ്വീകരിക്കരുതെന്ന് മുകളിൽ നിന്നുള്ള ഉത്തരവാണ് എന്ന മറുപടിയാകും ഇവർക്ക് അധികാരികളിൽനിന്നു ലഭിക്കുക. ഒരു മേഖല മുഴുവൻ പലപ്പോഴും ഇത്തരം ചുവപ്പ് നാടയിൽ കുടുങ്ങിപ്പോകുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി, പരപ്പനങ്ങാടി, തെന്നല, നന്നമ്പ്ര, എടരിക്കോട്, പറപ്പൂർ വില്ലേജുകളിൽ ഇത്തരം ഭൂമിയുണ്ട്. ഉടമസ്ഥൻ വർഷങ്ങൾക്കു മുൻപ് പാക്കിസ്ഥാനിലേക്കു പോയതിനാൽ അവരുടെ ബന്ധുക്കൾ ഓഹരി വച്ചും കൈമാറ്റം ചെയ്തും ഉപയോഗിച്ചു വരുന്നവയാണ് ഈ സ്ഥലങ്ങൾ. വിൽപനയിലൂടെ പലയാളുകളിലേക്കു കൈമാറ്റം ചെയ്തവയുമുണ്ട്. ‘ശത്രുസ്വത്ത്’ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായത് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ്. മധ്യപ്രദേശിലെ ഭോപാലില്‍ പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ ശത്രുസ്വത്തായി പ്രഖ്യാപിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ സെയ്ഫ് അലി ഖാന്റെ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. സെയ്ഫ് അതിനെതിരെ നിയമപോരാട്ടം തുടരുമെന്ന് ഉറപ്പാണ്. അപ്പോഴും ശത്രുസ്വത്തിന്റെ പേരിൽ, ആകെയുള്ള കിടപ്പാടം പോലും കൈവിട്ടുപോകുന്ന സാധാരണക്കാരുടെ ദുരിതം അധികമാരും ശ്രദ്ധിക്കാതെ പോകുന്നു.
തിരുവനന്തപുരം∙ റജിസ്റ്റർ ചെയ്യേണ്ട, ഒരു ലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക് ഇ മുദ്രപ്പത്രം (ഇ സ്റ്റാംപിങ്) വ്യാപകമായി ഉപയോഗിക്കാനുള്ള സംവിധാനം നിലവിൽ വന്നു. എങ്കിലും സാങ്കേതിക പ്രയാസങ്ങൾ ഉണ്ടെന്ന പരാതികളുണ്ട്. ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് നേരത്തേ ഇതു നടപ്പായിരുന്നു. വെൻഡർമാരുടെ കൈവശമുള്ള
പ്രായമായ മാതാപിതാക്കളെ നോക്കുന്നതിനും സംരക്ഷിക്കുന്നതിനും മക്കൾക്ക് ആഗ്രഹമുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ നടക്കുന്നില്ലെന്നതാണ് മിക്കവരുടെയും ന്യായം. സ്വന്തം പേരിലുണ്ടായിരുന്ന വസ്തുവകകൾ ഇഷ്ടദാനമായും മറ്റും മക്കൾക്ക് പൂർണ സ്വാതന്ത്ര്യത്തോടെ നൽകിക്കഴിഞ്ഞാൽ, വയസ്സായി ബുദ്ധിമുട്ടുന്ന മാതാപിതാക്കളെ നടതള്ളാനുള്ള സാധ്യത പത്തിൽ ഒൻപത് എന്ന നിലയിൽ കൂടുമെന്നതാണ് അനുഭവം. ഇതു തടയാൻ രാജ്യത്ത് നിയമമുണ്ട്.
ചെറുതോണി∙ കാൽവരിമൗണ്ട് വിനോദ സഞ്ചാര മേഖലയിലെ കയ്യേറ്റങ്ങൾ ജില്ലാ ഭരണകൂടം ഒഴിപ്പിച്ചു. റവന്യു രേഖകൾ പ്രകാരമുള്ള കാൽവരിമൗണ്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് പുറമ്പോക്ക് അനധികൃതമായി കയ്യേറി റിസോർട്ടുകൾ ഉൾപ്പെടെ നിർമിച്ച് വർഷങ്ങളായി 3 സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരുന്ന 0.3877 ഹെക്ടർ (96 സെന്റ്)
തിരുവനന്തപുരം ∙ വാർധക്യത്തിൽ സംരക്ഷിക്കാത്ത മക്കളിൽനിന്ന് സ്വത്ത് തിരിച്ചെടുക്കാൻ മാതാപിതാക്കൾക്കു കൂടുതൽ അധികാരം ലഭിക്കുംവിധം കേന്ദ്ര നിയമത്തിലെ ചട്ടം കേരളം പരിഷ്കരിക്കുന്നു. ആവശ്യമുള്ളപ്പോൾ സംരക്ഷിച്ചില്ലെങ്കിൽ തിരിച്ചെടുക്കുമെന്ന വ്യവസ്ഥയോടെ റജിസ്റ്റർ ചെയ്യുന്ന വസ്തുവകകൾ മാത്രമേ നിലവിൽ ഈ നിയമപ്രകാരം തിരികെ ലഭിക്കുകയുള്ളൂ. | Maintenance Tribunal | Manorama News
തിരുവനന്തപുരം∙ സഹകരണ ബാങ്കുകളിൽ നിന്നു വായ്പ എടുത്ത പാവങ്ങളെ തെരുവിലിറക്കി വിട്ടു കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി ഒഴിവാക്കണമെന്നു സഹകരണ ബാങ്കുകൾക്കു നേരത്തേ തന്നെ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി.എൻ.വാസവൻ. ജപ്തിയുടെ സാഹചര്യമുണ്ടായാൽ താമസിക്കാൻ അവർ മറ്റൊരു സ്ഥലം കണ്ടെത്തിയ ശേഷമേ | VN Vasavan | Manorama News
പെൺമക്കൾ സ്വത്തിന് അവകാശികളാണ് വിൽപത്രം ഇല്ലാതെ മരിക്കുന്ന അച്ഛന്റ്റെ സ്വത്തിന് പെണ്മക്കൾ അവകാശികളാണ് എന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഈ വിധി ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിക്കുന്നതാണെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.പിതാവിന്റെ സ്വത്തിന്മേൽ
ന്യൂഡൽഹി ∙ വ്യക്തികളുടെ ഭൂമി നിയമപരമായല്ലാതെ കൈവശം വയ്ക്കാൻ സർക്കാരിനെ അനുവദിക്കുന്നത് നിയമരാഹിത്യം സമ്മതിച്ചുകൊടുക്കുന്നതിനു തുല്യമെന്ന് സുപ്രീം കോടതി. വസ്തുവിൻമേൽ വ്യക്തികൾക്കുള്ള അവകാശം മൗലികമല്ലെങ്കിലും | Supreme Court | Malayalam News | Manorama Online
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.