Activate your premium subscription today
Monday, Apr 21, 2025
സംഗീതസംവിധായകൻ എ.ആർ.റഹ്മാനെക്കുറിച്ചു വാചാലനായി പ്രശസ്ത ഗാനരചയിതാവ് ഗുൽസാർ. ജോലി ചെയ്യുമ്പോൾ റഹ്മാന് അധികം ആളുകളുടെയൊന്നും സഹായം ആവശ്യമില്ലെന്നും പലപ്പോഴും ഒറ്റയ്ക്കു തന്നെയാണ് അദ്ദേഹം തന്റെ ജോലികൾ തീർക്കാൻ ശ്രമിക്കുന്നതെന്നും ഗുൽസാർ പറഞ്ഞു. ഇത്തരം ആളുകളെ വളരെ അപൂർവമായേ കാണാൻ സാധിക്കൂ എന്നും ഗുൽസാർ
"യദി യഹ് ഫിലിം ഔർ യേ ഗാനേം സൂപ്പർഹിറ്റ് നഹിം ഹോ ജായേ തോ മേം അപ്നാ കാം ഇഥർ സേ ഝോഡ് ദുംഗാ." ബോളിവുഡിൽ നിരവധി ഹിറ്റുകളെ സമ്മാനിച്ച മഹേഷ് ഭട്ടിന് പടത്തിന്റെ വിജയത്തിൽ ആശങ്കയുണ്ടായിരുന്ന നിർമാതാവുകൂടിയായ തന്റെ സുഹൃത്തിനായി ഇതിനപ്പുറം ഒരു ഉറപ്പ് നൽകാനില്ലായിരുന്നു. മ്യൂസിക് ആൽബത്തിനായി ഒരുക്കിയ
1960ലെ ഒരു പ്രഭാതം. മുംബൈ ബാന്ദ്രയിലെ റഫിയുടെ വസതിക്കു മുന്നിൽ പശ്ചാത്താപ വിവശനായി ഒരു നിർമാതാവ് നിൽക്കുന്നു. കയ്യിൽ ഒരുപിടി പൂക്കളും ഒരു വലിയ സമ്മാനപ്പൊതിയും. വാതിൽത്തുറന്നു പതിവു പുഞ്ചിരിയോടെ റഫി വന്നു. ‘അങ്ങയുടെ പാട്ടാണ് എന്റെ പടം രക്ഷിച്ചത്. അല്ലെങ്കിൽ അതു പൊളിഞ്ഞുപാളീസായേനേ. ആ ഗാനം ചിത്രത്തിൽ
"ടിങ് ണിം....." കോളിങ് ബെൽ മുഴങ്ങുന്നത് കേട്ട് റോഷൻ ലാൽ നഗ്രത്ത് വാതിൽ തുറന്നു. ഉടനെങ്ങും ഒരു ശമനവുമില്ലാത്ത വിധം അപ്പോഴും പുറത്ത് തകർത്ത് പെയ്തുകൊണ്ടേയിരിക്കുകയായിരുന്നു പടുമഴ. "അരേ, തും ആദ്മി ഹോ യാ ഭൂത് ഹോ!" വാതിൽ തുറന്ന് മുന്നിൽ കണ്ട രൂപത്തെ നോക്കി ബോളിവുഡിലെ ആ വിഖ്യാത സംഗീതസംവിധായകൻ ഒന്നു
'ഒന്നാംതരം ബലൂണും ഒരു നല്ല പീപ്പിയുമായി' മലയാളത്തിലെത്തിയ ഒരു 'കൊച്ചു'വലിയ ഗായികയുണ്ട് മലയാളത്തിൽ. അമ്മയുടെ ആരാധനാപാത്രമായ ലത മങ്കേഷ്കറുടെ പേര് സ്വന്തമായി ചാർത്തിക്കിട്ടിയ 'ബേബി ലത'യെന്ന ലത രാജു. വെള്ളിത്തിരയിൽ സിനിമ മലയാളം സംസാരിച്ചുതുടങ്ങി അധികം വൈകാതെ തന്നെ സിനിമയുടെ ഭാഗമായി മാറിയ കലാകുടുംബത്തിലെ രണ്ടാം തലമുറക്കാരിയാണ് ലത രാജു.
രാജ്യത്ത് വിവാഹമോചിതരുടെ എണ്ണം വർധിച്ചുവരുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച ഗായിക ആശ ഭോസ്ലെയുടെ വാക്കുകൾ ചർച്ചയാകുന്നു. വിട്ടുവീഴ്ചാ മനോഭാവമില്ലാത്തതുകൊണ്ടാണ് യുവതലമുറയിൽ വിവാഹമോചനത്തെക്കുറിച്ചുള്ള ചിന്തകൾ വളരുന്നതെന്നും ആരും ഒന്നും ക്ഷമിക്കാൻ തയ്യാറാകുന്നില്ലെന്നും ആശ ഭോസ്ലെ പറയുന്നു. ഭർത്താവിന്റെ
അന്തരിച്ച ഗായിക ലത മങ്കേഷ്ക്കറുടെ അവസാന_വാക്കുകൾ എന്ന തരത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ലത മങ്കേഷ്ക്കറുടേതല്ല ഈ കുറിപ്പെന്നും ചിത്രം അവരുടെ അവസാന നാളിലേതല്ലെന്നും അന്വേഷണത്തില് വ്യക്തമായി. വാസ്തവമറിയാം ∙ അന്വേഷണം ലത മങ്കേഷ്കറിന്റെ #അവസാന_വാക്കുകൾ..ഈ ലോകത്ത് മരണത്തേക്കാൾ വലിയ
ഓർമകളിലേക്കു നടന്നുപോയെങ്കിലും ഇന്നും കാലം മൂളിനടക്കുന്നൊരീണമാണു മുഹമ്മദ് റഫി. പാട്ടുപെട്ടിക്കുള്ളിൽ നിന്നൊഴുകി വന്നു കേൾവിയെ കവർന്നെടുത്ത് പിന്നെ അവിടെനിന്നൊഴുകി ഹൃദയങ്ങളിലേക്കെത്തി കാലാതീതമായി ഇങ്ങനെ കുടിയിരിക്കുന്നൊരീണം. മരണം കൊണ്ടുപോയി നാൽപ്പത്തിനാല് വർഷം പിന്നിടുമ്പോഴും റഫി പാടുകയാണ്.
പാടുകയല്ല മുഹമ്മദ് റഫി; നാദശലഭമായി പറന്നുയരുകയാണ്. "യേ ദേഖ് കെ ദിൽ ജൂമാ" എന്ന വരിയിലെ ജൂമാ എന്ന വാക്കിലെത്തുമ്പോൾ ആ ശലഭം ആകാശത്താരകളെ ചെന്നു തൊടുന്നു. വെറുതെയല്ല ഒരിക്കൽ എസ്പിബി പറഞ്ഞത്: "മുഹമ്മദ് റഫിക്കല്ലാതെ ലോകത്തൊരാൾക്കും ആ ജൂമായിൽ ഇത്രയേറെ പ്രണയം നിറക്കാനാവില്ല. ഇന്നും ആ വരി റഫി സാഹിബ്
"പാടിയത് എങ്ങനെയുണ്ട്"-ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ തന്റെ പ്രിയ സൗണ്ട് എൻജിനീയർ ദമൻ സൂദിനോട് തന്റെ പാട്ടിനെക്കുറിച്ച് അഭിപ്രായം ചോദിച്ചു. സംവിധായകൻ യാഷ് ചോപ്രയുടെ ദർ സിനിമയിലെ പാട്ടായിരുന്നു അതെന്ന് ദമൻ സൂദ് ഓർക്കുന്നു. ദീദി ഞാൻ സത്യ പറയണോ അതോ വെറുതേ പറയണോ എന്നു ദമൻ സൂദ് തിരികെ ചോദിച്ചപ്പോൾ
Results 1-10 of 101
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.