Activate your premium subscription today
Monday, Apr 21, 2025
ഭാവുകത്വ പരിണാമങ്ങളുടെ പരമ്പരകളില്‍ കൂടി കടന്നു പോയ ഒന്നാണ് മലയാള സിനിമ. ഏതെല്ലാം കാലഘട്ടങ്ങള്‍, ഏതെല്ലാം തരത്തിലും തലത്തിലുമുളള സിനിമകള്‍, ഇതിവൃത്തപരമായ പരീക്ഷണങ്ങള്‍. പലതും നമ്മെ നടുക്കി കളഞ്ഞവയാണ്. നിയതമായ ഒരു ക്ലൈമാക്സില്ലാതെ അപൂര്ണതയില് അവസാനിച്ച ‘അനന്തരം’, ഫിലിം മേക്കറെ തട്ടിയിട്ട് അകന്നു പോകുന്ന നായിക-ഒരേ സമയം മൂന്ന് വ്യത്യസ്ത സ്ത്രീജീവിതം പറഞ്ഞ ‘ആദാമിന്റെ വാരിയെല്ല്’, ബലാത്സംഗം ചെയ്യപ്പെട്ട നായികയെ അത് അറിഞ്ഞുകൊണ്ട് തന്നെ തന്റെ ജീവിതത്തിലേക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നായകനെ അവതരിപ്പിച്ച ‘മുന്തിരിത്തോപ്പുകള്‍’... ഇതെല്ലാം സംഭവിച്ച അതേ മലയാള സിനിമയില്‍ ഇന്നും ഡപ്പാംകൂത്ത് സിനിമകളുമായി തൊണ്ണുറുകളില്‍ നിന്നും വണ്ടി കിട്ടാത്ത ചില നായകന്മാരും അവരുടെ ആജ്ഞാനുവര്‍ത്തികളായ സംവിധായകരും ചുറ്റിത്തിരിയുന്നു. ദിലീഷ് പോത്തനും ലിജോ ജോസും അടക്കമുളള നവസിനിമാ വക്താക്കള്‍ സിനിമയില്‍ വലിയ മാറ്റം കൊണ്ടു വന്ന് എന്ന് നാം ഊറ്റം കൊളളുമ്പോഴും ഉപരിപ്ലവവും അന്തസാരശൂന്യവുമായ സിനിമകള്‍ കൊണ്ട് വ്യവസായത്തിന് തന്നെ ബാധ്യതയാകുകയാണ് ചില സിനിമാക്കാര്. പ്രേക്ഷകനെ തിയറ്ററുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ഇവരാണ് ഇന്ന് മലയാള സിനിമ നേരിടുന്ന പൊതുശല്യം. നിരന്തരം പരാജയചിത്രങ്ങള്‍ സമ്മാനിച്ച് ഇവര്‍ കോടികളുടെ കടബാധ്യതകളിലേക്ക് നിര്‍മാതാക്കളെ/ ഇന്‍വസ്റ്റര്‍മാരെ തളളി വിടുന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും പലരും അദ്ഭുതത്തോടെ ചോദിക്കുന്ന ഒരു സംശയമുണ്ട്. ഈ ബേസില്‍ ജോസഫിന്റെ സിനിമകള്‍ മാത്രം എന്തുകൊണ്ട് വിജയിക്കുന്നു?
രംഗണ്ണനും പിള്ളേരും വീശിയ കത്തിക്കും തോക്കിനും മീതെ ഒരു ഹിറ്റ് ഡയലോഗ് പിറന്നു–ശ്രദ്ധിക്കേണ്ടേ അമ്പാനേ. അമ്പാൻ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അമ്പാനെ വെള്ളിത്തിരയിലെത്തിച്ച സജിൻ ഗോപു ശ്രദ്ധിക്കുന്നുണ്ടായിരുന്നു; ആവർത്തന വിരസതയില്ലാതെ കഥാപാത്രങ്ങളെ കണ്ടെത്താനും അവതരിപ്പിക്കാനും. ചുരുളിയിലെ പേരില്ലാത്ത
‘ഉദയനാണ് താരം’ എന്ന സിനിമയുടെ ക്ലൈമാക്സിൽ ശ്രീനിവാസന്റെ കഥാപാത്രമായ സരോജ് കുമാർ പറഞ്ഞ ഡയലോഗ് ജീവിതത്തിൽ റിക്രിയേറ്റ് ചെയ്ത് കയ്യടി വാങ്ങി സലിംകുമാറിന്റെ മകനും നടനുമായ ചന്തു സലിംകുമാർ. ചന്തു അഭിനയിച്ച ‘പൈങ്കിളി’ എന്ന സിനിമ കണ്ടിറങ്ങി വരുന്നതിന് ഇടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് താരത്തിന്റെ വൈറൽ ഉത്തരം.
പ്രണയത്തിൽ ഒരു മുഴുനീള ‘പൈങ്കിളി’യാണ് സുകു സുജിത് കുമാർ. ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ക്രിഞ്ച് പോസ്റ്റുകള്‍ ഇട്ട് സ്വയം ആവേശം കൊള്ളുന്ന ഒരു 90സ് കിഡ് വസന്തം. സുകുവിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ഷീബ ബേബി എന്ന ജെൻ സി പെൺകുട്ടി. വീട്ടുകാർ ഉറപ്പിക്കുന്ന വിവാഹാലോചനകളിൽ നിന്നും രക്ഷപ്പെടാൻ സ്വയം ‘ഒളിച്ചോടി’ക്കൊണ്ടിരിക്കുന്ന ഷീബയ്ക്ക് അങ്ങനെ ആരോടും വലിയ കടപ്പാടൊന്നുമില്ല. രണ്ടിനും അൽപം ‘വട്ടുണ്ടെന്നു’ തോന്നിയാലും സംശയിക്കാനില്ല, അങ്ങനെ ഇരുവർക്കുമിടയിൽ സംഭവിക്കുന്ന ‘ഭ്രാന്തൻ തമാശകളാണ്’ ‘പൈങ്കിളി’ എന്ന സിനിമ പറയുന്നത്.
ഒറ്റനോട്ടത്തിൽ ഫ്രഷ്നെസ് നിറയ്ക്കുന്ന രസകരമായ കളർഫുൾ പോസ്റ്ററുകളും കാതോരത്ത് കൂടുകൂട്ടിയ കിടിലൻ പാട്ടുകളുമായി ഇതിനകം ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയ സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി' നാളെ മുതൽ തിയേറ്ററുകളിൽ. ഏറെ ശ്രദ്ധേയമായ 'ഹാർട്ട് അറ്റാക്ക്', 'ബേബി ബേബി' എന്നീ പാട്ടുകളും കൗതുകം ജനിപ്പിക്കുന്ന ട്രെയിലറും സിനിമയെ കുറിച്ചുള്ള ആകാംക്ഷ പ്രേക്ഷകരിൽ വർദ്ധിപ്പിച്ചിരിക്കുകയാണ്.
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി'യിലെ പുതിയ ഗാനം പുറത്ത്. അടുത്തിടെ ശ്രദ്ധേയമായ 'ഹാർട്ട് അറ്റാക്ക്' എന്ന ഫാസ്റ്റ് സിംഗിളിന് പിന്നാലെ എത്തിയിരിക്കുന്ന ഗാനം ഏറെ വേറിട്ടുനിൽക്കുന്നതാണ്. '36 വയതിനിലെ' എന്ന സിനിമയിലെ 'വാടി രാസാത്തി' എന്ന ഗാനം പാടി ശ്രദ്ധേയയായ ലളിത വിജയകുമാറും ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗായകൻ പ്രദീപ് കുമാറിന്റെ അമ്മയാണ് ലളിത വിജയകുമാർ. വിനായക് ശശികുമാറിന്റെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് ഈണം നൽകിയിരിക്കുന്നത്.
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'പൈങ്കിളി' സിനിമയുടെ ട്രെയിലർ പുറത്ത്. തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. വലന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. 'ആവേശ'ത്തിലെ അമ്പാനായും 'പൊൻമാനി'ലെ മരിയാനോയുമായൊക്കെ വ്യത്യസ്ത
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രശംസ നേടുകയാണ്. സ്റ്റെഫി എന്ന സാധുകുടുംബത്തിലെ പെൺകുട്ടിയായി ലിജോമോൾ മികവുറ്റ പ്രതികരണമാണ് കാഴ്ചവച്ചത്. കൊല്ലം ജില്ലയുടെ കഥപറയുന്ന ചിത്രം വിവാഹക്കമ്പോളത്തിൽ വിലപേശലിന് നിന്നുകൊടുക്കുന്ന പെൺകുട്ടികളുടെ
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ ഒരുക്കിയ 'പൊൻമാൻ' എന്ന ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി നിറഞ്ഞ സദസ്സുകളിൽ മുന്നേറുകയാണ്. ബേസിൽ ജോസഫിനൊപ്പം സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്
‘അജേഷാടാ..അജേഷ്’ എന്ന് നെഞ്ചിലടിച്ച് ചങ്കൂറ്റത്തോടെ പറയുന്ന ഈ നായകന്റെ കയ്യിൽ തോക്കോ പിച്ചാത്തിയോ ബോംബോ ഇല്ല. ആകെയുള്ളത് ആത്മവിശ്വാസവും ചങ്കൂറ്റവും അധ്വാനിക്കാനുള്ള മനസ്സുമാണ്. ഇതു മൂന്നും വച്ച് അവൻ കളിക്കുന്നൊരു കളിയുണ്ട്. ആ പോരാട്ടത്തിന് പൊന്നിനേക്കാൾ തിളക്കമുണ്ട്. അതൊരു പൊൻമാനായി
Results 1-10 of 19
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.