ADVERTISEMENT

ബെംഗളൂരു ∙ മണ്ഡ്യയിൽ മകൾ ട്രെയിനിനു മുന്നിൽ ചാടി മരിക്കാനിടയായ സംഭവം അന്വേഷിക്കുന്നതിലെ പൊലീസ് അനാസ്ഥ ചൂണ്ടിക്കാട്ടി അമ്മ ജീവനൊടുക്കി. ഫെബ്രുവരി 21നാണ് വിജയലക്ഷ്മി (21) ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. കേസിൽ നീതി തേടി അമ്മ ലക്ഷ്മി (50) വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.

വിജയലക്ഷ്മിയുടെ മരണത്തിനു കാരണക്കാരെന്നു സംശയിക്കുന്ന യുവാവ് ഉൾപ്പെടെ 19 പേർക്കെതിരെ പൊലീസ് കേസെടുത്തു. യുവാവ് പ്രണയം നടിച്ച് വഞ്ചിച്ചതിനെ തുടർന്നാണ് വിജയലക്ഷ്മി ജീവനൊടുക്കിയതെന്നാണ് ആരോപണം.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Mandya Tragedy: Police Negligence Leads to Suicide

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com