ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി∙ മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ ഡോക്ടർക്കും സിഇഒയ്ക്കും മർദനം. ഗർഭസ്ഥശിശു മരിച്ചതിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ചാണ് മർദനം. സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ടോടെയാണ് ആക്രമണം നടന്നത്. 

നേരത്തെ തന്നെ അഡ്മിറ്റാകാൻ യുവതിയോടെ പറഞ്ഞിരുന്നതായി ആശുപത്രി അധിക‍ൃതർ അറിയിച്ചു. എന്നാൽ മൂന്നു ദിവസം കഴിഞ്ഞേ അഡ്മിറ്റാകാൻ കഴിയൂ എന്നാണ് അവർ പറഞ്ഞത്. അഡിമിറ്റാകാൻ എത്തിയപ്പോൾ നടത്തിയ സ്കാനിങ്ങിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയായിരുന്നെന്നും ആശുപത്രി അധിക‍ൃതർ പറഞ്ഞു. ഇതേത്തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ ബന്ധുക്കളും മറ്റും ഡോക്ടറെയും സിഇഒയും മർദിക്കുകയായിരുന്നു. 

English Summary: Infant death: Relatives attacked doctors at hospital

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com