ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം∙ ദത്തു വിവാദത്തിലെ കുഞ്ഞിന്റെ മാതാപിതാക്കളായ അജിത്തിനും അനുപമ എസ്.ചന്ദ്രനുമെതിരെ സൈബര്‍ ആക്രമണം. കുഞ്ഞിന്റെ പിതാവ് അജിത്തിന് സര്‍ക്കാര്‍ ജോലി നൽകണം എന്നാവശ്യപ്പെടുന്ന വ്യാജ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കുഞ്ഞിനു വേണ്ടിയുള്ള സമരത്തിനു പിന്തുണ നൽകിയ ബി.ആര്‍.പി.ഭാസ്കര്‍, സച്ചിദാനന്ദന്‍, കെ.അജിത, ഡോ. ജെ.ദേവിക എന്നിവരുടെ പേരിലാണ് വ്യാജ പോസ്റ്റർ തയാറാക്കിയിരിക്കുന്നത്.

എന്നാൽ തങ്ങളറിയാതെയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നതെന്ന് ഇവർ അറിയിച്ചു. സംഭവത്തിൽ അജിത്തും അനുപമയും പേരൂര്‍ക്കട പൊലീസിലും സൈബര്‍ സെല്ലിലും പരാതി നൽകി.

English Summary: Fake poster against Ajith

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com