Activate your premium subscription today
Tuesday, Apr 1, 2025
കോട്ടയം ∙ ‘അവരുടെ ബംഗ്ലാവിന്റെ (അതിഥി മന്ദിരം) മുൻവശത്തു മൂന്നു ചിത്രങ്ങളാണ് ആകെ ഉണ്ടായിരുന്നത്. ഒന്നു സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗ വേദിയിൽ വച്ചെടുത്ത ചിത്രം. പിന്നെ വലിയ തലേക്കെട്ടും ചുമൽ മൂടിയ പുതപ്പുമായി ഗാന്ധിജിയുടെ ഒരു വലിയ പടം. മൂന്നാമത് താമരയിതൾ പോലെ വിരിഞ്ഞ കണ്ണുകളും നീണ്ട താടിയും
ഒരു കുലസ്ത്രീ ലുക്കോടെ രേഖ കുലസ്ത്രീകളെ അട്ടിമറിച്ചു എന്ന് മാത്രമല്ല സ്വാതന്ത്ര്യത്തിന്റെ സ്വന്തം രൂപം അങ്ങേയറ്റം വരച്ചെടുക്കുന്ന ഒരു സ്ത്രീയായിയാണ് എനിക്കവരെ കാണാനായത്. കുലസ്ത്രീ ചിഹ്നങ്ങളൊക്കെ അവരുടെ മുന്നിൽ നിഷ്പ്രഭമായി..
അധികം അകലെയല്ലാത്ത നഗരത്തിൽ ഒരു മഹായോഗം നടക്കുന്നു. ക്ഷേത്രദർശനത്തിനെന്ന ഭാവേന കുടയും പുതപ്പുമായി അവർ ഇറങ്ങി. വഴിക്കുവച്ച് കുട എറിഞ്ഞുകളഞ്ഞു. പുതപ്പുമുണ്ട് സാരിയാക്കി ബസ്സിൽ കയറി യോഗസ്ഥലത്തു ചെന്നു. ആചാരങ്ങളെ വെല്ലുവിളിച്ച ആ സംഭവം വലിയ വിവാദമായി. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലി, ഇരുട്ടുനിറഞ്ഞ
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.