Activate your premium subscription today
Saturday, Apr 12, 2025
ദുബായിലെ മുതിർന്ന എമിറാത്തി പൗരന്മാരെ പെരുന്നാൾ ദിനത്തിൽ ചേർത്തുപിടിച്ച് ജിഡിആർഎഫ്എ.
ബഹ്റൈനിൽ ഫോർമുല വൺ കാറോട്ട മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പ്രചാരണത്തിന്റെ ഭാഗമായി അദ്ലിയ 338 ബ്ലോക്കിൽ ആരംഭിച്ച ഫോർമുല വൺ ഫാൻ വില്ലേജ് ശ്രദ്ധ നേടുന്നു.
ദോഹ ∙ പെരുന്നാൾ അവധി ആഘോഷമാക്കി ഖത്തറിലെ സ്വദേശി, പ്രവാസി സമൂഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കാളികളായും ഒത്തുകൂടലുകളും യാത്രകളും സംഘടിപ്പിച്ചുമാണ് അവധി ദിനങ്ങൾ സജീവമാക്കുന്നത്.
എമിറേറ്റിന്റെ വിജയഗാഥയുടെ അഭിവാജ്യ ഘടകമായ തൊഴിലാളികളെ പങ്കെടുപ്പിച്ചു കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർ എഫ്എഡി) മെഗാ ഈദ് ആഘോഷം സംഘടിപ്പിച്ചു.
നാല് പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതത്തിനിടയിൽ ആദ്യമായി കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കുന്ന സന്തോഷത്തിലാണ് വാണിമേൽ സ്വദേശിയായ കുയ്യലത്ത് അബ്ദുല്ല.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനു വിരാമമിട്ട് മുംബൈ സ്വദേശി റോഷൻ അലി റംസാൻ (71) നാട്ടിലേക്ക് മടങ്ങി.
വ്രതശുദ്ധിയുടെ മുപ്പത് രാപ്പകലുകൾക്ക് ശേഷം ഒമാനിലെ വിശ്വാസികൾ നിഷ്കളങ്കമായ മനസ്സോടെ ഈദുൽ ഫിത്ർ ആഘോഷിച്ചു.
മസ്കത്ത്∙ തിങ്കളാഴ്ച അൽ ബറക കൊട്ടാരം മുതൽ ബൗഷർ വിലായത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് (ആർ ഒ പി) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദിലാണ് സുൽത്താൻ ഹൈതം
കോഴിക്കോട് ∙ റമസാൻ നോമ്പിനു പരിസമാപ്തി കുറിച്ച് മാനത്ത് ശവ്വാൽ നിലാവു തെളിഞ്ഞു; ഇന്ന് ഈദുൽ ഫിത്ർ. കാപ്പാട്, പൊന്നാനി എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടതോടെ ഇന്ന് ചെറിയ പെരുന്നാളായി വിവിധ ഖാസിമാരും മത നേതാക്കളും പ്രഖ്യാപിക്കുകയായിരുന്നു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ. മക്കയിലും മദീനയിലുമായി പെരുന്നാൾ നമസ്കാരത്തിനു 30 ലക്ഷത്തോളം വിശ്വാസികളെത്തി.
മണൽപ്പരപ്പിൽ ചുറ്റും കൂടിയിരിക്കുന്നവർ കടൽക്കാറ്റിന്റെ ചൂളം വിളിക്കപ്പുറം ബാങ്ക് വിളിക്കായി കാതോർക്കുന്നത് കാണാം വൈകുന്നേരങ്ങളിൽ കോഴിക്കോട് കടപ്പുറത്ത്. അപ്പോഴേയ്ക്കും പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ മറഞ്ഞു തുടങ്ങിയിട്ടുണ്ടാകും. ബീച്ചിൽ അങ്ങിങ്ങായുള്ള തട്ടുകടകളിൽ നിന്നൊഴുകുന്ന വെളിച്ചം ഇടയ്ക്കിടെ കരയിലേക്ക് കയറി വരുന്ന തിരമാലകളിലേക്കും ചെരിഞ്ഞിറങ്ങും. ആ കടലിനപ്പുറത്തുള്ള അറബി നാട്ടിൽ നിന്നുവന്ന കാരക്ക കഴിച്ചു കൊണ്ടായിരിക്കും മിക്കവരും നോമ്പുതുറക്കുന്നത്. വീട്ടിലും ഹോട്ടലുകളിലും നോമ്പുതുറക്കുന്നതിന് പകരം വിഭവങ്ങളുമായി കടപ്പുറത്തേയ്ക്ക് എത്തുന്നവരുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും കൂടുകയാണ്. നോമ്പ് തുറക്കാൻ നിരവധി കുടുംബങ്ങളാണ് ബീച്ച് തിരഞ്ഞെടുക്കുന്നത്. കോഴിക്കോട് സൗത്ത് ബീച്ച്, ഭട്ട് റോഡ്, കോന്നാട് ബീച്ച് എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രം. നോമ്പ് തുറക്കാനായി വിവിധ ഇടങ്ങളിൽ നിന്നായി ആളുകളെത്തുന്നുണ്ട്. കോഴിക്കോട് നഗരത്തിന് പുറത്തു നിന്നുള്ളവരും ഇവിടെ നോമ്പുതുറക്കാൻ എത്തുന്നത് കാണാം. വീട്ടിൽ നോമ്പുതുറ വിഭവങ്ങൾ ഒരുക്കിയ ശേഷം വൈകിട്ടോടെ ബീച്ചുകളിലെത്തി സൗകര്യപ്രദമായ സ്ഥലത്ത് ഇടംപിടിക്കും. വലിയ വിരിപ്പുകളിൽ ഭക്ഷണ പദാർഥങ്ങളും ജ്യൂസുകളും നിരത്തി വച്ച് ഒന്നിച്ചിരുന്ന് നോമ്പ് തുറക്കും. തരിക്കഞ്ഞി മുതൽ
Results 1-10 of 221
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.