Activate your premium subscription today
Saturday, Apr 5, 2025
എടത്വ∙ സപ്ലൈകോ നെല്ലു സംഭരണം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് കർഷകരിൽ നിന്ന് ഇത്രയേറെ നെല്ല് കിഴിവിന്റെ പേരിൽ (അധിക നെല്ല്) കൊള്ളയടിച്ചതെന്ന് ആക്ഷേപം. ഏറ്റവും നല്ല നെല്ലു കൊടുത്ത പാടശേഖരത്തിലടക്കം ഇക്കുറി കിഴിവ് വാങ്ങിയാണ് സംഭരിച്ചത്. ക്വിന്റലിന് 2 കിലോഗ്രാം മുതൽ 10 കിലോഗ്രാം നെല്ലു വരെ കിഴിവ്
കുമരകം ∙ നെല്ലുസംഭരണത്തിനു മില്ലുകാർക്കു വേണ്ടി ഇടനിലക്കാരായി വരുന്നവരാണ് തങ്ങളെ ചൂഷണം ചെയ്യുന്നതെന്നു കർഷകർ. മില്ലുകാർ ഓരോ പ്രദേശത്തും ഇടനിലക്കാരെ വച്ചാണു നെല്ല് സംഭരണം നടത്തുന്നത്. നെല്ലിന്റെ ഗുണനിലവാരം പരിശോധന, കിഴിവ് എത്രയെന്നു നിശ്ചയിക്കുക, കൈപ്പറ്റ് രസീത് നൽകൽ, സംഭരിക്കുന്ന നെല്ല് എങ്ങനെ
പന്തളം ∙ കരിങ്ങാലിപ്പാടശേഖരത്തിന്റെ ഭാഗമായ മൂന്നുകുറ്റിയിൽ നെൽക്കൃഷി വിളവെടുപ്പിന് പാകമായപ്പോൾ വേനൽ മഴ കാരണം രൂപപ്പെട്ട വെള്ളക്കെട്ട് കർഷകർക്ക് ആശങ്കയായി. പാടത്ത് വെള്ളം കെട്ടിനിന്നാൽ ശക്തമായ മഴയോ കാറ്റോ ഉണ്ടായാൽ നെൽച്ചെടികൾ നിലംപൊത്താനുള്ള സാധ്യതയാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്. നിലവിൽ പാടത്ത്
മാന്നാർ ∙ കൊയ്തു തുടങ്ങിയ ചെന്നിത്തല 9 ാം ബ്ലോക്ക്വെട്ടത്തേരി പാടശേഖരത്തിൽ മൂന്നാം നാളായ ഇന്നലെ മുതൽ നെല്ലെടുത്തു തുടങ്ങി. വൈകിട്ടു പെയ്ത മഴ ആശങ്കയുണ്ടാക്കി. കർഷകർക്കു കിഴിവ് കൊടുക്കേണ്ടി വന്നില്ല. വെട്ടത്തേരി പാടശേഖരത്തിൽ കഴിഞ്ഞ 31നാണ് കൊയ്തു തുടങ്ങിയത്. അന്നു മുതലുള്ള നെല്ലു കർഷകർ സുരക്ഷിതമായി
പുന്നയൂർക്കുളം ∙ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ കോൾപാടത്തെ നെൽ കർഷകർ ആശങ്കയിൽ. സീസണിൽ ആദ്യം കൊയ്ത്ത് തുടങ്ങിയ ഉപ്പുങ്ങൽ വടക്കേ പടവിൽ പകുതി ഭാഗം കൊയ്ത്ത് കഴിഞ്ഞെങ്കിലും ബാക്കി കൊയ്യാത്തത് ആശങ്കയായി.പാടത്ത് വെള്ളം കെട്ടിയതിനാൽ കൊയ്ത്ത് യന്ത്രങ്ങൾ താഴുന്നതാണ് പ്രശ്നം. ഇന്നലെ രണ്ടിടത്ത് യന്ത്രം
കുട്ടനാട് ∙ 10 മണിക്കൂർ നീണ്ട കർഷകരുടെ സമരം ഫലം കണ്ടു; വിളവെടുത്തു ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭരണം നടക്കാതിരുന്ന 5 പാടശേഖരങ്ങളിലെ നെല്ലെടുക്കാൻ തീരുമാനമായി. നീലംപേരൂർ കൃഷിഭവൻ പരിധിയിലെ എച്ച് ബ്ലോക്ക് (പഴയപതിനാലായിരം) കായൽ, കാവാലം കൃഷിഭവൻ പരിധിയിലെ മണിയങ്കരി, രാമങ്കരി കൃഷിഭവൻ പരിധിയിലെ പെരുമാനിക്കരി,
ആലപ്പുഴ∙ പൊള്ളുന്ന വെയിലിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി 77ാം വയസ്സിലും നെല്ലുണക്കുകയാണു കർഷകയായ ജാനമ്മ ഗംഗാധരൻ. തൈപ്പറമ്പ് വടക്കു ഭാഗത്ത് എട്ടു പറ കണ്ടം പാട്ടത്തിനെടുത്താണ് ജാനമ്മയും മകനും കൃഷിയിറക്കിയത്.ഒരാഴ്ച മുൻപ് കൊയ്തുകൂട്ടി. എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഴയിൽ എല്ലാം തകിടം മറിഞ്ഞു, നെല്ലിനു
‘‘സ്വന്തം പാടത്തിന്റെ വരമ്പത്തു കൂടി കൃഷി ആസ്വദിച്ചു നടക്കണം, മികച്ച കർഷകനാകണം’’ – അതൊരു സ്വപ്നമായി, അതിലേറെ വാശിയായി ജോബിയുടെ മനസ്സിൽ കുടിയേറിയിട്ട് വർഷങ്ങളായി. വിദ്യാർഥിയായിരുന്ന കാലത്ത് പാട്ടക്കൃഷിക്ക് പാടം കിട്ടാതെ വിഷമിക്കുന്ന പിതാവിനെ കണ്ടപ്പോൾ മുതൽ സ്വന്തമായി ഒരു പാടമെന്ന ചിന്ത ജോബിയുടെ
എടത്വ ∙ നെൽക്കൃഷിയിലെ കിഴിവ് അടക്കം ഒട്ടേറെ പ്രശ്നങ്ങൾ ഉള്ളപ്പോഴും കൊയ്ത്ത് 57 ശതമാനം പിന്നിട്ടു. കിഴിവു തർക്കത്തിൽ പെട്ട് പല പാടശേഖരങ്ങളിലും സംഭരണം തടസ്സപ്പെട്ടെങ്കിലും 45922.62 ടൺ നെല്ല് സംഭരിച്ചു കഴിഞ്ഞു. നിലവിൽ സംഭരണം നടത്തുന്ന മില്ലുകൾക്കു 89015.18 ടൺ നെല്ല് സംഭരിക്കാൻ സപ്ലൈകോ അനുവാദം
കുട്ടനാട് ∙ വിളവെടുത്തു ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭരണം നടക്കുന്നില്ല. കർഷകർ ദുരിതത്തിൽ. വെളിയനാട് കൃഷിഭവൻ പരിധിയിലെ തൈപ്പറമ്പ് തെക്ക് പാടശേഖരത്തിലെ കർഷകരാണു ദിവസങ്ങളായി ദുരിതത്തിൽ കഴിയുന്നത്. കൊയ്തെടുത്ത നെല്ല് പാടത്ത് ദിവസങ്ങളായി കിടന്നിട്ടും നെല്ല് സംഭരണ നടത്താനോ കർഷകരുടെ പരാതി പരിഹരിക്കാനോ പാഡി
Results 1-10 of 1000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.