Activate your premium subscription today
Tuesday, Apr 1, 2025
അസോസിയേഷൻ ഓഫ് ഫിഷറീസ് ഗ്രാജ്വേറ്റ്സ് (AFG) കടമക്കുടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ലോക തണ്ണീർത്തടദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി 'വെറ്റ്ലാൻഡ് ബ്ലിറ്റ്സ്' എന്ന പേരിൽ ഒരു തണ്ണീർത്തട നടത്തവും ജൈവവൈവിധ്യം സർവേയും സംഘടിപ്പിച്ചു.
എരമംഗലം ∙ പുതിയിരുത്തിയിലെ തണ്ണീർത്തടം നികത്തിയതിലും സ്റ്റോപ്പ് മെമ്മോ നൽകിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും പ്രതിഷേധിച്ച് കിസാൻസഭ പ്രവർത്തകർ വ്യക്തിയുടെ സ്ഥലത്തേക്കു മാർച്ച് നടത്തി. പെരുമ്പടപ്പ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന പുതിയിരുത്തി കനോലി കനാലിനോടു ചേർന്നുള്ള തണ്ണീർത്തടം
മനുഷ്യ സംസ്കാരത്തിന്റെ വളർച്ചയും വികാസമെല്ലാം ജലാർദ്ര പ്രദേശങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപപ്പെട്ടത്. തണ്ണീർ തടങ്ങളും മാനവക്ഷേമവുമെന്നതാണ് ഈ വർഷത്തെ ലോക തണ്ണീർത്തട ദിനാചരണ വിഷയം. 1971 ഫെബ്രുവരി രണ്ടിന് കാസ്കിൻ കടൽത്തീരത്തെ ഇറാനിലെ റാംസർ സിറ്റിയിൽ നടന്ന
2018, 2019 വർഷങ്ങളിലെ അത്രയും മഴ പെയ്തിട്ടില്ല, എന്നിട്ടും സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പ്രളയസമാനമായ വെള്ളക്കെട്ടാണ് ഇത്തവണ രൂപപ്പെട്ടത്. ജൂൺ മുതൽ തുടങ്ങുന്ന ഹൈഡ്രോളജി കലണ്ടറിൽ ജൂണിൽ ശരാശരിയെക്കാളും 63% മഴ കുറവായിരുന്നു. എന്നാൽ ജൂലൈ 6, 7, 8 ദിവസങ്ങളിൽ കനത്ത മഴ പെയ്തു. എന്നിട്ടും ജൂലൈ 10 വരെ ശരാശരിയെക്കാൾ 29% കുറവ് മഴ മാത്രമാണു ലഭിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച ഏതാനും ദിവസത്തെ മഴ കാരണം മറ്റൊരു പ്രളയം വരെ നാം മുന്നിൽക്കണ്ടു. സാധാരണ രീതിയിൽ തുടർച്ചയായി മഴ പെയ്യുന്നതിനു പകരം ചെറുമേഖലകൾ കേന്ദ്രീകരിച്ച് അതിവേഗം പെയ്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
ഫെബ്രുവരി 2, ലോക തണ്ണീർത്തട ദിനം. ജലം കിട്ടാതെ നെട്ടോട്ടമോടുമ്പോൾ ഓർക്കുക, ജലം പിടിച്ചു നിർത്താൻ തണ്ണീർത്തടങ്ങളോളം കഴിവുള്ള മറ്റൊന്നും ഇവിടെയില്ല. പെയ്തിറങ്ങുന്ന മഴ തുള്ളിവിടാതെ ഇവ ശേഖരിച്ചു നിർത്തും. തണ്ണീർത്തടങ്ങളുടെ അഭാവത്തിൽ അവ പുഴകളിലൂടെയും തോടുകളിലൂടെയും കനാലുകളിലൂടെയുമൊക്കെ ഒഴുകി കടലിലെത്തി
കാസർകോട് ∙ വയലിലെ കിളികളെ കണ്ടെത്താൻ ‘പറവ’യിലെ കുട്ടിക്കൂട്ടം അതിരാവിലെ മുതൽ ആവേശത്തോടെ ഇറങ്ങി. വഴികാട്ടികളായി മുതിർന്നവർ ഒപ്പം നടന്നു. വയലിലും അരികിലെ മരങ്ങളിലും ഒളിച്ചിരുന്ന പക്ഷികളെയും ഇടയ്ക്കു മാനത്തു പ്രത്യക്ഷപ്പെട്ട് മാറുന്ന പക്ഷികളെയും വിടാതെ കയ്യിലെ നോട്ട്ബുക്കിലും ഇ–ബേഡ് ആപ്പിലും
ജൈവവൈവിധ്യവും നേരിടുന്ന വെല്ലുവിളികളെ ഗൗരവമായി കാണണം. ചെറിയ പ്രദേശത്തു കുറഞ്ഞ സമയത്തിനുള്ളിൽ തകർത്തു പെയ്യുന്നതു കേരളത്തിലെ മഴലഭ്യതയിൽ അടുത്തകാലത്തുവന്ന വലിയ മാറ്റമാണ്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിലാണു കാലാവസ്ഥമാറ്റത്തിന്റെ വരവറിയിച്ചുകൊണ്ടു കേരളത്തിലെ സൂക്ഷ്മകാലാവസ്ഥയിൽ ഈ തകിടം മറിച്ചിലുണ്ടായത്.
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.