Activate your premium subscription today
പൊള്ളാച്ചി ∙ താലൂക്കിൽ പകർച്ചവ്യാധികൾ പടരുന്നതിനെ തുടർന്ന് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തെ തുടർന്നാണ് നടപടി.ഗ്രാമീണ മേഖലയിൽ ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ
കണ്ണിലും മൂക്കിലും വായിലും നിന്ന് രക്തമൊഴുക്കി അതിദാരുണമായി മനുഷ്യനെ കൊലപ്പെടുത്തുന്ന മാരക വൈറസാണ് മാബര്‍ഗ്. ഒരിടവേളയ്ക്ക് ശേഷം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പടര്‍ന്നു പിടിക്കുകയാണ് ബ്ലീഡിങ് ഐസ് വൈറസ് എന്ന് കൂടി അറിയപ്പെടുന്ന മാബര്‍ഗ്.ഈ വൈറസ് പടര്‍ച്ച മൂലം 15 പേരാണ് ഇപ്പോള്‍
വാഹനത്തിൽ മാതാപിതാക്കൾ തനിച്ചാക്കിപ്പോയ കുഞ്ഞിന്റെ മരണവാർത്തയും സ്കൂൾ ബസ്സിൽ പെൺകുട്ടിക്കു സംഭവിച്ച ദാരുണാന്ത്യവുമെല്ലാം ഓർക്കുന്നില്ലേ? ഏറെ ഞെട്ടലോടെയാണു നാം അവ കേട്ടത്. യാത്രകളിൽ കുഞ്ഞുങ്ങൾക്കു പ്രത്യേകമായി കരുതലും ശ്രദ്ധയും നൽകേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഒരു രോഗാവസ്ഥയുടെ പ്രാധാന്യം, കടുപ്പം തുടങ്ങിവയൊക്കെ അളക്കാനുള്ള സൂചകമാണ് രോഗാതുരതയും, മരണനിരക്കുമൊക്കെ. ലോകത്തു മൂന്നാമത്തെയും ഇന്ത്യയിൽ രണ്ടാമത്തെയും മരണകാരണമാകുന്ന രോഗാവസ്ഥയേതെന്നു ഊഹിക്കാമോ? അതു കാൻസറല്ല പ്രമേഹവുമല്ല മറിച്ചു വർഷംതോറും 35 ലക്ഷത്തോളം മരണങ്ങൾക്ക് കാരണമാകുന്ന സി. ഒ പി.ഡി എന്ന
തിരുവനന്തപുരം ∙ ജില്ലയിൽ വീണ്ടും പനിബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നു. 31 മുതൽ ഈ മാസം 8 വരെ സർക്കാർ കണക്കിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 7305 ആണ്. ഇതിൽ 62 പേർക്ക് ഡെങ്കി സ്ഥീരീകരിച്ചു. 51 പേർക്ക് ചിക്കൻപോക്സും 19 പേർക്ക് എലിപ്പനിയും പിടിപ്പെട്ടു. തുടർച്ചയായി മഴയുണ്ടായതിന് പിന്നാലെയാണ്
ചോദ്യം : എന്റെ 6 വയസ്സായ മകന് പനിയും ജലദോഷവും ശരീരത്ത് ചുവന്ന നിറത്തിലുള്ള കുരുക്കളുമാണ്. ഡോക്ടറെ കണ്ടപ്പോൾ തക്കാളിപ്പനിയാണെന്ന് പറഞ്ഞു. എന്താണ് തക്കാളിപ്പനി? ഇത് പേടിക്കേണ്ട ഒരു രോഗമാണോ? എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ഉത്തരം : തക്കാളിപ്പനി ഒരു വൈറൽ രോഗമാണ്. ഇതിന്റെ ശാസ്ത്രീയ നാമം ഹാൻഡ്
തിരുവനന്തപുരം ∙ പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും പേരൂർക്കട ഗവ.ജില്ലാ മാതൃക ആശുപത്രി അത്യാഹിത വിഭാഗത്തിലെ സീലിങ് ഫാൻ പൊട്ടിവീണു സാരമായി പരുക്കേറ്റു. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് പരുക്കേറ്റത്. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്.
ചുമ, പനി, ജലദോഷം എന്നിവയെല്ലാം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്നതാണ്. നിസ്സാരമാക്കി തള്ളി കളഞ്ഞാല്‍ ചിലപ്പോള്‍ രോഗം തീവ്രമായി ശ്വാസകോശത്തെയും മറ്റ് അവയവങ്ങളെയുമൊക്കെ ബാധിച്ച് ജീവന് തന്നെ ആപത്തും ഇവ ഉണ്ടാക്കാം. ഇത്തരം രോഗങ്ങള്‍ വരുമ്പോള്‍ പലര്‍ക്കുമുള്ള സംശയമാണ് വര്‍ക്ക് ഔട്ട് ചെയ്യാമോ
ന്യൂഡൽഹി ∙ കടുത്ത പനി, ശ്വാസകോശ അണുബാധകൾ, കോളറ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിക്കുന്ന ‘ടെട്രാസൈക്ലിൻ’ ഗുളിക പാർശ്വഫലമുണ്ടാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിനാൽ അടിയന്തര ഘട്ടങ്ങളിൽമാത്രം മരുന്ന് ഉപയോഗിക്കണമെന്ന് ഡോക്ടർമാർക്കും രോഗികൾക്കുമുള്ള മുന്നറിയിപ്പിൽ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ ഫാർമക്കോപിയ കമ്മിഷൻ (ഐപിസി) അറിയിച്ചു.
ദോഹ ∙ ഗൾഫ് മേഖലയില കാലാവസ്ഥ മാറ്റത്തിലേക്കു നീങ്ങുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും പതിയെ തണുപ്പിലേക്ക് നീങ്ങുന്ന ദിനങ്ങളാണ് ഇനി.
Results 1-10 of 430