Activate your premium subscription today
Saturday, Apr 12, 2025
മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. സാധാരണയായി ആളുകൾ ഇത് വെളിയിൽ കളയുകയോ കന്നുകാലികൾക്കു നൽകുകയോ ചെയ്യും. എന്നാൽ നമ്മുടെ ചർമത്തിൽ മായാജാലം സൃഷ്ടിക്കാൻ കഴിവുള്ളതാണ് വെറുതെ കളയുന്ന ഈ കഞ്ഞിവെള്ളം. വിലകൂടിയ ക്രീമുകൾക്ക് പോലും കഞ്ഞിവെള്ളം നൽകുന്ന ഗുണങ്ങൾ നല്കാൻ സാധിക്കില്ല.
പുറത്ത് കൊടും വെയിലാണ്. പക്ഷേ ജോലിക്ക് പോകാതിരിക്കാനാകില്ലല്ലോ. പോയാലാകട്ടെ ചർമ പ്രശ്നങ്ങള്‍ അലട്ടുകയും ചെയ്യും. നേരിട്ട് വെയിൽ ഏൽക്കുന്നതിലൂടെ ചർമത്തിൽ പെട്ടെന്ന് കരിവാളിപ്പ് ഉണ്ടാകാൻ ഇടയുണ്ട്. വേനലിൽ ഭൂരിഭാഗം പേരും നേരിടുന്ന പ്രതിസന്ധിയാണിത്. പലപ്പോഴും ഈ അവസ്ഥ കഠിനമാകുമ്പോഴാണ് പലരും പ്രതിവിധികൾ
തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ 'ഓപ്പറേഷന് സൗന്ദര്യ' മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന് സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ
‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ....’ കവിഭാവന മാത്രമല്ല. മലയാളിയുടെ സൗന്ദര്യ സങ്കൽപത്തിൽ പ്രധാനമാണ് മുടി. കറുത്ത് ഇടതൂർന്ന മുടി ആരെയും ആകർഷിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഭംഗിയുള്ള മുടി ആഗ്രഹിക്കാത്ത മലയാളികളുണ്ടാകില്ല. എന്നാൽ മധ്യവയസ്സ് എത്തുന്നതോടെ കറുത്തമുടിയിഴകൾക്കിടയിൽ വെള്ളിവരകൾ വീഴാൻ
സൗന്ദര്യത്തെക്കുറിച്ച് ഓരോരുത്തർക്കുമുള്ള നിർവചനങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർക്ക് ആന്തരിക സൗന്ദര്യമാണ് ഏറ്റവും വലുതെങ്കിൽ മറ്റു ചിലർക്കു ശരീര വടിവും നിറവുമൊക്കെയാണ് സൗന്ദര്യത്തിന്റെ മാനദണ്ഡം. മനസ്സിനൊത്ത രീതിയിൽ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാനാകുന്നില്ല എന്ന് തോന്നിയാൽ അത് നേടിയെടുക്കാനായി
മഞ്ഞുകാലം അവസാനിക്കാറായി. ഒന്നുരണ്ടു മാസത്തിനപ്പുറം വേനൽക്കാലമാണ്. ശരീര സംരക്ഷണത്തിൽ കുറച്ചധികം കരുതൽ ഈ സമയത്ത് ആവശ്യമാണ്. എത്ര ഫ്രഷ് ആയിരിക്കാൻ ശ്രമിച്ചാലും ശരീരം വിയർക്കുന്നതും ദുർഗന്ധമുണ്ടാകുന്നതും ചിലരെയെങ്കിലും ബുദ്ധിമുട്ടിക്കാറുണ്ട്. ജീവിതശൈലിയിൽ ചില ലളിതമായ വ്യത്യാസങ്ങൾ വരുത്തിയാൽ
നെടുങ്കണ്ടം ∙ ഡൽഹിയിൽ നടന്ന മിസിസ് ഇന്ത്യ ഗ്ലോബ് സീസൺ 8ൽ ഇടുക്കി സ്വദേശി സോഫിയ ജയിംസ് കിരീടം ചൂടി. 40 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് എൽഐസിയിൽ ഇടുക്കിയിൽനിന്നുള്ള ആദ്യ വനിതാ ഡവലപ്മെന്റ് ഓഫിസർ കൂടിയായ സോഫിയ കിരീടം ചൂടിയത്. ഈ വർഷത്തെ മിസിസ് യൂണിവേഴ്സ് മത്സരത്തിലേക്കു യോഗ്യതയും നേടി.
തിരുവനന്തപുരം: ഗോവ പനജിയിൽ നടന്ന വിഇസി ക്വീൻ ഓഫ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ തിരുവനന്തപുരം സ്വദേശി ലിജി ജോൺ ഫസ്റ്റ് റണ്ണർ അപ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ക്വീൻ ഓഫ് ടാലന്റ് സബ്ടൈറ്റിൽ അവാർഡും ലിജി നേടി. തിരുവനന്തപുരത്ത് അനലൈസ് ഡിജിറ്റൽ ബിസിനസ് സൊലൂഷൻസിൽ എക്കൗണ്ട് മാനേജ്മെന്റ് മേധാവിയാണിപ്പോൾ.
ഗൾഫിൽനിന്ന് മലയാളികൾ ‘കോടാലി’ തൈലവും ടൈഗർ ബാമും കൊണ്ടു വരുന്നതുപോലെ വിദേശത്തേയ്ക്ക് പോകുന്ന ഇന്ത്യക്കാർ, പ്രത്യേകിച്ച് ബംഗാളികൾ കൊണ്ടുപോകുന്ന ഒരു ക്രീമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായിപ്പോലും ചേർന്നു നിൽക്കുന്ന ഒരു ക്രീം. എല്ലാ വർഷവും രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ബിസിനസ് അവസരമാക്കി ഓഫറുകൾ പ്രഖ്യാപിക്കുന്ന ബ്രാൻഡുകൾ ഒട്ടേറെയാണ്. എന്നാൽ 1947ൽ രാജ്യം സ്വതന്ത്ര്യം നേടിയപ്പോൾ ജനങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്ന് തങ്ങളുടെ ഒരു ലക്ഷം ഉൽപന്നങ്ങൾ സൗജന്യമായി നൽകിയ ഒരു ബ്രാൻഡ് ഉണ്ട്? അത് പലപ്പോഴും നിങ്ങൾ ഉപയോഗിച്ചിട്ടുമുണ്ടാകാം. ഗാന്ധിജിയുടെ ആഹ്വാനത്തെ തുടർന്ന് ബംഗാളിൽ രൂപമെടുത്ത ബോറോലിനെ കുറിച്ചാണ് ഈ പറയുന്നത്. ഒരുപക്ഷേ കേരളത്തിലെ വീടുകളിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ പക്കൽ ഇപ്പോഴും ബോറോലിന്റെ പച്ച നിറത്തിലെ ട്യൂബ് ഉണ്ടാവുമെന്ന് തീർച്ചയാണ്. ആന്റിസെപ്റ്റിക് ക്രീമുകളിൽ വമ്പൻമാർ ഒട്ടേറെ വിപണിയിൽ വന്നിട്ടും സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പരസ്യങ്ങൾ നിറഞ്ഞിട്ടും ബോറോലിന്റെ തട്ട് താണിരിക്കാൻ കാരണങ്ങൾ ഒട്ടേറെയാണ്. പാരമ്പര്യവും, മികച്ച മാർക്കറ്റിങ് തന്ത്രങ്ങളുമാണ് ബോറോലിനെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഇഷ്ട ബ്രാൻഡായി നിലനിർത്തുന്നത്. ബംഗാളിലെ ഒരു സാധാരണ വ്യാപാരിയാണ് ഈ ക്രീമിനു പിന്നിൽ. എങ്ങനെയാണ് ലോകം അറിയുന്ന ബ്രാൻഡായി ബോറോലിൻ മാറിയത്? എങ്ങനെയാണ് മികച്ച മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ ബോറോലിൻ ബംഗാളിന് പുറത്തേക്ക് വളർന്ന് വിപണി പിടിച്ചെടുത്തത്? വിശദമായി അറിയാം രാജ്യത്തെ എക്കാലത്തെയും മികച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉൽപന്നത്തിന്റെ തുടക്കവും വളർച്ചയും.
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് അമ്മയാവുക എന്നത്. എന്നാൽ അമ്മയായതിന് ശേഷം ഒരു സ്ത്രീയുടെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ നമുക്ക് ഊഹിക്കാവുന്നതിലും വലുതാണ്. അതിൽ ഒന്നാണ് വയറ്റിലെ സ്ട്രെച്ച് മാർക്ക്. സ്ട്രച്ച് മാര്‍ക്കുകള്‍ വയറിന്റെ ഭംഗിയെ തന്നെ ബാധിച്ചേക്കാം. പെട്ടെന്ന് വണ്ണം കൂടുകയും
Results 1-10 of 253
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.