Activate your premium subscription today
Saturday, Apr 12, 2025
ലോകശക്തികളെല്ലാം ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് ബഹിരാകാശം. ഭൂമിക്ക് പുറത്തുള്ള ഉപഗ്രഹങ്ങളിലും ഗ്രഹങ്ങളിലും കോളനി സ്ഥാപിക്കാനുള്ള നീക്കവുമായി യുഎസ്, റഷ്യ, ചൈന രാജ്യങ്ങൾ സജീവമായി രംഗത്തുണ്ട്. ബഹിരാകാശ നേട്ടങ്ങളിൽ ഇന്ത്യയും ഏറെ മുന്നിലാണ്.
ഭൂമിയുടെ സാഹചര്യങ്ങൾ പോലെ അനുകൂല സാഹചര്യങ്ങളുള്ള അന്തരീക്ഷം മറ്റൊരു ഗ്രഹത്തിൽ സൃഷ്ടിക്കുന്ന പ്രക്രിയയാണു ടെറാഫോമിങ്. ചൊവ്വയെ ടെറാഫോമിങ് നടത്തി അവിടം വാസയോഗ്യമാക്കി മനുഷ്യക്കോളനികൾ സ്ഥാപിക്കണമെന്നുള്ളത് ശാസ്ത്രലോകത്തിന്റെ ഒരു വിദൂരസ്വപ്നമാണ്. ഇത്തരമൊരു സ്വപ്നം അതീവ ദുഷ്കരമാണെങ്കിലും സാധ്യമാണെന്നു
സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു
ഓറഞ്ചും ചുവപ്പും കലർന്ന നിറമുള്ള ഗ്രഹമാണ് ശുക്രൻ അഥവാ വീനസ്. ഭൂമിയുടെ ഈ അയൽക്കാരൻ ചൂടേറിയ ഗ്രഹമാണ്.മലകളും കുന്നുകളും കുഴികളും അഗ്നിപർവതങ്ങളുമൊക്കെ നിറഞ്ഞ സ്ഥലമാണിവിടെ. കുറഞ്ഞത് 85000 അഗ്നിപർവതങ്ങൾ ശുക്രനിലുണ്ടെന്നാണു കരുതപ്പെടുന്നത്. ശുക്രന്റെ ഈ അഗ്നിപർവത സ്വഭാവത്തെപ്പറ്റി പുതിയൊരു ഗവേഷണം
രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ ശുഭാംശു ശുക്ല. ശുക്ലയുൾപ്പെടെ നാലു യാത്രികരുമായുള്ള ആക്സിയോം ദൗത്യം (എഎക്സ്-4) മേയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് പുറപ്പെടും. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് ബഹിരാകാശ യാത്ര.
വെള്ളിത്തളിക പോലെ ആകാശത്ത് കാണപ്പെടുന്ന ചന്ദ്രനിലെ കളങ്കങ്ങൾ പലതും ഉൽക്ക–ഛിന്നഗ്രഹ പതനത്താലുണ്ടായതാണെന്ന് നമുക്കറിയാം. എന്നാൽ ചന്ദ്രനെ ഗതിതിരിച്ച് വിടാൻ ശേഷിയുള്ള, അതുമല്ലെങ്കിൽ രൂപമാറ്റം വരുത്താൻ കഴിയുന്ന ഒരു ഛിന്നഗ്രഹവുമായി കൂട്ടിയിടി ഉണ്ടാകുമോ? ഒരുകാലത്ത് സിറ്റി കില്ലർ എന്ന് ഭയപ്പെട്ടിരുന്ന
ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല, സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഫ്ലോറിഡയിൽ നിന്ന് അടുത്തമാസം ഈ ദൗത്യം
കാപ്പി മൊത്തിക്കുടിക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഇതു നടക്കില്ല. ബഹിരാകാശ നിലയത്തിൽ കാപ്പി തയാറാക്കാമെങ്കിലും കപ്പിൽ കുടിക്കാൻ സാധിക്കില്ല. പ്രത്യേക പ്ലാസ്റ്റിക് ബാഗിലേക്ക് കാപ്പി ഒഴിച്ച ശേഷം സ്ട്രോ കൊണ്ടാണ് യാത്രികർ കാപ്പി വലിച്ചുകുടിക്കുന്നത്. എന്നാൽ ഇപ്പോൾ നാസ
ഉത്തർപ്രദേശ് സ്വദേശിയായ ശുഭാൻശു ശുക്ല ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം അടുത്ത മാസമെന്ന് നാസ. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ് സീരിസ് പേടകത്തിലാകും ശുഭാന്ശുവിന്റെ യാത്ര.
ബഹ്റൈന്റെ സ്വന്തം ഉപഗ്രഹമായ അൽ മുൻതർ അതിന്റെ നിശ്ചിത ഭ്രമണപഥത്തിലെത്തി സിഗ്നലുകൾ അയയ്ക്കാൻ തുടങ്ങിയതായി ബഹ്റൈൻ ബഹിരാകാശ ഏജൻസി (ബിഎസ്എ) സ്ഥിരീകരിച്ചു.
ബഹിരാകാശത്ത് നിന്നു നോക്കിയാൽ ഇന്ത്യയെ എങ്ങനെ കാണാം ? പതിറ്റാണ്ടുകൾക്ക് മുൻപ് ഈ ചോദ്യം ചോദിച്ചപ്പോൾ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ മറുപടി നൽകിയത് ‘സാരെ ജഹാൻ സെ അച്ഛാ’ എന്നാണ്. എന്നാൽ ഇപ്പോഴിതാ ബഹിരാകാശത്ത് നിന്നുകണ്ട ഇന്ത്യൻ കാഴ്ചയെപ്പറ്റി പറയുകയാണ് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്.
Results 1-10 of 1279
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.