Activate your premium subscription today
Tuesday, Apr 1, 2025
വിളിപ്പേരല്ല, ആനപ്രേമിയെന്ന് കുഞ്ഞുകുട്ടൻ തന്നെ സമ്മതിക്കുന്നുണ്ട്. ആനയും കൊട്ടും രക്തത്തില്‍ അലിഞ്ഞതാണ്. കുട്ടിക്കാലത്ത് അച്ഛനോടൊപ്പം പോയി നിലമ്പൂരിൽ നിന്ന് 2 ആനകളെ മനയിലേക്കു കൂട്ടിക്കൊണ്ടുവന്ന കഥ മാടമ്പ് തന്നെ പറയും. 3000 റുപ്പികയ്ക്ക് രണ്ടാന! | Madampu Kunjukuttan | Manorama News
തിരുവനന്തപുരം ∙ കെ.ആർ.ഗൗരിയമ്മയുടെയും മാടമ്പ് കുഞ്ഞിക്കുട്ടന്റെയും നിര്യാണത്തിൽ അനുശോചനം അറിയിച്ച് മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ള. മാതൃകാ രാഷ്ട്രീയ.... | KR Gowri Amma | Madampu Kunjukuttan | PS Sreedharan Pillai | Manorama News
നേപ്പാളിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ പൂന്തോട്ടത്തിനരികിലുള്ള മണ്ഡപത്തിൽ ഷർട്ടു പോലുമിടാതെ മാടമ്പ് കുഞ്ഞുക്കുട്ടൻ ചമ്രം പടിഞ്ഞ് ഇരിക്കുകയാണ്. മുന്നിൽ മുറുക്കാൻ പെട്ടി. പൂണൂലിട്ട സന്യാസിരൂപം കണ്ടു പലരും തല കുമ്പിട്ടു തൊഴുതു കടന്നുപോയി. തിരുമേനി പരിസരമൊന്നും അറിയുന്നില്ല. അത്രയേറെ വിസ്തരിച്ചാണു
തീയിലിട്ട് ഊട്ടിയെടുത്ത കാന്തി ചുറ്റും വിതറി പാപ്തിക്കുട്ടി പുറത്തേക്കിറങ്ങി. പുറംകൈയിനാൽ അഞ്ചാം പുരയുടെ വാതിൽ പിന്നിൽ തട്ടിയടച്ചു. ഓർമയില്ലാത്ത ജൻമങ്ങളായി അനുഭവിക്കുന്ന പാരതന്ത്ര്യത്തിൽനിന്നു മുക്തി നേടി. സവിതാവിനെ മുഖദർശനം സാധിച്ച് സിദ്ധകാമയായി. പകച്ചുനോക്കുന്ന വൈദികരെ നോക്കി മാന്ത്രികച്ചിരി
സ്വസമുദായത്തില്‍നിന്നു പോലും വിമര്‍ശനം ഉയര്‍ത്തിയ ഭ്രഷ്ട് എന്ന നോവലെഴുതി വിപ്ലവകാരിയായി മാറിയ മാടമ്പ് കുഞ്ഞുകുട്ടന് തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയക്കാരന് കൂടിയായിരുന്നു. തപസ്യ കലാവേദിയുടെ രക്ഷാധികാരിയായ അദ്ദേഹം 2001 ല്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടിയതോടെ
മാടമ്പ് കുഞ്ഞുകുട്ടന്റെ മുത്തച്ഛന്റെ അനിയൻ അഥവാ മുത്തപ്ഫൻ ചിത്രൻ നമ്പൂതിരിപ്പാട് രാമായണം സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്തിട്ടുണ്ട്. മാടമ്പ് അധ്യാത്മരാമായണത്തിനു മലയാളത്തിൽ വ്യാഖ്യാനവും എഴുതിയിട്ടുണ്ട്. തലമുറകളുടെ രണ്ടു കരകളിൽ നിന്ന് ഇതിഹാസത്തെ അവർ നോക്കിക്കണ്ടു. രാമായണത്തെക്കുറിച്ചു
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.