ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ 2023-24 അധ്യയനവർഷം പൊതുവിദ്യാലയങ്ങളിൽനിന്ന് 2813 കുട്ടികൾ കൊഴിഞ്ഞുപോയെന്ന് മന്ത്രി വി.ശിവൻകുട്ടിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. അതിഥിത്തൊഴിലാളികളുടെ മക്കൾ കൂടുതലുള്ള എറണാകുളത്താണ് ഇത് ഏറെ. തൊഴിലാളികൾ നാട്ടിലേക്കു മടങ്ങുമ്പോൾ മക്കളും പോകുന്നതാണ് കാരണം. 2011-12ൽ 44,104 പേർ കൊഴിഞ്ഞുപോയത് 2015-16ൽ 7998 ആയി കുറഞ്ഞു. ഘട്ടംഘട്ടമായി ഈ സംഖ്യ കുറച്ചുവരികയാണ്. 
സ്കൂൾ പഠനം എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഡിജിറ്റലാക്കാൻ സമഗ്ര പ്ലസ് പോർട്ടലിൽ ‘ലേണിങ് റൂം’ മൊഡ്യൂൾ സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു. ഇംഗ്ലിഷ് പഠനം മെച്ചപ്പെടുത്താൻ കൈറ്റിന്റെ ‘ഇ ക്യൂബ് ഇംഗ്ലിഷ്’ പദ്ധതിയും നടപ്പാക്കി.

English Summary:

Kerala's School Dropout Rate: Migrant Workers' Exodus Fuels Education Emergency

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com